ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
Wednesday, April 24, 2024 1:22 AM IST
ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള അനുകൂല സാഹചര്യമാണ് ദേശീയതലത്തിലുള്ളതെന്നും കേരളത്തിൽ ഇടതുതരംഗമുണ്ടാകുമെന്നും മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ.

രാജ്യത്തിന്‍റെ മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ദേശീയോദ്ഗ്രഥനം, ഭരണഘടന സംരക്ഷണം എന്നിവയ്ക്ക് ബിജെപിയെ താഴെയിറക്കിയേ മതിയാകൂവെന്ന് ജനം മനസിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിൽ പറഞ്ഞു.

ദേശീയ തലത്തിൽ ബിജെപിക്കെതിരേയുള്ള ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്നിരിക്കേ കേരളത്തിൽ സിപിഎം കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുന്നത് ലക്ഷ്യത്തെ ബാധിക്കില്ലേ?
ഇന്ത്യാ മുന്നണി എന്നൊരു മുന്നണിയില്ല, അതൊരു സംവിധാനമാണ്. ബിജെപിയെ പ്രതിരോധിക്കാനുള്ള സംവിധാനം. അതേസമയം കോൺഗ്രസ് പൗരത്വനിയമഭേദഗതി, ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയൽ എന്നിവയിലടക്കം പ്രതിഷേധിക്കുന്നതിനു പകരം ബിജെപിയെ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചത്.

ഏറ്റവും ഒടുവിൽ കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയും ബിജെപിക്കു സന്തോഷമാകുന്ന രീതിയിലാണ് പ്രസംഗിച്ചത്. പൗരത്വ നിയമഭേദഗതി കേരളത്തിൽ പാസാക്കില്ലെന്നു പറഞ്ഞ സംസ്ഥാനമാണ് കേരളം. ബിജെപിക്ക് കേരള വിരുദ്ധ സമീപനമാണ്. ഇതിനെതിരേ മുഖ്യമന്ത്രിയടക്കം ഡൽഹിയിൽ സമരം നടത്തിയപ്പോഴും കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. കോൺഗ്രസിലെ ഈ നിലപാട് മാറ്റത്തെയാണു സിപിഎമ്മും ഇടതുമുന്നണിയും വിമർശിക്കുന്നതും ചൂണ്ടിക്കാട്ടുന്നതും.

ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന മുദ്രാവാക്യത്തെ തള്ളിപ്പറയുകയും ന്യൂനപക്ഷത്തിന് ഇടതിന്‍റെ സഹായം ആവശ്യമില്ലെന്നുമുള്ള മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെക്കുറിച്ച്?

കുഞ്ഞാലിക്കുട്ടി അത്തരമൊരു രീതിയിൽ സംസാരിച്ചത് ശ്രദ്ധയിൽപെട്ടിട്ടില്ല. അദ്ദേഹം അത്തരത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ വളരെ അപകടകരമായ ഒരു പ്രസ്താവനയാണ്. ഈ സമയത്ത് പറയേണ്ട പ്രസ്താവനയല്ല അത്. കോൺഗ്രസിനൊപ്പം നിൽക്കുന്ന പാർട്ടിയായതുകൊണ്ടു പറഞ്ഞതാകാം.

ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കുമെന്നു പറയുന്നത് വർഗീയ നിലപാടാണ്. ഭരണഘടനാപരമായി ന്യൂനപക്ഷ സംരക്ഷണം എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഇ‌ടതുപക്ഷത്തിന്‍റെ ശക്തി പാർലമെന്‍റിൽ ഇല്ലാതായതോടെ രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിൽ പോലും കോൺഗ്രസ് പാർലമെന്‍റിൽ ശബ്ദമുയർത്തിയില്ല. എന്നാൽ പൗരത്വനിയമഭേദഗതിക്കെതിരേ സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ സമരം നയിച്ചതിനാലാണ് അറസ്റ്റിലായത്. ഇടതുപക്ഷത്തിന്‍റെ ഇടപെടൽ അനുഭവത്തിലൂടെ ന്യൂനപക്ഷങ്ങൾക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.


ലോകസഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകുമോ?

നടക്കാനിരിക്കുന്നത് രാജ്യത്തിന്‍റെ സംരക്ഷണം ഉറപ്പാക്കേണ്ട തെരഞ്ഞെടുപ്പാണ്. രാജ്യത്തിന്‍റെ മതനിരപേക്ഷതയും സംസ്ഥാനത്തിന്‍റെ താത്പര്യവും സംരക്ഷിക്കപ്പെടണം എന്ന് വിശ്വസിക്കുന്നവരാണ് പാർലമെന്‍റിൽ എത്തേണ്ടത്. പിന്നെ കേരളത്തിൽ സർക്കാരിനെതിരേ വലിയ വിമർശനമൊന്നും ഉയർന്നിട്ടില്ലെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

കേരളത്തിൽ ഇടതു തരംഗമുണ്ടാകുമെന്ന് താങ്കൾ പറയുന്നു. വിശദീകരിക്കാമോ?

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും പാർലമെന്‍റിലേക്ക് പോയ യുഡിഎഫിലെ 18 അംഗ സംഘം നിർണായക വിഷയങ്ങളിലും കേരളത്തിന്‍റെ താത്പര്യ സംരക്ഷണത്തിനും എന്താണ് ചെയ്തതെന്ന് ജനം മനസിലാക്കിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരേ പാർലമെന്‍റിനകത്തും പുറത്തും ഈ സംഘം ശബ്ദമുയർത്തിയില്ല.

സംസ്ഥാനത്തിന്‍റെ താത്പര്യത്തിനായി ഇവർ പ്രവർത്തിച്ചില്ലെന്നു മാത്രമല്ല, സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർതന്നെ സമരവുമായി ഡൽഹിയിലെത്തിയപ്പോഴും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ വിട്ടു നിന്നു. ജനങ്ങൾക്കും സംസ്ഥാനത്തിനും വേണ്ടി ശബ്ദമുയർത്തുന്നവരാണ് പാർലമെന്‍റിലെത്തേണ്ടത് എന്ന് കേരളീയർ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോൺഗ്രസ് നേതാക്കൾ എപ്പോഴാണ് ബിജെപി ആകുന്നതെന്ന് ആർക്കും പറയാനാകില്ല. എന്നാൽ ഇടത്പക്ഷം അങ്ങിനെയല്ലെന്ന് ജനങ്ങൾക്കുറപ്പുണ്ട്. അതു തന്നെയാണ് ഇടതു തരംഗത്തിനുള്ള കാരണവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.