ഇസ്രേലി ആക്രമണത്തിൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹൂതികൾ
ഇസ്രേലി ആക്രമണത്തിൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹൂതികൾ
Monday, September 1, 2025 1:06 AM IST
സനാ: യെമനിലെ ഹൂതി വിമത ഭരണകൂടത്തിന്‍റെ പ്രധാനമന്ത്രി അഹ്‌മദ് അൽ റഹാവി വ്യാഴാഴ്ചത്തെ ഇസ്രേലി വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.

ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി മഹ്ദി അൽ മഷാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഹൂതി ഭരണകൂടത്തിലെ ഒട്ടേറെ മന്ത്രിമാരും കൊല്ലപ്പെട്ടതായി മഷാത്ത് പറഞ്ഞെങ്കിലും ആരൊക്കെയാണെന്നു വ്യക്തമാക്കിയില്ല.

വ്യഴാഴ്ച യെമൻ തലസ്ഥാനമായ സനാ അടക്കമുള്ള സ്ഥലങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഊർജം, വിദേശം, വാർത്താവിതരണം എന്നീ വകുപ്പു മന്ത്രിമാരും കൊല്ലപ്പെട്ടിരിക്കാമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


അതേസമയം, പ്രതിരോധമന്ത്രി മുഹമ്മദ് അൽ അത്തിഫി കൊല്ലപ്പെട്ടുവോ എന്നകാര്യത്തിൽ വ്യക്തതയില്ല. മിസൈൽ വിദഗ്ധനായ അത്തിഫിയെയും ഹൂതി സൈനിക മേധാവിയെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ഹൂതി നേതൃനിരയിൽ കാര്യമായ സ്വാധീനമില്ലാത്ത അഹ്‌മദ് അൽ റഹാവിയെ ഒരു വർഷം മുന്പാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. എന്നാൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മിഫ്താ ആണ് ഭരണം നിയന്ത്രിച്ചത്. റഹാവി മരിച്ചതോടെ മുഹമ്മദ് മിഫ്താ പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.