Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cusat

കുസാറ്റ് സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കും നിയമനം; സർവകലാശാല ഉത്തരവിറക്കി

കളമശേരി: സംസ്ഥാനസർക്കാരിന്‍റെ നാമനിർദേശ പ്രകാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സർവകലാശാല ഉത്തരവിറക്കി.

സിൻഡിക്കറ്റിലെ സർക്കാർ നാമനിർദേശ അംഗങ്ങളുടെ പുനഃസംഘടന പ്രകാരം എംഎൽഎ വിഭാഗത്തിൽ മുഹമ്മദ് ഷിയാസ്, നജീബ് കാന്തപുരം എന്നിവരെ നാമനിർദേശം ചെയ്തു.

ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തിൽ കുസാറ്റ് ലീഗൽ അഫയേഴ്സ് വിഭാഗം സെക്‌ഷൻ ഓഫീസർ (ഹയർ ഗ്രേഡ്) അൻസൺ പി. ആന്‍റണി, അഡ്വ.കെ.കെ. കബീർ, കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിംഗിലെ പ്രഫസറും പ്രിൻസിപ്പലുമായ ഡോ. പി. അബ്‌ദുള്ള, വനിതാ പ്രതിനിധിയായി കൊച്ചിൻ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറും പ്രിൻസിപ്പൽ ഇൻ ചാർജുമായ ഡോ. കെ. സിന്ധു, എസ്‌സി/എസ്ടി പ്രതിനിധിയായി ഡോ.എസ്.പി. അരുണ്‍ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.

ഐടി വിദഗ്ധ വിഭാഗത്തിൽ കുസാറ്റ് ഇന്‍റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. സി.എസ്. പ്രവീൺ, സെനറ്റിൽ നിന്നുള്ള വിദ്യാർഥിപ്രതിനിധിയായി കുസാറ്റ് ഐയുസിഐപിആർഎസ് പിഎച്ച്ഡി ഗവേഷകനായ കുര്യൻ ബിജു എന്നിവരെയും സർക്കാർ നാമനിർദേശം ചെയ്തു.

കുസാറ്റ് ചട്ടപ്രകാരം സർവകലാശാല സെനറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങളുടെ നിയമനം സംബന്ധിച്ച ഉത്തരവ് സർവകലാശാല പുറത്തിറക്കി. സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്യപ്പെട്ട അൻസൺ പി. ആന്‍റണി, അഡ്വ. കെ.കെ. കബീർ, ഡോ. പി. അബ്‌ദുള്ള ഡോ. കെ. സിന്ധു, ഡോ. അരുണ്‍, എം.പി. അമീർ എന്നിവർക്കുപുറമെ കെ.ഒ. സ്വപ്ന, എൻ. മഹേഷ്, ജെയ്‌സൺ കുര്യൻ, ഡോ. രാജ് സോമരാജൻ, എം.പി. സുരേഷ് വർഗീസ്, ഡോ. ഇ. ജാസ്മിൻ ഐ. ഷെറിൻ, എ. അബ്ബാദ്, എ. ലുഫ്തി എന്നിവരെയും സെനറ്റിലേക്കു സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്.

Kerala

കുസാറ്റ് വിദ്യാർഥി താമസ സ്ഥലത്ത് മരിച്ചനിലയിൽ

കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷിനെ (21)യാണ് ബുധൻ വൈകുന്നേരം അഞ്ചോടെ മരിച്ച നിലയിൽ കണ്ടത്.

ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു.

ഫോണെടുക്കാത്തതിനെത്തുടർന്നു മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ്‌ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.

Education

കുട്ടി സ്ലാം 2026 ന് കുസാറ്റിൽ തുടക്കം

കളമശേരി: സ്‌കൂള്‍വിദ്യാര്‍ഥികളില്‍ ശാസ്ത്ര, സാങ്കേതിക രംഗങ്ങളോടുള്ള താത്പര്യവും ഗവേഷണമനോഭാവവും വളര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്‍റെ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളവും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല കുട്ടി സ്ലാം പരിപാടിക്ക് കുസാറ്റില്‍ തുടക്കമായി.

കാലിക്കട്ട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി പാലക്കാട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍നിന്നായി ജലജന്യ രോഗങ്ങള്‍ പ്രാദേശിക വ്യാപന സാധ്യതാ പഠനം, കൃഷി നൂതന സമീപനങ്ങളും യുവതലമുറയും, സാനിറ്ററി നാപ്കിന്‍ ഉപയോഗം ശാസ്ത്രീയമോ, സുസ്ഥിരവികസനത്തിനായി കാര്‍ബണ്‍ ന്യൂട്രല്‍ വീടുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ഗവേഷണപഠനങ്ങള്‍ അവതരിപ്പിച്ചു.
ഇന്നു നടക്കുന്ന സമാപനച്ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

Kerala

വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്; കുസാറ്റ് എസ്എഫ്ഐ തിരിച്ച് പിടിച്ചു

കൊച്ചി: കുസാറ്റ് വിദ്യാര്‍ഥി യൂണിയന്‍ കെഎസ്‌യുവില്‍ നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്‌യു കുസാറ്റില്‍ യൂണിയന്‍ ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്‌യുവിന്‍റെ ആദ്യ വിജയവുമായിരുന്നിത്.

പിന്നീട് 2024 വരെ നടന്ന തെരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു വിജയം. വിജയത്തില്‍ എസ്എഫ്ഐ പ്രവർത്തരെ അഭിനന്ദിച്ച് മന്ത്രി പി.രാജീവ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു.

 

 

Latest News

Corehub Up