Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congo

എബോള പകർച്ചവ്യാധി ഒരു വർഷം നീളും: റെഡ്ക്രോസ്

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള പകർച്ചവ്യാധി ഉന്മൂലനം ചെയ്യാൻ ഒരു വർഷമെങ്കിലും എടുക്കുമെന്ന് റെഡ്ക്രോസ്. പകർച്ചവ്യാധി അതിന്‍റെ പാരമ്യത്തിൽ എത്തിയിട്ടില്ല.

പകർച്ചവ്യാധി മേഖലയിൽ പ്രവർത്തിക്കുന്ന റെഡ്ക്രോസ് പ്രവർത്തകർ പ്രദേശവാസികളിൽനിന്ന് ആക്രമണവും ഭീഷണിയും നേരിടുന്നതായി സംഘടനയുടെ ഓപ്പറേഷൻസ് മാനേജർ ബ്രൂണോ മിച്ചോൺ പറഞ്ഞു.

കോംഗോയിലെ മൂന്നു പ്രവിശ്യകളിൽ രോഗം വ്യാപിക്കുന്നുണ്ട്.എണ്ണൂറിനു മുകളിൽ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 192 പേർ മരിച്ചു.

International

കോംഗോയിൽ എബോള പടരുന്നു: അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും അപൂർവയിനം എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിൽ എബോള ബാധിച്ച് ഇതുവരെ 87 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി. എന്നാൽ, നിലവിലെ സാഹചര്യം ഒരു 'ആഗോള മഹാമാരി' ആയി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ രോഗബാധിതരുടെയും മരണങ്ങളുടെയും എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകർ വ്യാപകമായ പരിശോധനകളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടത്തിവരികയാണ്.

ആഫ്രിക്കൻ യൂണിയന്‍റെ ആരോഗ്യ ഏജൻസിയായ ആഫ്രിക്ക സിഡിസി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 87 പേരാണ് ഇതിനകം മരണപ്പെട്ടത്. സമൂഹത്തിൽ വൈറസ് അതിവേഗം പടരുകയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 336 സംശയാസ്പദമായ കേസുകളും 13 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ചവരിൽ നാല് പേർ മരണപ്പെട്ടു.

കോംഗോയിലെ മുൻകാല എബോള വ്യാപനങ്ങളിൽ കണ്ടിട്ടുള്ളതിനേക്കാൾ തീവ്രത കുറഞ്ഞ, എന്നാൽ അപൂർവമായ 'ബുന്ദിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നതെന്ന് കോംഗോ ആരോഗ്യ മന്ത്രി സാമുവൽ റോജർ കംബ സ്ഥിരീകരിച്ചു. 1976-ൽ എബോള വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന 17-ാമത്തെ എബോള വ്യാപനമാണിത്.

 

International

കോംഗോയില്‍ വീണ്ടും ഖനി ദുരന്തം; 200 മരണം

ഗോമ: കിഴക്കന്‍ കോംഗോയില്‍ വീണ്ടും ഖനി ദുരന്തം. ചൊവ്വാഴ്ചയുണ്ടായ ഖനി അപകടത്തില്‍ 200 പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഞ്ചു പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ഖനികള്‍ നിയന്ത്രിക്കുന്ന എം23 വിമത ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫാനി കാജിന്‍റെ വാദം.

മണ്ണിടിച്ചില്‍ ഉണ്ടായില്ലെന്നും ബോംബ് ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നും ഫാണി കാജ് അവകാശപ്പെട്ടു. അതേസമയം, ഖനിത്തൊഴിലാളിയായ ഇബ്രാഹിം താലുസെകെ പ്രദേശത്തുനിന്ന് 200ലധികം മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചതായി പറഞ്ഞു.

കഴിഞ്ഞ മാസമുണ്ടായ സമാനമായ ഖനി അപകടത്തിൽ 200ലധികം പേര്‍ മരിച്ചിരുന്നു. ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് റുബായ ഖനി സ്ഥിതി ചെയ്യുന്നത്.

എം23, കോംഗോ റിവര്‍ അലയന്‍സ് വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ കൈക്കോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

International

കോംഗോയിൽ ഖനി തകർന്ന് വൻദുരന്തം; 200 ൽ അധികം മരണം

കിൻഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) റുബായയിലുള്ള കോൾട്ടൻ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 200 ൽ അധികം പേർ മരിച്ചു.

മരിച്ചവരിൽ അധികം പേരും ഖനി തോഴിലാളികളും സ്ത്രീകളും കുട്ടികളുമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഖനി തകരാൻ കാരണമായതെന്നും 227 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ഗുരുതരമായ പരിക്കേറ്റ 20 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോകത്തിലെ കോൾട്ടൺ ഉൽപാദനത്തിന്‍റെ 15 ശതമാനത്തോളവും ഈ ഖനിയിൽ നിന്നാണ് ലഭിക്കുന്നത്.

മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്റോസ്പേസ് ഘടകങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ടാന്‍റലത്തിന്‍റെ പ്രവർത്തനം നടക്കുന്നത് ഇവിടെയാണ്.

International

കോംഗോയില്‍ ഐഎസ് ഭീകരര്‍ അഞ്ച് ക്രൈസ്തവരെ തലയറത്ത് കൊന്നു

കിന്‍ഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയില്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഞ്ചു ക്രൈസ്തവരെ തലയറത്തു കൊന്നു. നോര്‍ത്ത് കിവു ജില്ലയിലെ ലുബെറോയില്‍ ജനുവരി 24നാണ് നിഷ്ഠുര കൃത്യം അരങ്ങേറിയത്.

ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രൊവിന്‍സ് (ഐഎസ് സിഎപി) ഭീകരര്‍ 25 പേരെ കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിഎഫ് എന്നും ഐഎസ്‌സിഎപി ഭീകരര്‍ അറിയപ്പെടുന്നു.

ഒരു ക്രൈസ്തവ ദേവാലയവും ഒരു ഹെല്‍ത്ത് സെന്‍ററും 63 വീടുകളും ഭീകരര്‍ തീവച്ചു നശിപ്പിച്ചു. പ്രദേശത്തെ ഭൂരിഭാഗം പേരും പലായനം ചെയ്തു. ഗ്രാമങ്ങള്‍തോറും ഭീകരര്‍ ആക്രമണം നടത്തിവരികയായിരുന്നു. ലുബെറോ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.

ക്രൈസ്തവ ഭൂരിപക്ഷരാജ്യമായ കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 2024 ഡിസംബറിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ എണ്ണൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

ലുബെറോ ജില്ലയിലെ ബുകിയയില്‍ ജനുവരി 16ന് അഞ്ച് അവിശ്വാസികളുടെ തലയറത്തുവെന്ന് ഭീകരര്‍ അവകാശപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം മാഫ് വിയില്‍ ഏഴും ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 23ന് വ്യത്യസ്ത ആക്രമണങ്ങളിലായി ആറു ക്രൈസ്തവര്‍കൂടി കൊല്ലപ്പെട്ടു.

Latest News

Corehub Up