സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം, ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്
സിപിഎം പ്രചാരണ വാഹനത്തിൽ ആയുധം,  ദൃശ്യങ്ങൾ പുറത്തുവിട്ട്  യുഡിഎഫ്
Friday, April 26, 2024 1:26 AM IST
പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്‍റെ പ്രചാരണ വാഹനത്തിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിവാദം. ഒരു കാറിൽനിന്ന് ആയുധങ്ങൾ താഴേക്ക് ഇറക്കുന്നതും പിന്നീട് തിരിച്ച് കാറിനകത്തേക്കുതന്നെ കയറ്റിവയ്ക്കുന്നതുമായ സിസി ടിവി ദൃശ്യമാണ് യുഡിഎഫ് പുറത്തുവിട്ടത്.

ആലത്തൂർ മണ്ഡലത്തിൽ മികച്ച രാഷ്ട്രീയപോരാട്ടമാണ് നടക്കുന്നത്. അതിനിടയിലാണ് വളരെ ഗുരുതരമായ ആരോപണമുയർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന ആയുധങ്ങളാണ് അവയെന്നാണ് ചേലക്കരയിലെ സിപിഎം പ്രവർത്തകരുടെ പ്രതികരണം. തൊട്ടടുത്തുള്ള സിപിഎം ഓഫീസിലേക്കു മാറ്റാനുള്ള ശ്രമമാണ് സിസി ടിവി ദൃശ്യത്തിലുള്ളതെന്നും സിപിഎം പ്രവർത്തകർ പറയുന്നു. ചേലക്കര പോലുള്ള ഭാഗത്ത് അക്രമം നടത്തണ്ട കാര്യമില്ലെന്നും വിശദീകരിക്കുന്നു.


സിസി ടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ യുഡിഎഫ് പോലീസിൽ രേഖാമൂലം പരാതി നല്കിയിട്ടുണ്ട്. പോലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുകയാണ്. പോളിംഗിനു മണിക്കൂറുകൾമാത്രം ശേഷിക്കെ യുഡിഎഫ് ഇതു വലിയ രാഷ്ട്രീയസംഭവമാക്കുകയാണ്.

അക്രമം അഴിച്ചുവിടാനുള്ള ആസൂത്രണം സിപിഎം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും ഇതു സൂചന മാത്രമാണെന്നും പല സിപിഎം ക്യാന്പുകളിലും ആയുധങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ആലത്തൂരിലെ യുഡിഎഫ് പ്രവർത്തകർ പറഞ്ഞു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.