കനത്ത മഴ തുടരുന്നു; മരണസംഖ്യ 57 ആയി, 1,65,519 പേര്‍ ക്യാമ്പുകളില്‍
കനത്ത മഴ തുടരുന്നു; മരണസംഖ്യ 57 ആയി, 1,65,519 പേര്‍ ക്യാമ്പുകളില്‍
സംസ്ഥാനത്തു പെരുമഴയിലും ഉരുൾപൊട്ടലിലുമായി പലേടത്തായി കാണാതായ നൂറിലേറെപ്പേർക്കായി തെരച്ചിൽ തുടരുന്നു. 80ലധികം സ്ഥലങ്ങളിലായുണ്ടായ വലുതും ചെറുതുമായ ഉരുൾപൊട്ടലിൽ 57 പേർ മരിച്ചതായാണു സർക്കാരിന്‍റെ ഒൗദ്യോഗിക കണക്ക്.

മഴക്കെടുതിയിൽ ഇന്നലെ കണ്ണൂർ ജില്ലയിൽ രണ്ടു വയസുകാരൻ ഉൾപ്പെടെ മൂന്നു പേർ വെള്ളക്കെട്ടിൽ വീണു മരിച്ചു.

മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇതോടെ ഇവിടെ ഒൻപതു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇപ്പോഴും നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്. മലപ്പുറം നിലന്പൂർ കവളപ്പാറയിൽ ഇനിയും കണ്ടെത്താനുള്ളത് 55 പേരെയാണ്. ഇരുപതോളം കുട്ടികളും ഉണ്ടെന്നാണു ക രുതുന്നത്.

മലപ്പുറം മുണ്ടേരിയിൽ 200 പേർ ഒറ്റപ്പെട്ടു കിടക്കുന്നതായി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇന്നലെ വരെ ഒന്നര ലക്ഷത്തിലേറെ ആളുകളാണ് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിച്ചേർന്നത്.


ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുപ്രകാരം 1,318 ദുരിതാശ്വാസ ക്യാന്പുകൾ വിവിധ ജില്ലകളിൽ തുറന്നു. ഇവിടെ 40,967 കുടുംബങ്ങളിൽനിന്നായി 1,65,519 ആളുകൾ അഭയം തേടി.

വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളും വൻ തോതിൽ കൃഷിയിടങ്ങളും ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചുപോയി. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം മേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു.

മഴയും അപകടമേഖലകളിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും രക്ഷാ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. പേമാരിയിൽ ആയിരക്കണക്കിന് വീടുകൾ തകർന്നു. ജില്ലകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. ഏറ്റവുമധികം ആളുകൾ ക്യാന്പുകളിലുള്ളതു വയനാട്ടിലാണ്- 8628 കുടുംബങ്ങളിലെ 32,276 പേരെയാണ് വയനാട്ടിലെ ക്യാന്പുകളിലെത്തിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.