Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുക കേരളത്തിന്റെ ആദ്യ യജ്ഞം
Sunday, May 3, 2020 11:45 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കൊറോണ വൈറസ് ബാധ നിയന്ത്രിക്കുകയും ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതുപോലെ പ്രധാനമാണ് ഈ മഹാമാരിക്കു ശേഷം പുനരുജ്ജീവന-പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതും. അതിനാവശ്യമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതും പ്രധാനമാണ്. കേരളത്തിൽനിന്നു തങ്ങളുടെ സംസ്ഥാനങ്ങളിലേക്കു മടങ്ങിപ്പോയ അതിഥിതൊഴിലാളികൾ താരതമ്യേന മെച്ചപ്പെട്ട വേതനം വാഗ്ദാനം ചെയ്താൽപോലും ഉടൻ മടങ്ങിവരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ആളുകൾ സ്വാശ്രയത്വം ശീലിക്കുകയും അലസത വെടിഞ്ഞ്, കായികാധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യാൻ തയാറാവുകയും വേണം.
അതുപോലെ ഗൾഫിൽനിന്നും മറ്റും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ ലാഭകരമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ തയാറാക്കണം. അവരുടെ പ്രവൃത്തിപരിചയവും തൊഴിൽ അറിവുകളും സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി പ്രയോജനപ്പെടുത്തണം.
ടൂറിസത്തിനു സാധ്യത
സംസ്ഥാനം മനസുവച്ചാൽ പെട്ടെന്നു ഫലം കിട്ടുന്ന ഒരു മേഖല ടൂറിസമാണ്. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. കേരളത്തിന്റെ പ്രകൃതിഭംഗി ലോകം മുഴുവൻ പ്രസിദ്ധവുമാണ്. ഇവിടത്തെ കായലുകളും തെങ്ങിൻതോപ്പുകളും പച്ചക്കുന്നുകളും വന്യമൃഗസങ്കേതങ്ങളും ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കാൻ പര്യാപ്തമാണ്. യാത്രാസംവിധാനങ്ങളും താമസത്തിനും ഇഷ്ടഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
മഹാമാരി പടരുന്നതു നിയന്ത്രിക്കാൻ ഭരണാധികാരികൾ സജീവമായി ഇടപെട്ടിരുന്നു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങൾ പ്രശംസിച്ചു.
കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും സമാധാനപരമായിരുന്നു അന്തരീക്ഷം. ആവശ്യമുള്ളവർക്കു സഹായം എത്തിക്കാനായി ആരോഗ്യപ്രവർത്തകർ 24 മണിക്കൂറും പണിയെടുത്തു. തന്റെ വീസ കാലാവധി അവസാനിച്ച ശേഷവും ഇവിടെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു അമേരിക്കൻ വിനോദസഞ്ചാരി കോടതിയെ സമീപിക്കുക പോലുമുണ്ടായി. മഹാമാരി നിയന്ത്രണവിധേയമല്ലാത്ത അമേരിക്കയേക്കാൾ സുരക്ഷിതം കേരളമാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ലോക്ക് ഡൗൺ പിൻവലിക്കുകയും അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്യുന്പോൾ കോവളം, മൂന്നാർ, പെരിയാർ, കുമരകം, വയനാട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റി നല്ല പ്രചാരണം നടത്തിയാൽ കേരളത്തിലേക്കു ധാരാളം ടൂറിസ്റ്റുകൾ വരും. കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള മേഖലയാണു ടൂറിസം എന്നതിനാൽ ധാരാളം തൊഴിലവസരങ്ങളും ഉണ്ടാകും. ടൂറിസം രംഗം ഉണർന്നുകഴിഞ്ഞാൽ സംസ്ഥാനത്തിന്റെ സന്പദ്വ്യവസ്ഥയിലും അതു പ്രതിഫലിക്കും. ജൂൺ-ജൂലൈ മാസത്തിൽ ആയുർവേദ ടൂറിസവുമായി ബന്ധപ്പെട്ടു കേരളത്തിലെത്തുന്നവരുടെ എണ്ണം വർധിക്കാനിടയുണ്ട്.
പക്ഷേ അതിനുമുന്‍പ് സംസ്ഥാനത്തെ ഹോട്ടലുകളിൽ ആവശ്യമായ പുനർസംവിധാനങ്ങൾ നടത്തുകയും ശരിയായ വിധത്തിൽ അണുനശീകരണം നടത്തുകയും വേണം. ടൂറിസ്റ്റുകളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് ടൂറിസ്റ്റ് ഗൈഡുകൾക്കും ടാക്സി-ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും കടയുടമകൾക്കുമൊക്കെ ഒരു റിഫ്രഷർ കോഴ്സ് നടത്തുന്നതു നല്ലതാണ്. ഒരു പുഞ്ചിരിയോടെയെങ്കിലും ടൂറിസ്റ്റുകളെ സ്വീകരിക്കാൻ കഴിയണം. അമിതചാർജുകൾ ഈടാക്കി ടൂറിസ്റ്റുകളെ പിഴിയുന്നതു തടയണം. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ലൈസൻസുള്ള മെമന്റോ ഷോപ്പുകൾ തുറന്നാൽ അതു തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും സാന്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യും. ടൂറിസം വകുപ്പ് ഒട്ടും സമയം പാഴാക്കാതെ ഇതിനൊക്കെയുള്ള പദ്ധതികൾ തയാറാക്കണം.
അതിഥിത്തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്കു മടങ്ങിയതുമൂലം ഉണ്ടായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രദേശവാസികൾ തയാറായാൽ അതും വലിയൊരു അവസരമായി മാറും. ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യുന്ന ആർക്കും മാന്യമായ പ്രതിഫലം നൽകാൻ കേരളത്തിലുള്ളവർ ഇന്നു തയാറാണ്. എന്നാൽ, പഴയ ശീലങ്ങളും ധാർഷ്ട്യവും ഉപേക്ഷിക്കാൻ പലരും തയാറാകേണ്ടതുണ്ട്. മേലനങ്ങി പണിയെടുക്കാൻ ഇവിടത്തുകാർ തയാറാകാത്തതുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾക്ക് ഇവിടെ ഇടംകിട്ടിയത്. അർധ-വൈദഗ്ധ്യ തൊഴിൽ മേഖലയിൽ ധാരാളം അവസരങ്ങളുണ്ട്. മികച്ച പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ, അത്തരം ജോലികൾ ചെയ്യാൻ മലയാളികൾ സന്നദ്ധരല്ല. ഈ മനോഭാവം മാറണം.
നമ്മൾ ഓർക്കേണ്ട ഒരുകാര്യം, ഇപ്പോൾ മടങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ നമ്മൾ എത്ര ആകർഷകമായ പ്രതിഫലം വാഗ്ദാനം ചെയ്താലും ഉടൻ മടങ്ങിവരാൻ സാധ്യതയില്ല എന്നതാണ്. വൈറസ് ശരീരത്തിൽനിന്നു വിട്ടുപോയാലും അതിനെപ്പറ്റിയുള്ള ഭയം പെട്ടെന്നൊന്നും വിട്ടുപോകില്ല. രാഷ്ട്രീയപാർട്ടികൾ ഇതു തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തൊഴിലുകൾ വെറുതേ കിടക്കരുത്.
സ്വാശ്രയത്വം മാർഗരേഖ
മഹാമാരി പഠിപ്പിച്ച ഒരു പാഠം സ്വാശ്രയത്വം മാർഗരേഖയാക്കി നാം ജീവിക്കാൻ പഠിക്കണമെന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നടത്തിയ പ്രസംഗത്തിൽ അതു സൂചിപ്പിക്കുകയും ചെയ്തു. ഗ്രാമസ്വരാജും സ്വാശ്രയത്വവുമാണ് വേണ്ടതെന്ന് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. നമ്മുടെ വീട്ടുജോലി ചെയ്യാൻ ആസാമിൽനിന്നോ ബംഗാളിൽനിന്നോ ബിഹാറിൽനിന്നോ ആരെങ്കിലും വരുമെന്നു കരുതിയാൽ അത് അബദ്ധമാകും. നാം നമ്മുടെ വിഭവങ്ങൾകൊണ്ടു ജീവിക്കാൻ പഠിക്കണം. വീട്ടുജോലികൾക്കും സഹായത്തിനും നാം റോബട്ടുകളെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. ഇപ്പോൾത്തന്നെ നാം വാഷിംഗ് മെഷീനെയും ഗ്രൈൻഡറിനെയും ഫ്രിഡ്ജിനെയും മിക്സിയെയുമൊക്കെ ആശ്രയിക്കുന്നുണ്ടല്ലോ. ഇനി വീട് നടത്താനും യന്ത്രങ്ങളെ ആശ്രയിക്കും. വീട്ടുജോലിക്ക് ആളെ നിർത്തുന്നത് ഇനി വളരെ ചെലവുള്ളതായി മാറും.
അധികം വൈകാതെ വിദേശത്തുനിന്നു കേരളത്തിൽ തിരിച്ചെത്തുന്ന ലക്ഷക്കണക്കിനു തൊഴിലന്വേഷകരെ പ്രയോജനപ്പെടുത്തുകയാണു മറ്റൊരു പ്രധാന ദൗത്യം. അവരുടെ തൊഴിൽപരിചയവും ജോലിസംസ്കാരവും മഹാമാരിക്കു ശേഷമുള്ള പുനരധിവാസ-വികസന പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയും. ഗൾഫിലുള്ള പലരും ആധുനിക നിർമാണരീതികളിലും ഓഫീസ് നടപടിക്രമങ്ങളിലും മറ്റും പരിചയമുള്ളവരാണ്. നമ്മൾ ആവിഷ്കരിക്കുന്ന പുതിയ പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ അവരെക്കൊണ്ടു സാധിക്കും.
പദ്ധതികളിൽ മുതലിറക്കാനും അവർക്കു കഴിയും. എന്നാൽ, അവർ രാഷ്ട്രീയക്കാരുടെ പോക്കറ്റുകൾ നിറയ്ക്കാൻ ക്യൂ നിൽക്കണമെന്നു പ്രതീക്ഷിച്ചാൽ അതു ദുരന്തഫലങ്ങളേ ഉണ്ടാക്കൂ. അതിന്റെ ഉദാഹരണങ്ങൾ നാം അടുത്തയിടെ കണ്ടതാണ്. ബിസിനസ് എളുപ്പം നടത്താനുള്ള നടപടിക്രമങ്ങൾ അവർക്കുകൂടി ബാധകമാക്കണം. അവരെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തുന്നതും ബിസിനസ് നടത്താൻ അനുവദിക്കുന്നതും സമൂഹത്തിനു പുരോഗതി കൊണ്ടുവരും.
മഹാമാരിക്കു ശേഷമുള്ള സ്ഥിതിഗതികൾ കേരളത്തിനു പല അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതു പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
Latest News
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Latest News
സിപിഎം നേതാവ് പി.വി.സത്യനാഥന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ശ്രദ്ധിക്കുക; മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റിക്കാർഡ്
ഡ്രൈവിംഗ് സ്കൂൾ സമരം; ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top