Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലജ്ജാഭാരത്താൽ പാതാളത്തിനപ്പുറത്തേക്കും ശിരസ് താഴുന്നവർ
Friday, November 8, 2019 1:12 AM IST
നിയമസഭാവലോകനം / സാബു ജോണ്‍
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് സംഭവമുണ്ടായപ്പോൾ ലജ്ജാഭാരത്താൽ ശിരസ് പാതാളത്തോളം താഴ്ന്നുപോകുന്നു എന്നായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കത്തിക്കുത്ത് കേസിന്റെ അനുബന്ധമായി പുറത്തുവന്ന പിഎസ്സി തൊഴിൽതട്ടിപ്പ് കേസിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോൾ ശിരസ് പാതാളത്തിനും താഴേക്കു താണുപോകുന്നില്ലേ എന്നു സ്പീക്കറോടു ചോദിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
പിഎസ്സി തട്ടിപ്പു കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. പ്രതിപക്ഷ ആരോപണങ്ങൾ പാടേ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ കേസുകൾ വരുന്പോൾ പറയുന്ന പല്ലവി ആവർത്തിച്ചു. കുറ്റവാളികൾക്കെതിരേ ശക്തമായ അന്വേഷണം നടക്കും. മുഖം നോക്കാതെ നടപടി ഉണ്ടാകും. പലകുറി കേട്ട ഈ ഉറപ്പ് ഒരിക്കൽകൂടി താങ്ങാനാകുന്നില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ ശിരസും പാതാളത്തിനു താഴേക്കുപോയെന്നു പറഞ്ഞതും പ്രതിപക്ഷ നേതാവ് തന്നെയാണ്.
കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം കിട്ടിയതു സമയത്തു കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ പത്രസമ്മേളനം വിളിച്ചുകൂട്ടി വിളിച്ചുപറഞ്ഞതുതന്നെ പ്രതികൾക്കു തെളിവുകൾ നശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. സിബിഐ അന്വേഷണത്തെ സർക്കാർ എന്തുകൊണ്ടു ഭയക്കുന്നു എന്നായിരുന്നു അനൂപിന്റെ ചോദ്യം.
കോപ്പിയടിച്ചതു തന്റെ മിടുക്കാണെന്നാണ് പ്രതി ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഇതിനെ വിമർശിച്ചവരെ ജാമ്യം കിട്ടി പുറത്തുവന്ന പ്രതി മർദിച്ചവശനാക്കി. രാഷ്ട്രീയ പിൻബലമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുമോ? സിബിഐ അന്വേഷണം വഴി മാത്രമേ സത്യം പുറത്തുവരൂ എന്നായിരുന്നു അനൂപിന്റെ നിലപാട്.
എന്നാൽ, മുഖ്യമന്ത്രിക്കു ലജ്ജാഭാരത്തിന്റെയോ ശിരസ് താഴുന്നതിന്റെയോ പ്രശ്നമൊന്നുമില്ലായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നല്ല നിലയിൽ നടക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ മുഖ്യമന്ത്രി കാര്യമായി കാണുന്നില്ല. ഇത്തരമൊരു വൈകൃതം കാട്ടിയ ആൾ അതിനു തക്ക പ്രതികരണം നടത്തിയെന്നു കരുതിയാൽ മതിയത്രെ.
കുറ്റക്കാർ ജാമ്യം നേടി പുറത്തിറങ്ങി നടന്നു വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. സമീപകാലത്തു നടന്ന എല്ലാ പിഎസ്സി നിയമനങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നു ഹൈക്കോടതി പറഞ്ഞ കാര്യം രമേശ് ഓർമിപ്പിച്ചു. സഭ നിർത്തിവച്ചുള്ള ചർച്ചയോ സിബിഐ അന്വേഷണമോ നടക്കില്ലെന്നുറപ്പായപ്പോൾ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള തടസങ്ങൾ നീക്കാനുതകുന്ന വ്യവസ്ഥകളോടു കൂടിയ രണ്ടു ബില്ലുകളാണ് ഇന്നലെ സഭയിലെത്തിയത്. ചർച്ചയിൽ പങ്കെടുത്ത മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദറിന് വ്യവസായമന്ത്രി ഇ.പി. ജയരാജനോടു നല്ല മതിപ്പാണ്. ഖാദറിന്റെ അഭിപ്രായത്തിൽ ഈ മന്ത്രിസഭയിലെ പച്ചയായ രണ്ടു നല്ല മനുഷ്യരാണ് ജയരാജനും എം.എം. മണിയും. കമ്യൂണിസമെന്നു പറയുന്നതൊക്കെയുണ്ടെന്നു കരുതി പ്രസ്ഥാനത്തിൽ നിൽക്കുന്ന നല്ല മനുഷ്യരാണത്രെ ഇവർ. ജയരാജനാണെങ്കിൽ ഇസ്ലാമികമായ കാര്യങ്ങളേക്കുറിച്ചു പിടിപാടുള്ളയാളാണെന്ന അഭിപ്രായവും ഖാദറിനുണ്ട്. സാധാരണ മുസ്ലിംകൾ ദാനധർമങ്ങൾ നടത്തുമ്പോൾ ആദ്യം കുടുംബത്തിലുള്ളവർക്കു കൊടുക്കും. ജയരാജനും അങ്ങനെയാണ്. അദ്ദേഹം ആദ്യം കൊടുത്തത് ബന്ധുക്കൾക്കാണ്.
മാവോയിസ്റ്റുകളെന്നു പറഞ്ഞു രണ്ടു ചെറുപ്പക്കാർക്കു മേൽ യുഎപിഎ ചുമത്തിയ സമയത്ത് അവർക്കു തൊഴിൽ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന അഭിപ്രായവും ഖാദർ പ്രകടിപ്പിച്ചു. മാവോയിസ്റ്റുകളുടെ രീതിയോടു യോജിപ്പില്ലെങ്കിലും സമൂഹത്തിലെ അസന്തുലിതാവസ്ഥയാണു മാവോയിസ്റ്റുകൾക്കു പിന്തുണ ലഭിക്കാൻ കാരണമാകുന്നതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. മാവോയും ലെനിനുമൊക്കെ ഇപ്പോൾ ആർക്കും എടുത്തുപയോഗിക്കാവുന്ന പേരുകളായത്രെ. കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്കു ലെനിനിസ്റ്റ് എന്നാണു പേരിട്ടിരിക്കുന്നത്. ഇങ്ങനെ സ്വന്തമായി പാർട്ടി തുടങ്ങുന്നവർ സ്വന്തം പേരോ പിതാവിന്റെ പേരോ ഇട്ടാൽ പോരേ എന്നൊരു അഭിപ്രായവും ഖാദറിനുണ്ട്.
മാവോയിസ്റ്റ് വേട്ടയെക്കുറിച്ചു ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിൽ ഖാദർ ശരികേടു കണ്ടു. ഇദ്ദേഹമെന്താ സാഹിത്യകാരനാകാൻ പോകുകയാണോ? അതോ റിട്ടയർ ചെയ്ത ശേഷം വല്ല തസ്തികയിലും നോട്ടമിട്ടിട്ടുണ്ടോ എന്ന സംശയവുമുണ്ട്. മുഖ്യമന്ത്രിയെ സുഖിപ്പിക്കാനായി എഴുതിയതാണോ എന്നും ഖാദർ സംശയിക്കുന്നു.
എൽഡിഎഫ് വരും, എല്ലാം ശരിയാക്കും എന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുകാല മുദ്രാവാക്യത്തോട് പ്രതിപക്ഷത്തിനു പരിഹാസമാണെന്നു ഭരണപക്ഷത്തെ വി. ജോയിക്ക് അറിയാം. എങ്കിലും എൽഡിഎഫ് വന്നപ്പോൾ എല്ലാം ശരിയായി തുടങ്ങി എന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ല.
ഫിഷറീസ് മേഖലയിൽ നല്ല നിലയിൽ പ്രവർത്തനം നടത്തുന്നു എന്ന ആത്മവിശ്വാസം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കുണ്ട്. അതുകൊണ്ടുതന്നെ വിമർശനം മന്ത്രിക്കു സഹിക്കാനാകില്ല. മത്സ്യത്തൊഴിലാളികൾക്കു നിരന്തരം മുന്നറിയിപ്പു കൊടുക്കുന്നതിനാൽ വർഷത്തിൽ ബഹുഭൂരിപക്ഷം ദിവസവും കടലിൽ പോകാൻ സാധിക്കാത്ത സ്ഥിതിയാണെന്നു ചോദ്യോത്തരവേളയിൽ പറഞ്ഞത് എം. വിൻസന്റ് ആണ്. ഓഖി കാലത്തു പറ്റിയ പിശകിന്റെ പേരിൽ ഇപ്പോൾ എല്ലാ ദിവസവും മുന്നറിയിപ്പു കൊടുക്കുകയാണത്രെ. ഇതു നാണക്കേടാണെന്നു വിൻസന്റ് പറഞ്ഞു. അംഗത്തിനു മാന്യതയുടെ ലവലേശമില്ലാത്തതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ മറുപടി.
അംഗത്തിനു മാന്യതയില്ലെന്നു പറഞ്ഞു എന്നു ചൂണ്ടിക്കാട്ടി കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹളം കൂട്ടി. മന്ത്രിയുണ്ടോ വഴങ്ങുന്നു. അങ്ങനെ വിരട്ടാൻ നോക്കേണ്ട എന്നായി മന്ത്രി. മന്ത്രിക്കു നാണമില്ലേ എന്നു പറയുന്നതും അംഗത്തിനു മാന്യതയില്ലെന്നു പറയുന്നതും ഒരു പോലെ എന്നു പറഞ്ഞ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു പരിഹാരം കണ്ടു. ചോദ്യോത്തരവേള സമാപിച്ചതിനാൽ ആ വിവാദം അവിടെ അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
Latest News
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
Latest News
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 44 വര്‍ഷം കഠിന തടവും പിഴയും
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top