വാക്സിനേഷൻ: ജി 7 രാജ്യങ്ങൾ സഹായിക്കണമെന്ന് ആവശ്യം
വാക്സിനേഷൻ: ജി 7 രാജ്യങ്ങൾ സഹായിക്കണമെന്ന് ആവശ്യം
Tuesday, June 8, 2021 12:03 AM IST
ലണ്ടൻ: കോവിഡിനെ പ്രതിരോധിക്കുന്നതിന് ലോകത്തെ ദരിദ്രരാജ്യങ്ങളുടെ വാക്സിനേഷന് ജി 7 രാജ്യങ്ങളുടെ സഹായം തേടി ലോകനേതാക്കൾ. ഇതിനായി ദരിദ്രരാജ്യങ്ങൾക്കുവേണ്ടി മുൻ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരുമുൾപ്പെടെ 200 ഓളം ലോകനേതാക്കളാണ് ജി 7 രാഷ്‌ട്രത്തലവന്മാരെ സമീപിച്ചത്.

ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിൽ പലതിലും വെറും രണ്ടുശതമാനത്തിൽ താഴെയാണ് വാക്സിനേഷൻ നിരക്ക്. ഈ സാഹചര്യത്തിൽ ആഗോളസഹകരണത്തിൽ 2021 മാറ്റത്തിന്‍റെ തുടക്കമായി കണക്കാക്കണമെന്ന് യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ ജി-7 അംഗരാജ്യങ്ങളോട് ലോകനേതാക്കൾ അഭ്യർഥിച്ചു.


ലണ്ടനിലെ കോൺവാളിൽ വെള്ളിയാഴ്ചയാണ് ജി-7 ഉച്ചകോടിക്കു തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് ജി 7 നേതാക്കൾ യോഗംചേരുന്നത്. കോവിഡിൽ നിന്ന് എങ്ങനെ ലോകജനതയെ രക്ഷിക്കാം എന്നതുൾ‌പ്പെടെ വിഷയങ്ങൾ ഇത്തവണ ചർച്ചയിലുണ്ടാകും.

ഈ സാഹചര്യത്തിലാണ് മുൻ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ‌, മുൻ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, മുൻ ഐറിഷ് പ്രസിഡന്‍റ് മേരി റോബൻസൺ എന്നിവരുൾപ്പെടെ നേതാക്കളുടെ അഭ്യർഥന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.