സ്കൂട്ടറിനു നേരേ കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
സ്കൂട്ടറിനു നേരേ  കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
Friday, April 26, 2024 1:26 AM IST
കോതമംഗലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്ക്. നാടുകാണി പള്ളിക്കമാലില്‍ റെക്സിയുടെ ഭാര്യ ലിജയ്ക്കും മകള്‍ റിയയ്ക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കീരമ്പാറ പഞ്ചായത്തിലെ നാടുകാണി-എലവുംപറമ്പ് റോഡില്‍ വട്ടമറ്റം ഭാഗത്തുവച്ചാണ് സ്കൂട്ടറിനു നേരേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

പന്നിയുടെ കുത്തേറ്റ് സ്കൂട്ടര്‍ മറിയുകയും ഇരുവരും റോഡില്‍ വീഴുകയുമായിരുന്നു. ലിജയുടെ കാലില്‍ മുറിവുണ്ടായി. സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. സ്കൂട്ടറില്‍ തട്ടി പന്നിയുടെ തേറ്റപ്പല്ലുകള്‍ സ്ഥലത്ത് ഒടിഞ്ഞുവീണു.

റോഡരികിലായിരുന്ന പന്നി തങ്ങളെ ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് ലിജ പറഞ്ഞു. ലിജയും റിയയും സ്കൂട്ടറിന്‍റെ മറുവശത്തേക്ക് മറിഞ്ഞുവീണതിനാലും തേറ്റ ഒടിഞ്ഞതിനാലുമാണ് പന്നി കൂടുതല്‍ ആക്രമണത്തിനു മുതിരാതിരുന്നതെന്നാണ് കരുതുന്നത്.


കൂറ്റന്‍ പന്നിയാണെന്നാണ് തേറ്റയുടെ വലുപ്പം സൂചിപ്പിക്കുന്നത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

ലിജയ്ക്ക് ചികിത്സച്ചെലവും സ്കൂട്ടര്‍ അറ്റകുറ്റപ്പണിക്കുള്ള പണവും വനംവകുപ്പ് നല്‍കണമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചന്‍ ജോസഫ് ആവശ്യപ്പെട്ടു. പകല്‍സമയത്തും കാട്ടുപന്നി ജനവാസമേഖലകളിലിറങ്ങുകയും നാശനഷ്‌ടമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

കീരമ്പാറ പഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. രണ്ടുമാസം മുമ്പ് പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ മ്ലാവ് ഇടിച്ചു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു. ഇവിടെ കാട്ടാനകളും ഇറങ്ങാറുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.