രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ  താഴെ: കെ. സുധാകരൻ
Wednesday, April 24, 2024 1:22 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് കെപിസിസി പ്രസിഡന്‍റും കണ്ണൂർ യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ പറഞ്ഞു.

ഇടതു തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിയുടെ തലയ്ക്ക് മിസ്റ്റേക്ക് ഉള്ളതു കൊണ്ടു പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ . ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇപ്പോൾ കാണിച്ചാൽ ചെക്കപ്പ് ചെയ്യാം. ഇല്ലെങ്കിൽ അത് വർധിക്കും.

പി.വി. അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്. വലിയ രാഷ്‌‌ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറിൽനിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ.സുധാകരൻ പ്രതികരിച്ചു.


പ്രസ്താവനയ്ക്കെതിരേ ഡിസിസി പ്രസിഡന്‍റ്

നിലമ്പൂര്‍: ആഫ്രിക്കന്‍ രാസലഹരിക്ക് അടിമപ്പെട്ട അധമന്‍റെ ജല്‍പ്പനമാണ് അന്‍വറിന്‍റെ രാഹുല്‍ ഗാന്ധിക്ക് എതിരേയുള്ള പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ്. മാന്യന്‍മാരുടെ മുഖത്ത് കോലം വരയ്ക്കുന്ന ഈ കോമാളിയെ തളയ്ക്കാന്‍ സിപിഎം നേതൃത്വം തയാറാകണമെന്നും വി.എസ്. ജോയ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.