Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
Previous
Next
Karshakan
കൗതുകത്തിനും ആദായത്തിനും ടർക്കി കോഴികൾ
Monday, April 3, 2023 12:14 PM IST
പീലിവിരിച്ചു നിൽക്കുന്ന മയിലിന്റെ അഴകാണു ടർക്കി കോഴികൾക്ക്. കേരളത്തിൽ അത്ര പ്രചാരമില്ലെങ്കിലും ടർക്കി വളർത്തൽ മികച്ച ആദായം തരുന്ന സംരംഭമാണ്. സാധാരണ കോഴികളെക്കാൾ വലിപ്പമുണ്ട് ടർക്കികൾക്ക്. വളർച്ചയെത്തിയ പൂവൻ ടർക്കികൾക്ക് ഏഴ് കിലോയോളം തൂക്കം വരും. ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുന്പ് എന്നിവയായൽ സമൃദ്ധവുമാണ്. കൃത്യമായി പരിപാലിച്ചാൽ ഏഴാം മാസം മുതൽ മുട്ട ഇടും. വർഷം നൂറു മുട്ടകൾ വരെ ലഭിക്കും. ആഴ്ചയിൽ രണ്ടു തവണ മുട്ട ഇടും. മുട്ടകൾക്ക് ശരാശരി 80 ഗ്രാം തൂക്കം വരും.
ഇനങ്ങൾ
ടർക്കികളെ ഇനങ്ങളായി തരം തിരിച്ചിട്ടില്ലെങ്കിലും വെങ്കലം, വൈറ്റ് ഹോളണ്ട്, ബർബണ്‍ റെഡ്, നരഗൻസെറ്റ്, ബ്ലാക്ക്, സ്ലേറ്റ്, ബെൽറ്റ്സ്വില്ലെ എസ് എന്നിങ്ങനെ ഏഴ് സ്റ്റാൻഡേർഡ് വിഭാഗങ്ങളുണ്ട്. ബ്രെസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രെസ്റ്റഡ് ലാർജ് വൈറ്റ്, ബെൽറ്റ്സ്വില്ലെ സ്മോൾ വൈറ്റ് ഇനങ്ങൾ ഇന്ത്യയിൽ സാധാരണമാണ്.
പാർപ്പിടം
ടർക്കി കുഞ്ഞുങ്ങളെ സർക്കാർ, സ്വകാര്യ ഫാമുകളിൽ നിന്നു വാങ്ങാൻ കട്ടും. കുഞ്ഞുങ്ങളെ താമസിപ്പിക്കുന്ന കൂടിന്റെ തറ ഉണങ്ങിയതായിരിക്കണം. കൂട്ടിൽ ആവശ്യത്തിന് വെളിച്ചവും നല്ല വായുസഞ്ചാരവും വേണം. തറയിൽ അഞ്ച് സെന്റിമീറ്റർ ഘനത്തിൽ ചിന്തേരുപൊടി, ഉമി, പതിര്, വെട്ടി നുറുക്കിയ വൈക്കോൽ, നിലക്കടലത്തോട് എന്നിവ വിതറണം. ആദ്യത്തെ അഞ്ച് ദിവസം ഇതിനു മുകളിൽ കടലാസ് വിരിക്കണം.
കുഞ്ഞുങ്ങൾക്ക് തൂവലുകൾ വളരു ന്നതുവരെ കൃത്രിമമായി ചൂട് നൽകണം. വിരിഞ്ഞ് ഇറങ്ങുന്പഴൊ, ആറാഴ്ച പ്രായമാകുന്പോഴോ കുഞ്ഞുങ്ങളുടെ കൊക്കു മുറിക്കണം. തമ്മിൽ കൊത്തു കൂടാതിരിക്കാനും നഷ്ടപ്പെടുന്ന തീറ്റ യുടെ അളവ് കുറയ്ക്കാനും ഇതു സഹായിക്കും.
ടർക്കി കോഴികളുടെ പരിപാലനം രണ്ട് വിധത്തിൽ നടത്താം. ഡിപ്പ് ലിറ്റർ രീതിയും തുറസായ സ്ഥലത്ത് വിട്ടു വളർത്തുന്ന രീതിയും. 100 ടർക്കി കോഴി കൾക്ക് അരയേക്കർ പുരയിടം എന്ന താണു കണക്ക്. രാത്രികാല അഭയ ത്തിന് ഒരു പക്ഷിക്ക് 34 ചതുരശ്ര അടി സ്ഥലം നൽകണം.
ഒരു ടർക്കിക്ക് ആദ്യ 3-4 ആഴ്ചക്ക് ഒരു ചതുരശ്ര അടിയും തുടർന്നുള്ള എട്ടാഴ്ച്ചത്തേക്ക് 1.5 ചതുരശ്രഅടി സ്ഥ ലവും വേണം. 10 ത 10 അടിയുള്ള ഒരു കംപാർട്ട്മെന്റിൽ 100 ടർക്കി കോഴി കളെ 4 ആഴ്ച വരെ വളർത്താം. 4-8 ആഴ്ചവരെ പ്രായമുള്ളവയ്ക്ക് 10 ത 15 ച. അടിയുള്ള 20 കംപാർട്ടുമെന്റിൽ വളർത്താം. 8-12 ആഴ്ചയുള്ള ടർക്കിക്ക് 2 ച.അടി സ്ഥലം ആവശ്യമാണ്. 16 ആഴ്ച വരെ പ്രായമുള്ളവക്ക് 2.5 ച.അടി സ്ഥലം ലഭ്യമാക്കണം. 16 ആഴ്ച മുതലുള്ളവയ്ക്ക് 3.5 ച. അടി സ്ഥലം ആവശ്യമാണ്.
പരിചരണം / ഭക്ഷണം
ബ്രൂഡിംഗ് അവസ്ഥയിലുള്ള കുഞ്ഞുങ്ങളെ ഹാച്ചറിയിൽ നിന്നു നേരെ ബ്രൂഡറിലേക്ക് എത്തിക്കുന്ന ആദ്യ ഘട്ടത്തിൽ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കു മൂന്നാഴ്ച വരെ ചൂട് കൊടുക്കേണ്ടി വരും. ഒരു കുഞ്ഞിന് മൂന്ന് വാട്ട് എന്ന കണക്കിലാണ് ചൂട് കൊടുക്കേണ്ടത്.
ആദ്യ 3-4 ദിവസം ന്യൂസ് പേപ്പറും തടിച്ചീളുകളും വിരിച്ച് അതിലാണു കുഞ്ഞുങ്ങളെ ഇടേണ്ടത്. കോഴിക്കു ഞ്ഞുങ്ങളെ അപേക്ഷിച്ചു തനിയെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉള്ളവരായതിനാൽ കളറുള്ള പെബി ൾസ് വെള്ളപാത്രത്തിലും തീറ്റപ്പാത്ര ത്തിലും ഇട്ടുകൊടുത്ത് ആകർഷിച്ചാണ് ഭക്ഷണം കഴിപ്പിക്കുക.
ഒരാഴ്ച കഴിയുന്പോൾ 10 കുഞ്ഞിന് ഒരു കോഴിമുട്ട എന്ന കണക്കിൽ പുഴുങ്ങി പൊടിച്ച് ഭക്ഷണത്തോടൊപ്പം ചേർത്തു കൊടുക്കണം. മൂന്ന് ആഴ്ച വരെ 24 മണി ക്കൂറും ചൂട് കൊടുക്കേണ്ടി വരും. ബ്രൂഡർ സ്റ്റേജ് കഴിഞ്ഞ് ഒരു മാസം പ്രായമാകുന്ന കുഞ്ഞുങ്ങളെ അടുത്ത ഷെഡ്ഡിലേക്കു മാറ്റും. അവിടെ ചൂടിന്റെ ആവശ്യമില്ല. ഈ പ്രായത്തിൽ പിടയെയും പൂവനെയും തിരിച്ചറിയാൻ പ്രയാസമാണ്. മൂന്നു മാസം കഴിയു ന്പോഴാണു ലിംഗനിർണയം നടത്താൻ കഴിയുക.
പൂർണ വളർച്ചയെത്തിയ പൂവനെയും പിടയെയും പ്രത്യേക ഷെഡ്ഡിൽ പാർപ്പിക്കണം. ബ്രീഡിംഗ് സ്റ്റോക്കിൽ അഞ്ച് പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതം പാലിക്കണം. അങ്ങനെ ലഭിക്കുന്ന മുട്ടകൾ ഇങ്ക്വുബേറ്ററിലൊ അടവച്ചോ വിരിയിച്ചെടുക്കാം. മുട്ട വിരിയാൻ 28 ദിവസം വേണം. 24 ദിവസം ഇങ്ക്വുബേറ്ററിൽ വച്ച മുട്ടകൾ പിന്നീട് ഹാച്ചറിയിലേക്കു മാറ്റാം.
തുറസായ സ്ഥലമാണ് ടർക്കി വളർത്താൻ അനുയോജ്യം. തീറ്റച്ചെലവ് കുറയ്ക്കുന്നതിനായി പച്ചപ്പുല്ല് അരി ഞ്ഞു നൽകുന്നതു നല്ലതാണ്. അതേ സമയം, പറന്പിൽ തുറന്നുവിട്ടാൽ പച്ചപ്പുള്ള എല്ലാ സസ്യങ്ങളും കൊത്തി തിന്നു തീർക്കുകയും ചെയ്യും. അതുകൊണ്ട് ഫെൻസിംഗും വലയു മൊക്കെ വേണ്ടി വരും. 50 ടർക്കികളെ ഒരു ചെറിയ യൂണിറ്റിൽ വളർത്താം. കോഴിത്തീറ്റയ്ക്കും പച്ചപ്പുല്ലിനും പുറമേ മറ്റു പച്ചക്കറികളും ഭക്ഷ്യ അവശിഷ്ടങ്ങളും നൽകാം.
ഏഴാം മാസം മുതൽ മുട്ടയിട്ടു തുടങ്ങുന്ന ടർക്കികളെ ഇറച്ചിക്കാണെങ്കിൽ നാല് മുതൽ അഞ്ച് മാസത്തിനുള്ളിൽ ഉപയോഗിക്കണം.
തീറ്റക്രമം
കോഴിയെ അപേക്ഷിച്ച് പ്രോട്ടീൻ, അമിനോ ആസിഡുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ടർക്കിക്ക് കൂടുതൽ ആവശ്യമുണ്ട്. ടർക്കിക്ക് ആവശ്യമുള്ള റെഡിമെയ്ഡ് തീറ്റ വിപണിയിൽ ലഭ്യമല്ല. ഇറച്ചിക്കോഴി കളുടെ തീറ്റയിൽ കൂടുതൽ പ്രോട്ടീൻ ചേർത്ത് കൊടുക്കാവുന്നതാണ്.
തീറ്റ നൽകൽ
ടർക്കികളുടെ മരണകാരണങ്ങളിൽ പ്രധാനം പട്ടിണിയാണ്. അതുകൊണ്ട് തീറ്റുന്നതിലും വെള്ളം കുടിപ്പിക്കു ന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യ മാണ്. 100 മില്ലി പാല് ഒരുലിറ്റർ വെള്ളത്തിൽ, പുഴുങ്ങിയമുട്ട, എന്നിവ 10 കുഞ്ഞുങ്ങൾക്ക് എന്ന തോതിൽ കൊടുത്താൽ പ്രോട്ടീൻ കുറവു പരിഹരിക്കാം. ഒരു കിലോ തൂക്കം കൂട്ടാൻ ഏകദേശം 3.25 കിലോ തീറ്റ കൊടുക്കണം.
പൂവനെയും പിടയെയും തിരിച്ചറിയാം
• പെണ് ടർക്കികൾക്ക് തലയിൽ തൂവലുകളുണ്ട്, ആണിന് ഇല്ല.
• ആണ് ടർക്കികൾക്ക് തിളങ്ങുന്ന കറുത്ത തൂവലുകളും വർണാഭമായ തലകളുമുണ്ട്.
• പെണ് ടർക്കികൾക്ക് ആണ് ടർക്കികളെക്കാൾ ചെറുതും നീളം കുറഞ്ഞ കാലുകളുമാണ്.
• ആണ് ടർക്കികളുടെ കാലുകളിൽ മൂർച്ചയുള്ള സ്പർസ് ഉണ്ട്, പെണ് ടർക്കികൾക്കില്ല.
• പെണ് ടർക്കികൾക്ക് തവിട്ടുനിറത്തിലുള്ള മുലപ്പാൽ തൂവലുകൾ ഉണ്ട്.
• ആണ് ടർക്കികൾക്ക് സ്തന താടിയുണ്ട്, എന്നാൽ പിടയ്ക്ക് സാധാരണ താടി ഇല്ല.
• ആണ് ടർക്കികൾ പുറകിലെ വാൽ തൂവലുകൾ ഫാനിന്റെ ആകൃതിയിൽ ഇടയ്ക്കിടെ ഉയർത്തും.
• ആണ് ടർക്കികൾ മറ്റ് പക്ഷികളോട് ധിക്കാരവും ആക്രമണ സ്വഭാവം പ്രകടിപ്പിക്കും.
• ആണ് ടർക്കികൾക്ക് ബന്പ്ഡ് വെന്റുകളുണ്ട്, പെണ്‍കുഞ്ഞിനു പരന്ന വെന്റുകളാണുള്ളത്.
• ആണ് ടർക്കികളെ എടുക്കുന്പോഴെല്ലാം കാലിൽ കുത്തിയിരിക്കും. പെണ് ടർക്കികൾ തൂങ്ങിയിരിക്കും.
ടർക്കി ഫീഡ് ഫോർമുല
ടർക്കി കോഴിക്ക് അവരുടെ ജീവിതത്തിലെ ആദ്യത്തെ 6 ആഴ്ചകൾ ചിക്ക് മാഷ് ഉപയോഗിച്ച് ഭക്ഷണം കൊടുക്കണം. അതിനുശേഷം ഗ്രോവർ മാഷ് കൊടുക്കാം.
തീറ്റ ഫോർമുല (1000 കിലോയിൽ)
ചോളം 570 കിലോ
ഗോതന്പ് ഓഫൽ 120 കിലോ
സോയ ബീൻ ഭക്ഷണം 153 കിലോ
നിലക്കടല കേക്ക് 120 കിലോ
എല്ലുകൾ 20 കിലോ
ചുണ്ണാന്പു കല്ല് 10 കിലോ
ചിക്ക് പ്രീമിക്സ് 2.5 കിലോ
ഉപ്പ് 2.5 കിലോ
മെഥിയോണിൻ 1 കിലോ
ലൈസിൻ 1 കിലോ
ആകെ 1000 കിലോ
വളരുന്നതും മുതിർന്നതിനുമായ തീറ്റ ഫോർമുല (100 കിലോ)
ചോളം 45 കിലോ
സോയ ഭക്ഷണം 7.5 കിലോ
ഗോതന്പ് ഓഫൽ 12 കിലോ
ചുണ്ണാന്പുകല്ല് 5 കിലോ
അസ്ഥി ഭക്ഷണം 2.5 കിലോ
പാം കേർണൽ കേക്ക് 12 കിലോ
നിലക്കടല കേക്ക് 15 കിലോ
പ്രീമിക്സ് 0.25 കിലോ
ടോക്സിൻ ബൈൻഡർ 0.15 കിലോ
ഉപ്പ് 0.3 കിലോ
സൂപ്പർ ലിവ് 0.05 കിലോ
മെഥിയോണിൻ 0.15 കിലോ
ലൈസിൻ 0.1 കിലോ
ആകെ 100
ടർക്കികളെ കിട്ടാൻ
• ഡിസ്ട്രിക്റ്റ് ടർക്കി ഫാം, കുരീപ്പുഴ, കൊല്ലം (0474-2799222).
• വെറ്ററിനറി യൂണിവേഴ്സിറ്റി പൗൾട്രി ഫാം,
മണ്ണുത്തി, തൃശൂർ (0487-2371178,2370117)
• റീജണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന്,
തിരുവനന്തപുരം (0471- 2730804)
• സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ, ആലപ്പുഴ (0479-2452277)
• റീജണൽ പൗൾട്രി ഫാം, മുണ്ടയാട്, കണ്ണൂർ (0497-2721168)
ഫോണ്‍. 9947452708
ഡോ. എം. ഗംഗാധരൻ നായർ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top