Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥകളെ നോക്കിക്കാണുന്ന ഒരുപാടു പ്രതിഭകള്‍ ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇതാ ദേശി ഹിപ് ഹോപ് കമ്യൂണിറ്റിയില്നിന്നു പാട്ടിന്റെ വരികളിലൂടെ വ്യത്യസ്തനായി മാറിയ ഒരു റാപ്പര്‍- കൃഷ്ണ. വ്യത്യസ്തമായ സംഗീതധാരകള്‍ക്ക് ആവശ്യത്തിന് ഇടമുണ്ടെന്നു വിശ്വസിക്കുന്നയാള്‍.. വിജയങ്ങളുടെ തലപ്പത്തു നില്‍ക്കുമ്പോഴും താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നു പറയുന്നയാള്‍...
ഇരുട്ടിവെളുക്കുന്ന നേരംകൊണ്ട് വൈറലായ റാപ്പറാണ് ഈ മുപ്പത്തിയേഴുകാരന്. യംഗ് പ്രോസ്പെക്ട് എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഡല്ഹിക്കാരന് കൃഷ്ണ എന്ന കൃഷ്ണ കൗള്‍. ഇംഗ്ലീഷില്‍ പേരെഴുതുമ്പോള്‍ എസ് എന്ന അക്ഷരത്തിനു പകരം ഉപയോഗിക്കുന്നത് ഡോളര്‍ സൈന്‍. പതിന്നാലു കൊല്ലംമുമ്പ് കേസാ മേരാ ദേശ് എന്നു പേരിട്ട ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുമ്പോള്‍ ഒരുപക്ഷേ അയാള്‍പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും ഹിറ്റാകുമെന്ന്!
രാജ്യത്തെ അഴിമതിയായിരുന്നു ആ പാട്ടിന്റെ വിഷയം. ദശലക്ഷക്കണക്കിനു പേര് പാട്ടുകേട്ടു. അന്നുവരെ റാപ് മ്യൂസിക്കിനെ ഹോബിയായി കണ്ടിരുന്ന കൃഷ്ണ പിന്നീടതിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചുതുടങ്ങി. ഇപ്പോഴും അയാളുടെ പാട്ടുകളില്‍ കൂടുതല്‍ തെളിയുന്നത് സൂക്ഷ്മമായ സാമൂഹ്യ-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്.
ട്രാക്കില്‍
ഡല്‍ഹിയില്‍ കാഷ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച കൃഷ്ണ കൗളിന്റെ ബാല്യവും ആദ്യകാല വിദ്യാഭ്യാസവും ലണ്ടനിലായിരുന്നു. പതിന്നാലാം വയസില്‍ കൂട്ടുകാര്‍ക്കിടയില്‍ ആളാവാനാണ് റാപ്പിംഗ് തുടങ്ങിയത്. കേസാ മേരാ ദേശ് 2010ല്‍ തരംഗമായപ്പോള്‍ കൃഷ്ണയ്ക്ക് ഇരുപത്തിമൂന്നു വയസ്. തുടര്‍ന്ന് വിജയങ്ങളുടെ ട്രാക്കിലെത്തി. യൂണിവേഴ്സല്‍ മ്യൂസിക്കിനൊപ്പം ചേര്‍ന്ന ശേഷം സെല്‍ഔട്ട് എന്ന ആദ്യ ആല്‍ബം പുറത്തിറക്കി. വ്യഞ്ജന്‍ എന്ന ഹിന്ദി ഗാനവുമായി 2016ല്‍ വീണ്ടും വൈറല്‍.
2020ല്‍ ഐപിഎല്‍ ആന്തത്തിന്റെ പേരില്‍ വിവാദവുമുയര്‍ത്തി. ആയേംഗെ ഹം വാപസ് എന്ന ഐപിഎല്‍ മുദ്രാഗാനം തന്റെ 2017ലെ ദേഖ് കോന്‍ ആയാ വാപസ് എന്ന പാട്ടിന്റെ ഈണം പകര്‍ത്തിയതാണെന്നായിരുന്നു കൃഷ്ണയുടെ വാദം.
വരികളും സംഗീതവും
സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ വ്യക്തമായി കാണുന്ന കണ്ണുകളുമായാണ് കൃഷ്ണ റാപ്പ് സംഗീതരംഗത്തു തുടരുന്നത്. കൊളാബുകള്‍ ചെയ്യുമ്പോഴും തന്റേതായ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. വരികളിലെ വൈവിധ്യവും റാപ്പിന്റെ സാങ്കേതിക വഴികളും കൃത്യമായി ബാലന്‍സ് ചെയ്ത് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒട്ടേറെ ശ്രോതാക്കളെ നേടിത്തരുന്നെന്ന് അയാള്‍ പറയുന്നു. ഓരോ പാട്ടിന്റെയും സൃഷ്ടിയിലെ കൗതുകം കൃഷ്ണ കാത്തുസൂക്ഷിക്കുന്നു.
ചിലപ്പോള്‍ ഒരു താളത്തില്‍നിന്നു തുടങ്ങുന്ന പാട്ടിലേക്ക് അനുയോജ്യമായ വരികള്‍ കണ്ടെത്തും. അല്ലാത്തപ്പോള്‍ തന്റെ കുറിപ്പു പുസ്തകത്തില്‍നിന്നുള്ള പഞ്ച് ലൈനിനൊപ്പിച്ച് ഈണമുണ്ടാക്കും. തന്റെ അനുഭവങ്ങളും ചുറ്റുപാടുകളില്‍ നടക്കുന്ന കാര്യങ്ങളും പാട്ടില്‍ പ്രതിഫലിക്കുമെന്നു കൃഷ്ണ പറയുന്നു.
എന്നാല്‍, തുടക്കകാലത്തു സമൂഹത്തിലെ അനീതികളോടു പ്രതികരിച്ചിരുന്നയത്ര ശക്തി ഇപ്പോള്‍ പുറത്തെടുക്കുന്നില്ല. സന്ദേശങ്ങള്‍ മാത്രം പാട്ടിലൂടെ നല്കിയാല് പരിമിതികളുണ്ടാകുമെന്ന തിരിച്ചറിവുമൂലമാണ് അത്. അല്പം വിനോദവും ഉല്ലാസവും കേള്‍വിക്കാര്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്ന് കൃഷ്ണ പറയുന്നു. പക്ഷേ, പ്രശ്നങ്ങളോടു പാട്ടിലൂടെ പ്രതികരിക്കുമെന്ന് അദ്ദേഹത്തിന്റെ ഉറപ്പ്.
വിമര്‍ശനങ്ങളോട്...
സമൂഹത്തെക്കുറിച്ചു പാടുമ്പോള്‍ സ്വാഭാവികമായും കടുത്ത വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും വരാം. രാഷ്ട്രീയ നിലപാടുകളിലെ വൈവിധ്യം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ഇത്രയും വര്‍ഷങ്ങള്‍കൊണ്ടു വിമര്‍ശനങ്ങളെ നേരിടുകയെന്നത് ശീലമായെന്നാണ് കൃഷ്ണയുടെ പക്ഷം. ചിലപ്പോഴൊക്കെ നെഗറ്റീവ് കമന്റുകള്‍ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ അതിനെ ഒരുനുള്ള് ഉപ്പുകൂട്ടി ആസ്വദിക്കാന്‍ പഠിച്ചു. വെറുപ്പ് പടര്‍ത്താന്‍ മാത്രമുള്ള വിമര്‍ശനങ്ങളോടാണ് എതിര്‍പ്പ്.
പുതിയ കാലത്തു വ്യത്യസ്തവും സ്വതന്ത്രവുമായ സംഗീതത്തിന് ഒരുപാട് ഇടമുണ്ടെന്നു കൃഷ്ണ കരുതുന്നു. റാപ്പ് സംഗീതംകൊണ്ട് ജീവിക്കാമെന്ന അവസ്ഥയായി.
ബോളിവുഡ് സംഗീതത്തില്‍മാത്രം ഒന്നും ഒതുങ്ങുന്നില്ല. പുതിയ തലമുറ ഹിന്ദി സിനിമാപ്പാട്ടുകള്ക്കു ബദലുകള്‍ തെരയുന്നുണ്ട്. ഇന്ത്യന്‍ ഹിപ് ഹോപ് രംഗവും അതിലൂടെ റാപ്പ് മ്യൂസിക്കും ധാരാളം അവസരങ്ങള്‍ കൊണ്ടുവരും.
തന്റെ പുതിയ പാട്ടുകളിലൊന്നില്‍ അനശ്വര ഗായകന് മുകേഷിനു ശ്രദ്ധാഞ്ജലിയര്പ്പിക്കാനും കൃഷ്ണ മറന്നില്ല. ആവാരാ എന്ന രാജ്കപൂര്‍ ചിത്രത്തിലെ പ്രശസ്തമായ മേരാ ജൂത്താ ഹേ ജാപാനി എന്ന പാട്ട് വീണ്ടും ഒരുക്കിയാണ് കൃഷ്ണ രംഗത്തുവന്നത്. ടോക്കിയോയില്‍ ചിത്രീകരിച്ച ഗാനം ഏറെ ശ്രദ്ധനേടി. പാട്ടിനുവന്ന മോഡേണ്‍ റാപ്പ് ട്വിസ്റ്റ് കൗതുകത്തോടെയാണ് സംഗീതപ്രേമികള്‍ സ്വീകരിച്ചത്. പുതുമയുണ്ടാക്കുമ്പോള് ഒറിജിലിനോടുള്ള ബഹുമാനം നഷ്ടപ്പെടുത്തുന്നില്ല എന്നതാണ് ഏറ്റവും നല്ല കാര്യം.
ഹരിപ്രസാദ്
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആലിപ്പുർ മ്യൂസിയം ഇപ്പോൾ പറയുന്നത്
ആലിപ്പുർ സെൻട്രൽ ജയിലിൽ നിരവധി രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ പേരുകൾ എഴുതിയ മാർബിൾ ഫലകം
ഈ സിത്താർ കേട്ടാൽ നിങ്ങൾ കൂടെ നടക്കും
ബ്രിട്ടീഷ്-അമേരിക്കന്‍ സംഗീതജ്ഞയാണെങ്കിലും അനൗഷ്ക ശങ്കര്‍ എന്നു കേട്ടാല്‍ നമ്മുടെ സ്വന്തം എന്ന തോന്നലാണുണ്ടാവുക.
ഇന്നും നവദന്പതികൾ... പാപ്പച്ചനും ക്ലാരയും!
കല്യാണം കഴിഞ്ഞ് കെട്ടിയവന്റെ വീട്ടിലെത്തിയെങ്കിലും പാപ്പച്ചനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇ
കവിതയിലെ ജനാധിപത്യം
ഇന്ത്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷരവീഥികളിൽ അര നൂറ്റാണ്ടു കാലം നിറഞ്ഞുനിന്ന പണ്ഡിതനും കേരള സാ
ഹേ ഫെസ്റ്റിവൽ കാണേണ്ടതും കേൾക്കേണ്ടതും അറിയേണ്ടതും
"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചര
ടിഎംടി: ഇരുന്പിന്റെ കരുത്തുള്ള സംഗീതം!
ടിഎംടി എന്നു കേട്ടാല്‍ ട്രെഡ് മില്‍ ടെസ്റ്റും ടിഎംടി കമ്പികളുമെല്ലാം ഓര്മ വന്നേക്കാം. ഈ ടിഎംടി വേറെയാണ്- ടി.എം. ത്യാഗര
കന്നിപ്പൂമാനത്തെ താരം
കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും
ഫ്രാൻസ് കാഫ്ക ഭ്രമാത്മക രചനകളുടെ ശില്പി
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
Latest News
തൃശൂരിൽ വീണ്ടും ഭൂചലനം
ഭൂകന്പം: മൈനിംഗ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
ഇറ്റലിയെ വിറപ്പിച്ച് അൽബേനിയ, ജയിച്ചു തുടങ്ങി നിലവിലെ ചാന്പ്യന്മാർ
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
Latest News
തൃശൂരിൽ വീണ്ടും ഭൂചലനം
ഭൂകന്പം: മൈനിംഗ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
ഇറ്റലിയെ വിറപ്പിച്ച് അൽബേനിയ, ജയിച്ചു തുടങ്ങി നിലവിലെ ചാന്പ്യന്മാർ
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top