നല്ല മണ്ണിൽ 16 മൂലകങ്ങൾ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
Wednesday, February 28, 2024 1:28 PM IST
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്‍റെ ലക്ഷണമാണ്. പൊതുവേ പറഞ്ഞാൽ ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് 16 പോഷക മൂലകങ്ങൾ അത്യന്താപേ ക്ഷിതമാണ്.

കാർബണ്‍ (C), ഹൈഡ്രജൻ (H), ഓക്സിജൻ (O), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), കാത്സ്യം (Ca), മഗ്നീഷ്യം (Mg), സൾഫർ (s), അയണ്‍ (Fe), സിങ്ക്(Zn), കോപ്പർ (Cu), ബോറോണ്‍ (B), മാംഗനീസ് (Mn), ക്ലോറിൻ (Ci), മോളിബ്ടിനം (Mo), നിക്കൽ (Ni) എന്നിവയാണ് അവ.

ഇവയിൽ C,H,O,N,P,K,Ca,Mg,S എന്നീ മൂലകങ്ങൾ ചെടികൾക്ക് കൂടുതൽ അളവിൽ വേണ്ടതിനാൽ അവയെ മാക്രോ ന്യൂട്രിയൻസ് എന്നു വിളിക്കുന്നു. മറ്റ് ഏഴ് മൂലകങ്ങൾ, അതായത് Fe, Zn, Cu, Mn, B, Mo, Ni എന്നിവ താരതമ്യേന കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളൂ. ഇവയെ സൂക്ഷ്മ മൂലകങ്ങൾ എന്നും വിളിക്കുന്നു.

സസ്യവളർച്ചയിൽ നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നീ മൂലകങ്ങളുടെ പ്രാധാന്യം പണ്ടു മുതൽക്കേ ശ്രദ്ധിക്കുന്നതാണെങ്കിലും ദ്വിതീയ മൂലകങ്ങൾക്ക് ഇന്നത്തെ കൃഷി രീതിയിൽ അത്രതന്നെ ഊന്നൽ നൽകുന്നില്ല എന്നതു വസ്തുതയാണ്.

വിളകളുടെ വളർച്ച, ഉത്പാദന മികവ്, കാർഷിക ഉത്പന്നങ്ങളുടെ ഗുണമേന്മ, വലിപ്പം, നിറം, രുചി എന്നിവയൊക്കെ സൂക്ഷ്മ മൂലക ങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിളവെടുപ്പിനുശേഷം ദീർഘകാലം കേടു കൂടാതെ ഉത്പന്ന ങ്ങൾ നിലനിർത്തു ന്നതിനുളള കഴിവും സൂക്ഷ്മ മൂലക ങ്ങൾക്കുണ്ട്.

കേരള ത്തിലെ മണ്ണിന്‍റെ ഫലപുഷ്ടി പരിശോ ധിക്കുന്പോൾ പൊതുവേ അഞ്ച് പോഷകമൂലകങ്ങളുടെ കുറവാണ് വ്യാപകമായി കണ്ടുവരുന്നത്. പൊട്ടാസ്യം (K) കാത്സ്യം (Ca), മഗ്നീഷ്യം (Mg), സിങ്ക് (Zn), ബോറോണ്‍ (B). കേരളത്തിലെ ഭൂരിഭാഗം മണ്ണിനങ്ങളും അമ്ല ഗുണ മുള്ളതിനാലാണ് ഈ മൂലകങ്ങളുടെ കുറവുണ്ടാകുന്നത്.



കാത്സ്യം

സസ്യകോശങ്ങളുടെ ഭിത്തിയുടെ നിർമാണത്തിലും, അവയുടെ ദൃഢത നില നിർത്തുന്നതിലും മുഖ്യ പങ്കു വഹിക്കുന്നു.

തളിരിലകൾ ചെറുതാകുന്നതും, മൂപ്പെത്തിയ ഇലകളിൽ ചുരുളിച്ച പ്രത്യക്ഷപ്പെടുന്നതും, ചെടിയുടെ കാണാഗ്രം നശിക്കുന്നതു മാണ് ഇതിന്‍റെ കുറവ് വഴിയുണ്ടാകുന്ന ലക്ഷണങ്ങൾ.

മഗ്നീഷ്യം

വളർച്ചയെത്തിയ ഇലകളിലെ പ്രധാന ഞരന്പുകളും ചുറ്റുമുള്ള ഭാഗങ്ങളും പച്ചനിറത്തിലും ബാക്കി യുള്ള ഭാഗം മഞ്ഞ നിറത്തിലും കാണ പ്പെടും.


സിങ്ക്:

തണ്ടുകളുടെ ശക്തിക്ഷയത്തിനും വളർച്ച മുരടിപ്പിനും കൂന്പിലകളുടെ നിറം മങ്ങലിനും കാരണമാകും.

ബോറോണ്‍:

വളർച്ചാ മുകുളങ്ങൾ കരിയുകയും ഇലകൾ ചുരുണ്ടു പോകുകയും ചെയ്യും. കായ്കളുടെ ആകൃതി നഷ്ട പ്പെട്ടു വികൃതമാകുകയും ചെറുതാവു കയും ചെയ്യും.

അമ്ലരസമുള്ള നമ്മുടെ മണ്ണിൽ ഇരുന്പ് (Fe), മാംഗനീസ് (Mn) എന്നിവ ധാരാളമായി കാണപ്പെടുന്നതിനാൽ സിങ്ക് (Zn) പോലുള്ള സൂക്ഷ്മ മൂലകങ്ങളുടെ ആഗീരണം തടസപ്പെടുന്നു.

സിങ്കിന്‍റെ അഭാവമില്ലാത്ത മണ്ണിൽ പോലും സസ്യങ്ങൾക്കു സിങ്ക് ലഭ്യമാകാതിരിക്കാൻ ഇരുന്പിന്‍റെയും മാംഗനീസിന്‍റെയും ആധിക്യം കാരണ മാകുന്നു.

അമ്ലത അധികരിക്കുന്പോൾ ഇരുന്പ് കൂടുതലായിട്ട് മണ്ണിൽ ലഭിക്കുകയും വേരുകൾ അഴുകി പോകു കയും ചെയ്യുന്നു.

ഈ അവസ്ഥ പരിഹരിക്കുന്നതിനും സൂക്ഷ്മ മൂലക ങ്ങളുടെ ലഭ്യത ഉറപ്പു വരുത്തു ന്നതിനും കുമ്മായ പ്രയോഗം അനിവാര്യമാണ്.

മണ്ണ് പരിശോധന മൂന്നു വർഷത്തിലൊരിക്കൽ

മൂന്നു വർഷത്തിലൊരിക്കൽ മണ്ണു പരിശോധന നടത്തുന്നതു നല്ലതായി രിക്കും. മണ്ണ് പരിശോധനകളിൽ ജഒ മൂല്യമനുസരിച്ചു കുമ്മായത്തിന്‍റെ അളവ് നിശ്ചയിക്കുകയും നിലമൊരുക്കുന്ന സമയത്തും മേൽവളത്തിനു മുന്പായും കുമ്മായം പ്രസ്തുത അള വിൽ ചേർക്കുകയും വേണം.

കുമ്മായം നൽകി രാണ്ടാഴ്ചയ്ക്കുശേഷം ജൈവ വളങ്ങൾ നൽകണം. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞു രാസവളങ്ങൾ അടിവളമായി നൽകാം.

കുമ്മായവും മറ്റു വളങ്ങളും ഒരുമിച്ചു നൽകിയാൽ പോഷകമൂലകങ്ങൾ മണ്ണിൽ നിന്നും നഷ്ടമാകും. കുമ്മായം നൽകുന്നതു വഴി മണ്ണിന്‍റെ അമ്ലത്വം ക്രമീകരിക്കുന്ന തിനൊപ്പം ചെടികൾക്ക് ആവശ്യമായ കാത്സ്യവും ലഭിക്കും.

നൈട്രജൻ, പൊട്ടാസ്യം മഗ്നീഷ്യം വളങ്ങൾ പലതവണകളായി നൽകുന്ന താണു നല്ലത്. പൊട്ടാസ്യം വളങ്ങൾ നൽകി 56 ദിവസത്തിനുശേഷം മഗ്നീഷ്യം വളങ്ങൾ എന്നതാണ് ഉത്തമം.

ബോറോണ്‍ വളങ്ങൾ പകുതിവീതം അടിവളമായും പൂക്കൾ ഉണ്ടാകുന്ന സമയത്തും നൽകാം. സിങ്ക്, ബോറോണ്‍ വളങ്ങൾ ഫോസ് ഫറസ് വളങ്ങൾക്കൊപ്പം നൽകാതിരി ക്കുക.

സൂക്ഷ്മ മൂലക വളങ്ങൾ കുറച്ചു മാത്രം സസ്യങ്ങൾക്ക് ആവശ്യമുളള തിനാൽ പത്രപോഷണം വഴി നൽ കുന്നതായിരിക്കും നല്ലത്.

ഫോണ്‍ : 94967 62407

മഞ്ജു ജിൻസി വർഗീസ്, പ്രീതു കെ. പോൾ, ആഷിബ.എ, ആർ. മാരിമുത്തു കെ.വി.കെ ഇടുക്കി.