ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു
ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവം; സുൽത്താൻ  ബത്തേരി പോലീസ് കേസെടുത്തു
Friday, April 26, 2024 1:26 AM IST
സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തു. ഐപിസി 171(ഇ), 171(ബി), റെപ്രസെന്‍റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 123(1) പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയിലാണ് സുൽത്താൻ ബത്തേരിയിലെ ചില്ലറ മൊത്തിക്കച്ചവട സ്ഥാപനത്തിനു സമീപത്തുനിന്നാണ് 1500 ഭക്ഷ്യകിറ്റുകൾ പിടികൂടിയത്.

പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി അടക്കം ഏഴ് സാധനങ്ങളാണു കിറ്റുകളിലുണ്ടായിരുന്നത്. ഇത്തരത്തിൽ രണ്ടായിരം കിറ്റുകളാണ് ഓർഡർ ചെയ്തതായി പറയുന്നത്. ഇതിൽ 470 എണ്ണം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നതിനു മുന്പായി കയറ്റിപ്പോയതായും ആരോപണമുണ്ട്.

അവശേഷിക്കുന്ന കിറ്റുകളാണ് വാഹനത്തിൽ കയറ്റിയ നിലയിലും അല്ലാതെയും കണ്ടെടുത്തത്. കൂടാതെ വെറ്റിലയും പുകയിലയും ചുണ്ണാന്പും അടയ്ക്കയുമടങ്ങുന്ന 1200 കിറ്റുകളും കണ്ടെടുത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്‌ഷൻ ഫ്ളൈയിംഗ് സ്ക്വാഡ് സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി തുടർ നടപടികൾക്കായി പോലീസിന് തിരികെ നൽകുകയായിരുന്നു. തുടർന്നാണ് സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തത്.


സംഭവത്തിൽ വാഹന ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ എൽഡിഎഫും യുഡിഎഫും രംഗത്തുവന്ന്‌ കിറ്റുകൾ ബിജെപി വോട്ട് പിടിക്കാനായി കോളനികളില്‍ വിതരണം ചെയ്യാൻ തയാറാക്കിയതാണെന്ന് ആരോപിച്ചു. ആരോപണം ബിജെപി നേതൃത്വം തള്ളുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.