Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
Previous
Next
Karshakan
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
Thursday, December 22, 2022 4:28 PM IST
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എന്നിവ മൂലം പലവിധത്തിലുള്ള ചര്‍മരോഗങ്ങള്‍ ബാധിച്ച് ഇവയുടെ കര്‍മശേഷിയും സൗന്ദര്യവും നഷ്ടപ്പെടുന്നതു സാധാരണയാണ്. ശരിയായ പരിചരണം നല്‍കാതിരിക്കുക, കാലാവസ്ഥാ മാറ്റം, പരിസരശുചിത്വമില്ലായ്മ തുടങ്ങിയവയാണ് ചെള്ള് ബാധയ്ക്കു കാരണം.
ചെള്ള്പനി (ടൈഫസ്) മൂന്നു തരത്തിലുണ്ട്. എപ്പിഡമിക് ടൈഫസ്, എന്‍ഡമിക് ടൈഫസ്, സ്ക്രബ് ടൈഫസ്. ഒന്നാമത്തേത് പേനിലൂടെയാണു പകരുന്നത്. രണ്ടാമത്തേതില്‍ എലിച്ചെള്ളോ പൂച്ചച്ചെള്ളോ ആണു രോഗവാഹകര്‍. കേരളത്തില്‍ കാണുന്ന ചെള്ളുപനിക്കു കാരണം ഒറിയന്‍സിയ സുറ്റ്സുഗാമുഷി എന്ന ബാക്ടീരിയയാണ്. എലി, പൂച്ച, അണ്ണാന് തുടങ്ങിയവയിലാണ് ഇത്തരത്തിലുള്ള ചെള്ള് കൂടുതല്‍ കാണുന്നത്. ഇവയുടെ കടിയേല്ക്കുന്നതുവഴി ബാക്ടീരിയ രക്തത്തില്‍ കടന്നു മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും രോഗം പടര്‍ത്തും.
വീടിനകത്തോ പുറത്തോ കാണപ്പെടുന്ന ചെള്ളുകള്‍ക്ക് ഏകദേശം ആറിഞ്ച് വരെ ലംബമായി ചാടാനുള്ള കഴിവ് ഉള്ളതിനാല്‍ പെട്ടെന്നുതന്നെ പരവതാനികളിലേക്കും വളര്‍ത്തുമൃഗങ്ങളുടെ വിശ്രമസ്ഥലത്തേക്കും വീഴും. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണ ങ്ങളുണ്ടാകാം.
ചെള്ളു ബാധയറിയാന്
ഒരു നായയില്‍ ചെള്ള് ബാധയുണ്ടോ എന്നറിയാന്‍, അതിന്റെ രോമങ്ങളിലൂടെ കൈകള്‍ ഓടിക്കുക. ചെള്ളുകള്‍ നായയുടെ രോമങ്ങള്‍ക്കടിയില്‍ ഒളി ക്കുകയും ചര്‍മത്തോട് ചേര്‍ന്നു നില് ക്കുകയും ചെയ്യും. ചര്‍മത്തില്‍ ചെറിയ മുഴകളുണ്ടെങ്കില്‍ കടി ഏറ്റിട്ടുണ്ടെന്ന് ഉറപ്പിക്കാം. നായ്ക്കളുടെ തല, ഞരമ്പ്, ചെവി, പാദങ്ങള്‍, കക്ഷങ്ങള്, കഴുത്ത് തുടങ്ങി രോമരഹിതമായ ഭാഗ ങ്ങളിലാണു ചെള്ളുകള്‍ കൂടുതലായി കാണുന്നത്.
ലക്ഷണങ്ങള്‍
തലവേദന, ശരീരവേദന, പേശീവേ ദന, ചുമ, വിറയല്‍, ദഹനപ്രശ്നങ്ങള്‍ തീവ്രാവസ്ഥയില്‍ രക്തസ്രാവം, ശ്വാസ വിമ്മിട്ടം, അവയവ സ്തംഭനം, ബലഹീ നതയും ക്ഷീണവും, കഠിനമായ ചൊറിച്ചില്‍, അസ്വസ്ഥത, ചര്മപ്രശ്ന ങ്ങള്, അണുബാധകള്‍, വിളര്‍ച്ച, ചെറിയ മുഴകള്‍, ചുണങ്ങുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. തല, കഴുത്ത്, വാല് എന്നിവിടങ്ങളില്‍ സ്വയം കടിച്ച് പോറലുകള്‍ ഉണ്ടാക്കു ന്നതും രോമങ്ങള്‍ പിളര്‍ന്നു പോകു ന്നതും ചെള്ളു ബാധയുടെ സൂചനകളാണ്.
ചികിത്സ
ചെള്ളിനെ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ചെള്ള് കടിച്ചതിന് ചുറ്റുമുള്ള ഭാഗങ്ങള്‍ ചെറുചൂടുള്ള, സോപ്പ് വെള്ളത്തില്‍ മൃദുവായി കഴുകണം. നായയുടെ രോമങ്ങള്‍ കട്ടിയുള്ളതോ നീളമുള്ളതോ ആണെ ങ്കില്‍, കഴുകുന്നതിനു മുമ്പ് കടിയുടെ ചുറ്റുമുള്ള ഭാഗം ട്രിം ചെയ്യണം. കടിയേറ്റ ഭാഗം കഴുകി ഉണക്കിയ ശേഷം ആന്റിസെപ്റ്റിക് ക്രീം പുര ട്ടണം. ചൊറിച്ചില്‍ കുറയ്ക്കാന്‍ ഹൈ ഡ്രോകോര്ട്ടിസോണ് ക്രീം പുരട്ടാം.
ആ ഭാഗം വീര്‍ക്കുകയോ ചുണങ്ങു പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍, ദിവസത്തില്‍ ഒരിക്കലെങ്കിലും ആന്റി ബയോട്ടിക് ക്രീം പുരട്ടണം. ചെള്ളി നെ നശിപ്പിക്കാനുള്ള ഗുളികകളും ഇഞ്ചക്ഷനുകളും ലഭ്യമാണ്. അണു ബാധയുടെ ലക്ഷണങ്ങള്‍ മൂന്നു ദിവസ ത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയോ നായ ക്ഷീണിതനാകുകയോ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ ഉപദേശം തേടണം.
നായയെ കുളിപ്പിക്കല്‍
വേനല്ക്കാലത്തു രണ്ടാഴ്ചയില്‍ ഒരിക്കലും, മഴക്കാലത്തും തണുപ്പു കാലത്തും മാസത്തില്‍ ഒരിക്കലും നായയെ കുളിപ്പിക്കാം. പക്ഷേ എല്ലാ ദിവസവും ഗ്രൂമിംഗും ബ്രഷിംഗും ചെയ്യണം.
നിയന്ത്രണ മാര്‍ഗങ്ങള്‍
* ചെള്ളുകളെ യഥാസമയം മൃഗങ്ങളുടെ ശരീരത്തില്‍നിന്നും വാസസ്ഥലത്ത് നിന്നും അകറ്റണം.
* ചെള്ളുകളെ ശരീരത്തില്‍നിന്നു മാറ്റിയാല്‍ ഒരു പാത്രത്തില്‍ കരുതിയ വെള്ളത്തിലോ, ആല്‍ക്കഹോളിലോ ഇട്ട് മൂടിവയ്ക്കണം. പിന്നീട് ഇവയെ നശിപ്പിക്കണം.
* മല മൂത്ര വിസര്‍ജ്യത്തിനായി പ്രത്യേകസ്ഥലം ഒരുക്കിക്കൊടുക്കണം. പെറ്റ് ക്ലോസറ്റുകള്‍ ലഭ്യമാണ്.
* പാര്‍ക്കുകളിലും കളി സ്ഥലങ്ങളിലും കൊണ്ടുപോകുമ്പോള്‍ മറ്റു നായകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. തിരിച്ചു കൊണ്ടുവന്നലുടന് സോപ്പും ഷാമ്പുവും ഉപയോഗിച്ചു കുളിപ്പിക്കണം.
* പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം.
* ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്കരിക്കണം.
* എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
* ഉടമസ്ഥര്‍ പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്ന ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ചു ശരീരം നന്നായി തേച്ചുരച്ചു കഴുകണം.
* വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കണം.
* രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൈയുറകള്‍ ധരിക്കണം.
* ഓമന മൃഗങ്ങളുടെ കിടക്ക കഴുകണം.
* നായയുടെ ചര്‍മവും രോമങ്ങളും പതിവായി പരിശോധിക്കണം .
* മാസത്തിലൊരിക്കലെങ്കിലും നഖങ്ങള്‍ ഡോഗ് നെയില്‍ കട്ടര്‍ ഉപയോഗിച്ചു വെട്ടിമാറ്റണം.
* നായകളുടെ പല്ലുകള്‍ ദിവസവും വൃത്തിയാക്കണം. നായ്ക്കള്‍ക്കായുള്ള പ്രത്യേക ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം.
* ഷാംപൂകള്‍, പൗഡറുകള്‍, ലേപനങ്ങള്‍, സ്പ്രേകള്‍, കോളറുകള്‍, ഗുളികകള്‍ എന്നിവ ഉപയോഗിക്കാം.
* ചെള്ള് മരുന്ന് പ്രയോഗിക്കുന്നതിനു മുമ്പ് 4-5 ദിവസങ്ങളില്‍ നായ്ക്കളെയും പൂച്ചകളെയും കുളിപ്പിക്കാതിരിക്കുന്നതാണു നല്ലത് .
* ചുളിവുള്ള മുഖമുള്ള നായ്ക്കളില്‍ കൂടുതല്‍ അഴുക്കും ഈര്‍പ്പവും ഉണ്ടാകും. അതിനാല്‍ നനഞ്ഞ മുഖത്തുണിയും ഒരു തുള്ളി ഡോഗ് ഷാംപൂവും ഉപയോഗിച്ച് ആഴ്ചയില്‍ 3 തവണയെങ്കിലും അവയുടെ മുഖം കഴുകിക്കൊടുക്കണം .
* 1. വളര്‍ത്തു നായ്ക്കളില്‍ 12.5 ശതമാനം വീര്യമുള്ള ഡെല്‍ട്ടാമെത്രിന്‍ എന്ന മരുന്ന് ഉപയോഗിക്കാം. ബ്യൂട്ടോക്സ് 12.5 ശതമാനം എന്ന പേരില്‍ 15 മില്ലിലിറ്റര്‍ കുപ്പികളിലും മരുന്ന് ലഭിക്കും. രണ്ട് മില്ലി ലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയില്‍ ഇത് ഉപയോഗിക്കണം.
2. ചെറുചൂടുവെള്ളത്തില്‍ ശരീരം നനച്ചശേഷം പെര്‍മെത്രിന്‍ 2% ടിക്ക് സോപ്പ് ദേഹമാസകലം പുരട്ടി 10 മിനിറ്റിനുശേഷം കഴുകി ക്കളയണം.
3. ഫെന്‍വാലറേറ്റ് 20%, എന്ന മരുന്ന് 2. 6 മില്ലിലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തയാറാക്കിയ ലായനി മൃഗങ്ങളുടെ ശരീരത്തില്‍ നന്നായി പുരട്ടിയശേഷം കഴുകണം.
4. ഈ മരുന്ന് 15 മില്ലിലിറ്റര്‍, 3 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി കൂട്ടി ലും പുറത്തും വിള്ളലുകളിലും തളിക്കാം.
നായയെ കുളിപ്പിക്കുമ്പോള്‍ സാധാ രണ ഉപയോഗിക്കുന്ന സോപ്പുകള്‍ ഉപയോഗിക്കരുത്. അതില്‍ കാര്‍ബോ ളിക്ക് ആസിഡ് അടങ്ങിയിട്ടുള്ള തിനാല്‍ അതു നായയുടെ ആരോ ഗ്യത്തെ പ്രതികൂലമായി ബാധിക്കും. നായയുടെ ശരീരത്തില്‍ ജന്മനാ ഉള്ള എണ്ണമയം നഷ്ടപ്പെടുത്തുകയും, രോമത്തിന്റെ സ്വാഭാവികതിളക്കം ഇല്ലാതാക്കുകയും ചെയ്യും. വിപണി യില്‍ ഇന്നു ലഭ്യമാകുന്ന ഏതെങ്കിലും ഡോഗ് സോപ്പ് തന്നെ ഉപയോഗി ക്കുന്നതാണു നല്ലത്.
* കുളിപ്പിക്കുമ്പോള്‍ വാലുമുതല്‍ തലവരെ കുളിപ്പിക്കുകയാണ് നല്ലത്. ഹോസിലൂടെ വെള്ളം ചീറ്റിച്ച് കുളിപ്പി ക്കരുത്. അങ്ങനെ കുളിപ്പിച്ചാല്‍ നായയുടെ ചെവികളില്‍ വെള്ളം കയറി പല രോഗങ്ങള്‍ക്കും ഇത് കാരണ മാകാം.
* നായ ഗര്‍ഭിണിയായി ഒരുമാസത്തി നുശേഷം അവയെ കുളിപ്പിക്കേണ്ട ആവശ്യമില്ല. രോഗാവസ്ഥയില്‍ ഇരി ക്കുന്ന നായയെ രോഗം ഭേദമാകു ന്നതുവരെ കുളിപ്പിക്കേണ്ടതില്ല.
* നായക്കുട്ടികളെ ആറുമാസംവരെ കുളിപ്പിക്കേണ്ടതില്ല. എന്നാല്‍, ശരീരം നന്നായി ബ്രഷു ചെയ്യണം.
ബ്രഷ് ചെയ്യുന്നവിധം
* നായയുടെ ശരീരം നിത്യവും ബ്രഷുചെയ്യുന്നതുമൂലം അതിന്റെ ത്വക്കിനടിയിലുള്ള രക്തവാഹനികള് പ്രവര്‍ത്തനക്ഷമമാവുകയും ത്വക്കിന്റെയും രോമത്തിന്റെയും അഴക് വര്‍ധിക്കുകയും കൂടുതല്‍ ഊര്‍ജ്ജ സ്വലത കാട്ടുകയും ചെയ്യും.
* നിത്യവും ബ്രഷുചെയ്യുന്നതു നന്നായി കുളിപ്പിക്കുന്നതിനു തുല്യ മാണ്. മനുഷ്യരെപ്പോലെ നായകള്‍ വിയര്‍ക്കാറില്ല. ഇവയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലവും ദുര്‍ഗന്ധം ഉണ്ടാക്കുന്ന ചെറിയ രോമ ങ്ങളും ബ്രഷുചെയ്യുമ്പോള് നീക്കം ചെയ്യാനാവും. മാത്രമല്ല നായയുടെ ശരീരത്തിലെ ദുര്‍ഗന്ധം ഒഴിവാകു കയും ചെയ്യും. രോമങ്ങള്‍ ജട കെട്ടാ നിടയായാല് അവ മ്രുറിച്ചു മാറ്റുകയും വേണം.
* ബ്രഷു ചെയ്യുന്നത് എപ്പോഴും രോമം വളര്‍ന്നു കിടക്കുന്ന ഭാഗത്തേക്കായി രിക്കണം. തലമുതല്‍ തുടങ്ങി താഴോട്ടു ഇടതുംവലതും വശങ്ങള് നന്നായി ബ്രഷു ചെയ്യുക. അതിനുശേഷം നായയുടെ കീഴ്ത്താടി മുതല്‍ കഴുത്തിന് അടിവശവും പിന്നീടു തുടയും കൈകാലുകളും അവസാന മായി വാലും ചെവികളും ബ്രഷ് ചെയ്യണം.
* നായയുടെ ശരീരം ബ്രഷു ചെയ്യുന്ന സമയത്ത് ശരീരത്തിലുള്ള ചെള്ളും മറ്റു പരാദങ്ങളും കണ്ടെത്തി നശി പ്പിക്കുകയും വേണം. നായ്ക്കുട്ടികളെ ഒരു മാസം കഴിയുമ്പോള്‍ മുതല്‍ ബ്രഷുചെയ്തു തുടങ്ങാം.
ചെവികള്‍ നായയുടെ ചെവിക്കുള്ളില്‍ ചെവിക്കാ യവും മറ്റ് അഴുക്കും അടിഞ്ഞുകൂടി പലവിധ രോഗങ്ങളും അസ്വസ്ഥത കളും ഉണ്ടാകാറുണ്ട്.
* ചെവിയുടെ ഉള്‍ഭാഗം പൊട്ടാസ്യം പെര്മാഗ്നറ്റ് ലായനിയില്‍ മുക്കിപ്പിഴി ഞ്ഞ തുണികൊണ്ടു നല്ലവണ്ണം തുടച്ചു വൃത്തിയാക്കണം. എന്നാല്‍, ചെവിക്കു ള്ളില്‍ വെള്ളം പോകുവാനിടയാകരുത്. ബഡ്സ് ഉപയോഗിച്ചു നായയുടെ ചെവി വൃത്തിയാക്കാന്‍ ശ്രമിക്കരുത് പുറത്തേക്കു വരുന്ന ചെവിക്കായം ഉള്ളിലേക്കു വീണ്ടും വീണു പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ചെവിയില്‍നിന്നു വെള്ളം ഒലിക്കുകയോ, ദുര്‍ഗന്ധം വമിക്കുകയോ, ചെവിയില്‍ കായവും അഴുക്കും അധികമാകുകയോ ചെയ്താല്‍ ഡോക്ടറുടെ സഹായം തേടണം.
നായ്ക്കുട്ടിയെ എടുക്കേണ്ടത് ഇങ്ങനെ
നായ്ക്കുട്ടിയെ കാലിലോ, വാലി ലോ ചെവിയിലോ പിടിച്ച് ഉയര്ത്തു ന്നതും, കഴുത്തിലെ തൊലിയില്‍ പിടിച്ച് ഉയര്‍ത്തുന്നതും ശരിയായ രീതിയല്ല. ശരീരഭാരം മുഴുവന്‍ കൈകളില്‍ വരത്തക്കവിധം നായ്ക്കുട്ടിയുടെ ഉദരത്തിനടിയിലൂടെ കൈപ്പത്തി കടത്തി, അതു മറിഞ്ഞു വീഴാത്ത വിധം ശരീരത്തോട് ചേര്‍ത്തുപിടി ച്ചാവണം അവയെ എടുക്കേണ്ടത്. ഫോണ്‍: 9947452708
ഡോ. എം. ഗംഗാധരന് നായര്‍
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
മധ്യപ്രദേശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു
റഷ്യൻ മുന്നേറ്റം; വിദേശയാത്രകൾ റദ്ദാക്കി സെലെൻസ്കി
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്ഷന് നല്‍കിയില്ല
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top