ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും മായാതെ  ആദ്യ തെരഞ്ഞെടുപ്പിലെ ചുവരെഴുത്ത്
Friday, April 26, 2024 1:26 AM IST
സീമ മോഹന്‍ലാല്‍

കൊച്ചി: കേരളത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും മായാതെ നില്‍ക്കുകയാണ് അന്നെഴുതിയ ചുവരെഴുത്ത്.

1957 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ലോക്‌സഭയിലേക്ക് മത്സരിച്ച എ.എം. തോമസ്, നിയമസഭയിലേക്കു മത്സരിച്ച എ.വി. ജോസഫ് എന്നിവര്‍ക്കുവേണ്ടി എഴുതിയ ചുവരെഴുത്താണ് 67 വര്‍ഷം പിന്നിട്ടിട്ടും മായാതെ നില്‍ക്കുന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷനു സമീപമുള്ള ഇരുനില കെട്ടിടത്തിന്‍റെ മുകളിലെ നിലയിലാണ് ചരിത്രമുറങ്ങുന്ന ഈ ചുവരെഴുത്ത്.

എ.എം. തോമസ് ബിഎ ബിഎല്‍ എംപിക്കും എ.വി. ജോസഫ് ബിഎഎല്‍എല്‍ബി ഇ എംഎല്‍എയ്ക്കും കാളപ്പെട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യുവിന്‍... ജയ്ഹിന്ദ് എന്നാണ് ചുവരെഴുത്തിലുള്ളത്. ഈ കാലഘട്ടത്തിനിടയില്‍ പലതവണ കെട്ടിടം ഉടമ കെട്ടിടം പെയിന്‍റ് ചെയ്‌തെങ്കിലും ചുവരെഴുത്ത് മായിച്ചില്ല.

മേല്‍ക്കൂരയിലെ ഓട് മാറ്റി ഷീറ്റ് ഇട്ടെങ്കിലും ഈ ചുവരെഴുത്ത് ഇന്നും കൃത്യമായി വായിക്കാനാകും. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കുമ്പോള്‍ പുതുതലമുറയ്ക്ക് ഈ ചുവരെഴുത്ത് കൗതുകമാകുകയാണ് .


ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ത്യന്‍ ലോക്‌സഭയിലേക്കുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പും 1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയാണ് അന്നു നടന്നത്.

സ്ഥാനാര്‍ഥിയുടെ ചിഹ്നം പതിച്ച പെട്ടികളാണ് ഉണ്ടായിരുന്നത്. വോട്ടര്‍മാര്‍ക്ക് ബാലറ്റ് ഇഷ്‌ടമുള്ള പെട്ടികളില്‍ നിക്ഷേപിക്കാം. 1957 കാലഘട്ടം വരെയായിരുന്നു പെട്ടി സമ്പ്രദായം. പല ദിവസങ്ങളിലായിട്ടായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

അന്നത്തെ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു ജയിച്ച എ.എം. തോമസ് ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായി. അന്നത്തെ കണയന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച എ.വി. ജോസഫ് പരാജപ്പെട്ടു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്ന പില്‍ക്കാലത്ത് മന്ത്രിയായ ടി.കെ. രാമകൃഷ്ണനാണ് അന്നു ജയിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.