Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
Previous
Next
Karshakan
ചേറ്റുവിതയ്ക്ക് ഒരുങ്ങാം
Friday, July 7, 2023 5:38 PM IST
നെല്ല്
വിരിപ്പ് നടീൽ തുടരാം. കഴിഞ്ഞ മാസം പൊടിഞാറ്റടി തയാറാക്കിയിട്ടുണ്ടെങ്കിൽ ഞാറുകൾ പറിച്ചുനടാൻ പാകമായിരിക്കും.
ചേറ്റുവിത
പറിച്ചുനടാൻ സാഹചര്യമില്ലാത്ത സ്ഥലങ്ങളിൽ മഴ ലഭിച്ച് കണ്ടം ചെളിപ്പരുവമാകുന്പോൾ വിരിപ്പിൽ ചേറ്റുവിത നടത്താം. ഇതിനായി മുളപ്പിച്ച വിത്ത് ചെളിപരുവത്തിലാക്കിയ കണ്ടങ്ങളിൽ വെള്ളം വാർത്തശേഷം വിതയ്ക്കണം.
കുമിൾ-ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ വിത്ത് സ്യൂഡോമോണാസ് ലായനിയിൽ മുക്കിയശേഷം വിതയ്ക്കാം.
ഇതിന് ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് കൾച്ചർ എന്ന തോതിൽ വിത്ത് കുതിർ ക്കുന്ന വെള്ളത്തിൽ കലർത്തി 12 മണിക്കൂർ സാധാരണ വിത്ത് നനയ്ക്കുന്ന രീതിയിൽ കുതിരാനിടണം.
അതിനുശേഷം വെള്ളം വാർത്തുകളഞ്ഞ് മുളപൊട്ടാൻ നനഞ്ഞ ചാക്കിൽ കെട്ടിവയ്ക്കാം.
ചേറ്റുവിതയിൽ കളനിയന്ത്രണത്തിന് വിതച്ച് 3-5 ദിവസത്തിനുള്ളിൽ സോഫിറ്റ് എന്ന കളനാശിനി 6 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വെള്ളം ഒഴിവാക്കിയ കണ്ടത്തിലേക്ക് തളിച്ചുകൊടുക്കണം. 48 മണിക്കൂറിനു ശേഷം വീണ്ടും കണ്ടത്തിൽ വെള്ളം കയറ്റുകയും വേണം.
പൊടിഞാറ്റടി ഇട്ടവർക്ക്
ഞാറിന് മഞ്ഞളിപ്പും പുഷ്ടിക്കുറവും കണ്ടാൽ ഞാറ് പറിക്കുന്നതിന് 10 ദിവസം മുന്‍പ് 100 ച. മീറ്ററിന് (2 1/2 സെന്റിന്) ഒരു കിലോ എന്ന തോതിൽ യൂറിയ ചേർത്തു കൊടുക്കാം.
ഹ്രസ്വകാല മൂപ്പുള്ള ഇനങ്ങൾ 18-21 ദിവസത്തിനുള്ളിലും മധ്യകാലമൂപ്പുള്ളവ 21-25 ദിവസത്തിനുള്ളിലും ദീർഘകാല മൂപ്പുള്ളവ 35-45 ദിവസത്തിനുള്ളിലും പറിച്ചുനടണം.
പറിച്ചുനടുന്ന പാടങ്ങളിൽ ഞാറ്റടി ഇനിയും തയാറാക്കിയിട്ടില്ലെങ്കിൽ ചേറുഞാറ്റടിയോ പായ് ഞാറ്റടിയോ തയാറാക്കാം.
ചേറുഞാറ്റടി
വിരിപ്പിൽ നടുന്നതിന് ചേറുമണ്ണിൽ ഞാറ്റടി തയാറാക്കാം. നല്ല സൂര്യപ്രകാശവും ജലപരിപാലനസൗകര്യവും വളക്കൂറുമുള്ള സ്ഥലം ഞാറ്റടിക്ക് തെരഞ്ഞെടുക്കണം. ഒന്ന് ഒന്നര മീറ്റർ വീതിയും 5-10 സെ.മീ. ഉയരവുമുള്ള ഞാറ്റടിത്തടങ്ങൾ തയാറാക്കണം.
ഒരു ച. മീറ്ററിന് ഒരു കിലോ വീതം ഉണക്കിപ്പൊടിച്ച് ചാണകമോ കന്പോസ്റ്റോ ചേർക്കാം. നല്ല തുടമുള്ളതും 80 ശതമാനമെങ്കിലും അങ്കുരണശേഷിയുമുള്ളതുമായ 25 കിലോ വിത്ത് 10 സെന്റിൽ പാകിയാൽ ഒരേക്കറിൽ പറിച്ചു നടാൻ ആവശ്യത്തിനുള്ള ആരോഗ്യമുള്ള ഞാറ് കിട്ടും.
50 ഗ്രാം സ്യൂഡോമോണാസ് 2കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി 2 ദിവസം ചേർത്ത് വച്ചശേഷം മണ്ണിൽ ഇളക്കിച്ചേർത്ത് കൊടുക്കണം. വിത്ത് തുല്യമായി വീഴത്തക്കവിധം പാകി വിത്ത് മൂടത്തക്കവിധം മീതെ പൊടിമണ്ണോ മണലോ വിതറണം.
പായ് ഞാറ്റടി
യന്ത്രനടീൽ നടത്തുന്ന പാടങ്ങളിൽ പായ്ഞാറ്റടി തയാറാക്കണം. നിരപ്പുള്ള പ്രതലങ്ങളിലോ കോണ്‍ക്രീറ്റ് തറയിലോ പോളിത്തീൻ ഷീറ്റ് വിരിച്ച് ഇത് തയാറാക്കാം.
മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം പോളിത്തീൻഷീറ്റിൽ 15 മി.മീ. കനത്തിൽ ഇട്ട് നിരപ്പാക്കണം.
ഇതിനു മീതെ മുളപ്പിച്ച വിത്ത് ചതുരശ്ര മീറ്ററിന് 0.4-0.6 കി.ഗ്രാം എന്ന തോതിൽ വിതറി കൊടുക്കണം. പച്ചില കൊണ്ട് പുതയിടണം. മൂന്നാലു ദിവസം 2 നേരം പൂപ്പാട്ട ഉപയോഗിച്ചു ചെറുതായി നനച്ചുകൊടുക്കണം. നാലാം ദിവസം പുത നീക്കി ചാലുകളിൽ വെള്ളം നിറയ്ക്കണം.
ഏകദേശം 12 ദിവസം കൊണ്ടു ഞാറ് പറിച്ചു നടാൻ പാകമാകും. ഞാറ് പായ്പോലെ ചുരുട്ടിയെടുക്കുന്നതിന് 6-12 മണിക്കൂർ മുന്‍പ് വെള്ളം വാർത്തു കളയണം.
പിന്നീട് ചെറു കഷണങ്ങളാക്കി സീഡ്ലിംഗ് ട്രേയിൽ വച്ചുകൊടുക്കണം. ഒരു ഏക്കറിലേക്ക് ഒരു സെന്റ് പായ് ഞാറ്റടി മതിയാകും. സാധാരണ 10 സെന്റ് വേണം.
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ നന്നായി മഴ കിട്ടി ഈർപ്പമുണ്ടെങ്കിൽ ഇടയിളക്കി കളകൾ നീക്കം ചെയ്തു ചിനപ്പ് പൊട്ടുന്ന അവസരത്തിൽ യൂറിയ നൽകുക. ബാക്കി യൂറിയയും പൊട്ടാഷും അടിക്കണപരുവത്തിന് പത്തു ദിവസം മുൻപ് നൽകിയാൽ മതി.
വളത്തിന്റെ തോതറിയാൻ പട്ടിക കാണുക. രണ്ടാം കൃഷിയിറക്കുന്ന കുട്ടനാടൻ പാടങ്ങളിലും നടീൽ തുടരാം. പൊക്കാളി നിലങ്ങളിൽ കൂനകൂട്ടി വിത്തിടൽ ഈ മാസം പൂർത്തിയാക്കണം.
തെങ്ങ്
വിത്തുതേങ്ങ പാകലും പുതിയ തൈ നടീലും തുടരാം. ഒന്നാം ഗഡു രാസവള പ്രയോഗത്തിനും സമയമായി.
മഴയെ ആശ്രയിച്ച് ശരാശരി - നല്ല പരിചരണം നടത്തുന്ന തോട്ടങ്ങളിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-350,350-600, 400-650 ഗ്രാം വീതവും ജലസേചിത കൃഷിയുള്ള തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270,275-500,275-500 ഗ്രാമും നൽകണം.
സങ്കരഇനങ്ങൾക്കും അത്യുത്പാദനശേഷിയുള്ളവയ്ക്കും മഴയെ ആശ്രയിച്ച് കൃഷി നടത്തുന്നവയ്ക്ക് 350,500,650 ഗ്രാം വീതവും ജലസേചിത കൃഷി നടത്തുന്ന തോട്ടങ്ങളിൽ 650,800,1200 ഗ്രാം വീതവും ഈ വളങ്ങൾ നൽകണം.
ഈർപ്പസംരക്ഷണത്തിന് തടത്തിലോ തെങ്ങുകളുടെ വരികൾക്കിടയിൽ ചാലുകളെടുത്തോ തൊണ്ട് മൂടാം. 5-6 മീറ്റർ ഇടവിട്ട് ഒരു മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിൽ ചപ്പുചവറുകൾ നിറയ്ക്കണം.
മഴക്കാലത്ത് കൂന്പുചീയൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കൂന്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞളിക്കുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം.
രോഗമുള്ള ഭാഗം വെട്ടിമാറ്റി കത്തിച്ചുകളയുകയും വെട്ടിമാറ്റിയ ഭാഗത്ത് ബോർഡോ കുഴന്പ് പുരട്ടുകയും വേണം.
ആ ഭാഗം പോളിത്തീൻ ഷീറ്റു കൊണ്ട് പൊതിഞ്ഞുകെട്ടുകയും വേണം. സമീപമുള്ള തെങ്ങുകളിൽ രോഗം പടരാതിരിക്കാനായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കേണ്ടതാണ്.
കുരുമുളക്
കാലവർഷം ആരംഭിക്കുന്നതോടെ തോട്ടങ്ങളിൽ വേരു പിടിപ്പിച്ച കുരുമുളക് വള്ളികൾ നടാം. ധാരാളം വേരുകളോട് കൂടിയ നല്ല വളർച്ചയെത്തിയ വള്ളികൾ നടാനുപയോഗിക്കണം.
മൂന്നു വർഷത്തിനു മുകളിൽ പ്രായമുള്ള കൊടികൾക്ക് യൂറിയ, സൂപ്പർഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൊടിയൊന്നിന് 50,150,125 ഗ്രാം വീതം ചേർക്കണം.
ഒരു വർഷം പ്രായമായവയ്ക്ക് ഇവ 15,50,40 ഗ്രാം വീതവും രണ്ടു വർഷമായ കൊടികൾക്ക് 25,75,60 ഗ്രാം വീതവും കൊടിയൊന്നിന് ചേർക്കണം.
ഇഞ്ചി, മഞ്ഞൾ
ഇഞ്ചിക്കും മഞ്ഞളിനും രണ്ടാം വളപ്രയോഗം നടത്തണം. ഇഞ്ചി ഒരു സെന്റിലേക്ക് 350 ഗ്രാം യൂറിയ നട്ട് 40 ദിവസം കഴിഞ്ഞും 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നട്ട് 90 ദിവസം കഴിഞ്ഞും നൽകണം.
വളം ചേർത്ത് പുതയിട്ടതിനുശേഷം വാരങ്ങൾ മൂടണം. മഞ്ഞളിന് യൂറിയ 250 ഗ്രാം വീതം നട്ട് 40,90 ദിവസങ്ങളിലും 500 ഗ്രാം പൊട്ടാഷ് നട്ട് 90-ാം ദിവസവും നൽകണം.
ഏലം
ഒന്നാം തവാരണയിൽ നിന്ന് ഏലത്തൈകൾ രണ്ടാം തവാരണയിലേക്കു പറിച്ചു നടാം. രണ്ടാം തവാരണയിലും പോളിത്തീൻ ബാഗുകളിലും ഉത്പാദിപ്പിക്കുന്ന പ്രായമായ ഏലത്തൈകൾ തോട്ടത്തിലേക്കു നടാനായി നീക്കാം.
വാഴ
മഴയെ ആശ്രയിച്ചുള്ള വാഴകൃഷി തുടരാം. നേന്ത്രൻ കുലച്ച ഉടനെ ചുവടൊന്നിന് 65 ഗ്രാം വീതം യൂറിയ ചേർക്കണം. അഞ്ചാം മാസം മുതൽ പിണ്ടിപ്പുഴുവിന്റെ ആക്രമണമുണ്ടോയെന്നു ശ്രദ്ധിക്കുക.
പിണ്ടിപ്പുഴുവിനെതിരെ ബ്യൂവേറിയ പ്രയോഗം ഫലപ്രദമാണ്. ഇതിനായി വാഴത്തട ഒന്ന് ഒന്നരയടി നീളത്തിൽ മുറിച്ച് നെടുകെ പിളർന്ന് 10 ഗ്രാം വെള്ളക്കുമിളിന്റെ പൊടി വിതറി തോട്ടങ്ങളിൽ അങ്ങിങ്ങായി വയ്ക്കുക.
40 വാഴകൾക്ക് ഒരു കുമിൾ പ്രയോഗിച്ച വാഴത്തട വയ്ക്കണം. ഓരോ ആഴ്ച കൂടുന്പോഴും പുതിയ വാഴത്തട വയ്ക്കുക. ബ്യൂവേറിയ കൾച്ചറിനായി സംസ്ഥാന ബയോകണ്ട്രോൾ ലാബുമായി (0487 2374605) ബന്ധപ്പെടുക.
നട്ട് രണ്ടു മാസമായ പ്രായമായ പാളയൻകോടന് ചുവടൊന്നിന് 110,500,335 ഗ്രാം യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് വളം എന്നിവ ചേർക്കാം.
ജാതി, ഗ്രാന്പൂ
പുതുകൃഷിക്കു കുഴികളെടുത്ത് തൈനടീൽ തുടരാം. കഴിഞ്ഞമാസം വളപ്രയോഗം നടത്തിയില്ലെങ്കിൽ വളപ്രയോഗം നടത്തണം.
മാവ്
പുതിയ ഒട്ടുതൈകൾ നടുന്നതിന് ഈ മാസം അനുയോജ്യം. 10 വർഷത്തിനുമേൽ പ്രായമായ മരങ്ങൾ ക്ക് ആവശ്യമായതിന്റെ പകുതി രാസവളം 500 ഗ്രാം യൂറിയ, 900 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 750 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക.
3-5, 6-7, 8-10 വർഷം പ്രായമുള്ളവയ്ക്ക് യഥാക്രമം 100,250,400ഗ്രാം യൂറിയ; 90,425,360 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്; 100,200,400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേർക്കുക.
കിഴങ്ങു വർഗങ്ങൾ
കളനീക്കലും മേൽവളപ്രയോഗവും തുടരാം. അടുക്കളത്തോട്ടം മഴക്കാലപച്ചക്കറികൃഷി തുടരാം. വിത്ത് പാകി പറിച്ചു നടൽ കനത്ത മഴ കഴിഞ്ഞ് മതി.
മുളച്ച തൈകൾക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിക്കുന്നത് മഴക്കാലത്ത് കുമിൾ രോഗങ്ങൾക്കെതിരെ ഫലപ്രദമാണ്.
മഴവെള്ളം ഒലിച്ചു പോകാൻ തടങ്ങളിൽ ചാലുകീറാനും നീർവാർച്ചാ സൗകര്യങ്ങളൊരുക്കാനും ശ്രദ്ധിക്കണം.
സി.എസ്.അനിത
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Latest News
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top