Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
Previous
Next
Karshakan
കറവപ്പശുവിനെ തീരുമാനിക്കുന്പോൾ
Tuesday, April 11, 2023 4:44 PM IST
ഉപജീവനമാർഗം എന്ന നിലയിൽ കഷീരോത്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധാപൂർവം തീരുമാനിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. 1. ഏതിനം പശുവിനെയാണു വളർത്തേണ്ടത് ? 2. എത്ര എണ്ണത്തെ വളർത്താം?
ഇവിടെ കൂടിയ വരുമാനം എന്നതിനേക്കൾ എത്രമാത്രം ആദായം ലഭിക്കുന്നു എന്നതിനാണു പ്രാധാന്യം. അതുകൊണ്ട് കൂടിയ പാലുത്പാദന ശേഷി എന്നതിനേക്കാൾ ലഭ്യമായ സാഹചര്യത്തിൽ അധികം ചെലവു കൂടാതെ പരിപാലിക്കാനുള്ള അനുയോജ്യ തയ്ക്കാണു മുൻതൂക്കം നൽകേണ്ടത്. ഉത്പാദനശേഷി കൂടിയ ഇനങ്ങളെ വാങ്ങിയശേഷം, അവയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഒരുക്കാമെന്ന കണക്കുകൂട്ടൽ പലപ്പോഴും നടപ്പിലാക്കാൻ പറ്റാതെയാണു പല സംരംഭങ്ങളും പൂട്ടി പോകുന്നത്.
പശുക്കളുടെ കൂടിയ ഉത്പാദന ശേഷി കൂടുതൽ വരുമാനം നൽകാമെങ്കിലും, അവയെ പരിപാലിക്കുന്നതിനു വേണ്ടി വരുന്ന അധികച്ചെലവും നിർദേശിക്കപ്പെട്ട പരിപാലനം വേണ്ട വിധം നൽകാനായില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളും മറ്റും ആദായത്തെ ഗണ്യമായി കുറയ്ക്കും. എന്നാൽ, അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങി സംരംഭം തുടങ്ങാനാണ് പലർക്കും ലഭിക്കുന്ന നിർദേശം.
അനുകൂല സാഹചര്യമുള്ള ചുരുക്കം ചിലർക്ക് ഇത് ഗുണകര മാകുമെങ്കിലും ബഹുഭൂരിപക്ഷം ചെറുകിടക്കാർക്കും വലിയ പ്രതിസന്ധിയാണ് ഇതുവഴിയുണ്ടാകുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പരിപാലന സാഹചര്യം വിലയിരുത്താൻ പ്രധാനമായും രണ്ടു കാര്യങ്ങൾ കണക്കിലെടുക്കണം. 1. കാലാവസ്ഥ, 2. തീറ്റസാമഗ്രികളുടെ ലഭ്യത. കേരളത്തിലെ സുദീർഘ മഴക്കാലവും ഉയർന്ന അന്തരീക്ഷ ആർദ്രതയും പാലുത് പാദനം വളരെ കൂടുതലുള്ള പശുക്ക ൾക്ക് അസഹ്യമായതിനാൽ നിരന്തരം ശാരീരികാസ്വാസ്ഥ്യങ്ങൾക്കും പലവിധ രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ടു മിതമായ ഉത്പാദന ശേഷി യുള്ള പശുക്കളാണ് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദം. അയവിറ ക്കുന്ന മൃഗങ്ങൾക്ക് ശരീര തൂക്ക ത്തിന്റെ പത്ത് ശതമാനം പച്ചപ്പുല്ലും ഉത്പാദനത്തോത് അനുസരിച്ച് സാന്ദ്രിത തീറ്റകളും നിത്യേന നൽ കേണ്ടതുണ്ട്. ഇതിനായി തീറ്റപ്പുല്ല് കൃഷി ചെയ്തുണ്ടാക്കുന്നതും സാന്ദ്രിത തീറ്റകൾ (കാലിത്തീറ്റ) വിപണിയിൽ നിന്നു വാങ്ങി നൽകുന്നതും പരി പാലനച്ചെലവ് ഗണ്യമായി വർധി പ്പിക്കും.
അതിനാൽ അധികം ചെല വില്ലാതെ ചുറ്റുപാടുകളിൽ നിന്നു ലഭിക്കുന്ന തീറ്റ സാമഗ്രികൾ പരമാവധി ഉപയോഗിച്ചാൽ മാത്രമേ സംരംഭത്തിൽ നിന്നുള്ള കൂടുതൽ ആദായം ലഭിക്കൂ. പരമാവധി തീറ്റപ്പുല്ല് മേച്ചിലിലൂടെ പശു സ്വന്തമായി കണ്ടെത്തുന്ന പരിപാലന രീതിയാണു നല്ലത്. വീടുകളിൽ നിന്നും, കൃഷി, ഭക്ഷ്യ സംസ്കരണം എന്നിവയിൽ നിന്നും ലഭ്യമാകുന്ന ഭക്ഷ്യയോഗ്യമായ ഉപോത് പന്നങ്ങൾ തീറ്റയായി പരമാവധി ഉപയോഗിക്കേണ്ടതും അനിവാര്യമാണ്.
കേരളത്തിലെ പരിതസ്ഥിതിയിൽ ഏറ്റവും അനുയോജ്യമായി ഉരുത്തിരി ഞ്ഞവയായിരുന്നു നമ്മുടെ നാടൻ പശുക്കൾ. എന്നാൽ ഇവയുടെ പാലുത് പാദനശേഷി കുറവായിരുന്നതിനാൽ അവയെ ഏതാണ്ട് പൂർണമായി നാം വർഗസങ്കരണം നടത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന ശരീര വലിപ്പം വളരെ കുറഞ്ഞ വെച്ചൂർ, കാസർ ഗോഡൻ പോലുള്ള കുള്ളൻ ഇനങ്ങളെ ഉപയോഗിച്ച് പാലുത് പാദനം വർധിപ്പിക്കുന്നതിന് കാര്യമായ സാധ്യത കാണുന്നുമില്ല. കാരണം, കൂടിയ പാലുത്പാദനം കൈവരിക്കാൻ വലിയ അകിടു വേണമെന്നു പറയേണ്ട തില്ലല്ലോ. അതോടൊപ്പം വലിയ അകിടിനെ താങ്ങി നിർത്താനും കൂടുതൽ ആഹാരം കഴിക്കാനും അനുയോജ്യമാം വിധം വലിയ ശരീരവും അനിവാര്യമാണ്.
നിത്യേന 50 മുതൽ 100 കിലോ വരെ പാലുത് പാദനശേഷിയുള്ള ജഴ്സി, ഹോൾ സ്റ്റീൻ ഫ്രീസ്യൻ പോലുള്ള വിദേശ ജനുസുകളെല്ലാം 500 മുതൽ 1000 കിലോയിലധികം തൂക്കം വരുന്ന വയാണ്. ഏതാണ്ട് 300 കിലോ വരെ തൂക്കം വരുന്ന നാടൻ പശുക്കൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ഇന്നില്ല. അതുകൊണ്ടു തന്നെ ശരീര വലിപ്പം താരതമ്യേന കൂടുതലുള്ള സങ്കരയിനങ്ങളെയോ മറ്റു ഇന്ത്യൻ ജനുസുകളെയോ ആണ് സംരംഭം തുടങ്ങാൻ ആശ്രയി ക്കാവുന്നത്.
വിവിധ അളവിൽ ഉത്പാദനശേ ഷിയുള്ള സങ്കര ഇനങ്ങൾ നമ്മുടെ നാട്ടിലും അയൽ സംസ്ഥാനങ്ങളിലും ലഭ്യമാണ്. എന്നാൽ, ഉത്പാദന ശേഷിയോടൊപ്പം വർധിക്കുന്ന പരി പാലനച്ചെലവ്, കുറയുന്ന രോഗ പ്രതിരോധശേഷി, പരിപാലന സാഹ ചര്യത്തിലെ പ്രതികൂലതകൾ തരണം ചെയ്യാനുള്ള കഴിവിന്റെ ശോഷണം, വർധിക്കുന്ന വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയെല്ലാം വളർത്താനുദ്ദേശി ക്കുന്ന പശുവിനെ വാങ്ങുന്നതിനു മുന്‍പു പരിഗണിക്കുന്നതു പിന്നീടുള്ള ബുദ്ധിമുട്ടുകൾ കുറക്കാൻ ഉപകരിക്കും.
വർഗ സങ്കരണം ആരംഭിച്ചതു മുതൽ ബ്രൗണ്‍ സ്വിസ്, ജഴ്സി, ഹോൾസ്റ്റീൻ ഫ്രീസ്യൻ എന്നീ വിദേശ ജനുസുകളെ നാടൻ പശുക്കളുമായി ഇണ ചേർത്തുണ്ടായ സങ്കരയിനം പശുക്കളെ സുനന്ധിനി എന്ന ഓമന പ്പേരിൽ വിളിക്കാറുണ്ടെങ്കിലും, സുനന്ധിനി എന്നത് ഒരു ജനുസ് അല്ല എന്നു മാത്രമല്ല ഏതെല്ലാം ജനുസുക്കൾ എത്രയെല്ലാം അനുപാത ത്തിൽ ഓരോ സങ്കരയിനം പശുക്ക ളിലും ഉൾപ്പെട്ടിട്ടുണ്ട് എന്നത് വ്യക്തമല്ലാത്തതിനാൽ ഒരു പൊതു സ്വഭാവം ഇവയ്ക്ക് പ്രതീക്ഷിക്കാനും വകയില്ല.
പ്രകടമായ സ്വഭാവ സവി ശേഷതകൾ കൂടിയ ശരീര വലിപ്പവും നാടൻ ഇനങ്ങളിൽ നിന്ന് വിഭിന്നമായ ശാരീരിക ഘടനയും, ഉത്പാദനം കൂടുന്നതിനനുസരിച്ചു വർധിക്കുന്ന രോഗാതുരത, പ്രതികൂല സാഹചര്യ ങ്ങൾ തരണം ചെയ്യാനുള്ള ശേഷി ക്കുറവ്, കൂടി വരുന്ന വന്ധ്യതാ അനു പാതം തുടങ്ങിയവയാണ്.
എന്നാൽ, അനുകൂല കാലാവസ്ഥ ലഭ്യമായ ഹൈറേഞ്ച് പോലുള്ള സ്ഥലങ്ങളിലും, കൃത്രിമമായി കാലാ വസ്ഥാനുകൂലനം സാധ്യമായ സ്ഥല ങ്ങളിലും ശുദ്ധ വിദേശ ജനുസുക്കളെ വളർത്തുതിൽ കുഴപ്പമില്ല. പ്രതികൂല സംഗതികൾ ഏറെയുള്ള മരുഭൂമി സാഹചര്യത്തിൽ മധ്യേഷ്യൻ രാജ്യ ങ്ങളിൽ നിലനിൽക്കുന്ന വാണിജ്യാ ടിസ്ഥാന ത്തിലുള്ള വൻകിട ഡയറി ഫാമുകളി ലെല്ലാം വളർത്തുന്നത് തനി ഹോൾ സ്റ്റീൻ ഫ്രീസിയൻ ജനുസിൽ പെട്ട പശുക്കളെയാണ്. ഇവിടെ വർഗ സങ്കരണം നടത്തുന്നതേയില്ല.
സൗദി അറേബ്യയിലെ ഇത്തരമൊരു സ്വകാര്യ ഡയറി ഫാമിൽ ഏറെ നാൾ ഗൈന ക്കോളജിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്തതിൽ നിന്ന് ലേഖകൻ മനസി ലാക്കിയ ചില കാര്യങ്ങളുണ്ട്. 8000 പശുക്കളുള്ള ഫാമിൽ വന്ധ്യതയും മറ്റു രോഗങ്ങളും നമ്മുടെ സങ്കരയിനം പശുക്കളിലേക്കാൾ വളരെ കുറവാണെ ന്നതാണ് അതിൽ ഒന്നാമത്തേത്. പാലുത്പാദനം വർധിപ്പിക്കൻ വിവിധ ജനുസുക്കളെ ആവർത്തിച്ചാവർത്തിച്ച് സമ്മിശ്രണം ചെയ്തതിലൂടെ പാലുത് പാദനം പ്രതീക്ഷിച്ച തോതിൽ കൂടിയില്ല എന്നു മാത്രമല്ല വർഗസങ്കര ണത്തിൽ ഉൾപെട്ട എല്ലാ ജനുസു ക്കളുടെയും പ്രതികൂല ഘടകങ്ങൾ സങ്കരയിനങ്ങളിൽ കുന്നുകൂടുകയും ചെയ്തു എന്നതാണ് നാം ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
ഫോണ്‍: 9562497320
ഡോ. സി. ഇബ്രാഹീം കുട്ടി
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
Latest News
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
Latest News
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top