Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മണ്ണിൽ പുണ്യമാകുന്ന പാട്ടുകൾ...
കാൻസർ ബാധിതയായ ഒരു കന്യാസ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ് അന്ന്. വേദനയാൽ പിടയുന്പോഴും അവരൊരു പാട്ടിനെ നെഞ്ചോടു ചേർത്തുപിടിച്ചു. എന്റെ കുഞ്ഞേ നീയൊന്നു തേങ്ങിയാൽ തകരുന്നതാണീ നെഞ്ചകം എന്ന ആ പാട്ട് സഹായത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു കന്യാസ്ത്രീയെ കേൾപ്പിച്ച് അവർ പറഞ്ഞു- ഈ പാട്ടുകേൾക്കുന്പോൾ എനിക്ക് ആശ്വാസമാണ്.. എന്നെ ദൈവം ചേർത്തുപിടിക്കുന്നതുപോലെ തോന്നും..
അയ്യോ! ഇതെന്റെ ആങ്ങള എഴുതിയ പാട്ടാണ്!! എന്നായിരുന്നു സഹായിക്കാനെത്തിയ കന്യാസ്ത്രീയുടെ മറുപടി. വർഷങ്ങൾക്കിപ്പുറമിരുന്ന് തന്റെ സഹോദരി അന്നു പ്രകടിപ്പിച്ച ആശ്ചര്യമോർക്കുന്പോൾ പാട്ടെഴുതിയ ഫാ. മാത്യൂസ് പയ്യപ്പിള്ളി പറയുന്നത് ഇത്രയുമാണ്- സംഗീതം ദൈവാനുഗ്രഹമാണ്. മറ്റുള്ളവർക്ക് ആശ്വാസമാകണം അത് എന്നുകരുതിവേണം പാട്ടുകളുണ്ടാക്കാൻ...
പിതാവിന്റെ ഹാർമോണിയം
മലയാറ്റൂരിലെ അധ്യാപക ദന്പതികളുടെ വീട്. ആറു മക്കളാണ് അവർക്ക്. എല്ലാവർക്കും പാട്ടിനോടൊരിഷ്ടമുണ്ട്. പിതാവ് ഹാർമോണിയം വാദകനായിരുന്നു. കഥാപ്രസംഗകർക്കൊപ്പം ഒട്ടേറെ വേദികളിൽ അദ്ദേഹം വായിക്കാറുണ്ട്. സന്ധ്യാ പ്രാർഥനയ്ക്കുശേഷം അദ്ദേഹം ഹാർമോണിയംവച്ച് പാടാനിരിക്കും. മക്കളെല്ലാവരും ഒപ്പംകൂടും. നിത്യവിശുദ്ധയാം കന്യാമറിയമേ എന്ന പാട്ടൊക്കെ പാടി അതിന്റെ റൂട്ട് ഹാർമോണിയത്തിൽ കാണിക്കും.
മക്കളിൽ രണ്ടുപേർ സിസ്റ്റർമാരായി. വൈദികനായ ഒരു മകൻ സംഗീതത്തിന്റെ വഴിനടന്നു- ഭക്തിഗാനങ്ങൾക്കു പാട്ടെഴുത്തും സംഗീതസംവിധാനവും നിർവഹിച്ച് ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധേയനായ ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ്. പാട്ടുപാടിക്കേൾപ്പിച്ച്, നിരന്തരം പ്രോത്സാഹിപ്പിച്ച് വളർത്തിയ അപ്പനാണ് തന്റെ പ്രചോദനമെന്നു പറയുന്നു ഫാ. മാത്യൂസ്. ആ ക്രിസ്മസിന് അദ്ദേഹം ഈണമിട്ട കാരൾ ഗാനം വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. പാട്ടിന് അകന്പടി ബാൻഡ് മേളമാണ്.
പഠനം, പൗരോഹിത്യം, പാട്ട്
വീട്ടിലെ പശ്ചാത്തലം മാത്യൂസിനെ ചെറുപ്പത്തിലേ പാട്ടിന്റെ ഇഷ്ടക്കാരനാക്കിയിരുന്നു. മലയാറ്റൂർ ഉല്ലാസിന്റെ കീഴിൽ അല്പകാലം സംഗീതം പഠിച്ചു., മലയാറ്റൂർ പള്ളിവഴിയായി ഏതാനും ഇൻസ്ട്രമെന്റുകളും. രണ്ടും വളരെ കുറച്ചുകാലം. തിരുബാലസഖ്യം, മിഷൻ ലീഗ് സംഘടനകളിൽ പ്രവർത്തിച്ചപ്പോൾ മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുത്തു തുടങ്ങി. സിസ്റ്റർമാർ പാട്ടു പഠിപ്പിക്കും, സമ്മാനവുംകിട്ടും.
മൂന്നിലോ നാലിലോ പഠിക്കുന്പോൾ മലയാറ്റൂർ കണ്‍വൻഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഫാ. തദേവൂസ് അരവിന്ദത്ത് അന്നവിടെ കൊച്ചച്ചനാണ്. അങ്ങനെ സംഗീതത്തോടു കൂടുതൽ അടുത്തു. സംഗീതം ചെയ്യണമെന്ന ചെറിയ ചിന്തകൾ അന്നേ കൂടെക്കൂടി. സെമിനാരിയിൽ വന്നതോടെ അടിത്തറ ഒന്നുകൂടി ബലപ്പെട്ടു. റെക്ടറച്ചൻ സംഗീതം പഠിച്ചയാളായിരുന്നു. ഹാർമോണിയം പഠിക്കാൻ അവസരംകിട്ടി. കുറച്ചാണെങ്കിലും മുന്‍പു പഠിച്ച കീബോർഡ് ഉപയോഗപ്രദമായി. അവസരങ്ങളും, അച്ചന്മാർ നൽകിയ അളവില്ലാത്ത പ്രോത്സാഹനവുമാണ് മുന്നോട്ടു നയിച്ചത്.
പഠനത്തിന്റെ ഭാഗമായി തൃശൂർ ചെന്നായ്പ്പാറയിൽ ആകാശപ്പറവകളുടെ കൂട്ടുകാർക്കൊപ്പവും പിന്നീട് മുളയം മേരിമാത സെമിനാരിയിലും പ്രവർത്തിച്ചത് പാട്ടിന്റെ വഴി വിശാലമാക്കിയെന്ന് ഫാ. മാത്യൂസ് പറയുന്നു. ഒരിക്കർ ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു- മാത്യൂസ് അല്പംകൂടുതൽ ഇമോഷണൽ ആണ്. അതുകൊണ്ട് വരികൾക്ക് തീവ്രത കൂടും, കൂടുതൽ സംഗീതം വരും. ആ വാക്കുകൾ വലിയ പ്രചോദനമായി.
ബാച്ചിൽ ഒപ്പമുണ്ടായിരുന്നവരിൽ തബലയും കീബോർഡും വായിക്കുന്നവർ ഉണ്ടായിരുന്നു. അവരുമായി ഒന്നിച്ചിരുന്ന് പാട്ടുകൾ ഉണ്ടാക്കി. 2007ൽ പൗരോഹിത്യ സ്വീകരണ സമയത്താണ് തിരിച്ചറിവ് എന്ന ആദ്യ ആൽബം പുറത്തിറക്കിയത്. ബാച്ചിലുണ്ടായിരുന്ന ഫാ. റോയി മുളകുപ്പാടമാണ് പിൻബലമായി നിന്നത്. അദ്ദേഹം ഇന്നില്ല. പ്രശസ്ത നിർമാതാവ് ടോമിച്ചൻ മുളകുപ്പാടത്തിന്റെ ബന്ധുവായിരുന്നു ഫാ. റോയി. ടോമിച്ചന്റെ ആദ്യ സിനിമ ഇറങ്ങുന്നതിനു മുന്‍പ്, അദ്ദേഹത്തിന്റെ സാന്പത്തിക സഹായത്തോടെയാണ് ആദ്യ ആൽബം യാഥാർഥ്യമായത്. ഫാ. റോയി ഇല്ലായിരുന്നെങ്കിൽ തന്റെ ആൽബം പുറത്തിറങ്ങില്ലായിരുന്നെന്ന് ഫാ. മാത്യൂസ് പറയുന്നു.
തൃശൂരിൽവച്ച് ഹൃദ്രോഗികൾക്കുവേണ്ടി ഫണ്ട് സമാഹരിക്കാൻ വാഗ്ദത്ത മിശിഹാ എന്ന ആൽബം ചെയ്തപ്പോൾ പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ പ്രതിഫലമൊന്നും വാങ്ങാതെ പാടാനെത്തിയതും ഫാ. മാത്യൂസ് ഓർക്കുന്നു.
തിരുവനന്തപുരത്ത് എംസിബിഎസ് കലാഗ്രാമത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കാനായതും ഫാ. മാത്യൂസിന്റെ സംഗീത സപര്യക്ക് മികവിന്റെ ഈണമേകി. തുടർന്ന് പല സാഹചര്യങ്ങളിലായി ഒട്ടേറെ ആൽബങ്ങൾ പുറത്തിറക്കി. സമർപ്പിതം, ജീവനുള്ളവൻ, സാദൃശ്യം, രക്ഷിതാവ് തുടങ്ങി പതിനഞ്ചോളം ആൽബങ്ങൾ. സിഡികൾക്ക് ആവശ്യക്കാരില്ലാതായതോടെ ഓണ്‍ലൈനിലേക്കു ശ്രദ്ധതിരിച്ചു. കുരിശിൽ ഒരിടം എന്ന പേരിൽ യുട്യൂബിൽ ഒരു പരിപാടി ചെയ്തു. അത് വൈറലായി. വാ വാ യേശുനാഥാ എന്ന പാട്ടിന്റെ പുതിയ ട്യൂണ്‍ അവതരിപ്പിച്ചു. എല്ലാം സംഗീതപ്രേമികളുടെ ഇഷ്ടംനേടി. ഹരിശങ്കർ പാടിയ എന്തു തന്നീടിലും എന്ന പാട്ട് ന്യൂജെൻ സ്റ്റൈലിലാണ് ചിട്ടപ്പെടുത്തിയത്.
ബാൻഡ് നൊസ്റ്റാൾജിയ
റോസീന പീറ്റി എഴുതി മുന്‍പ് ഈണമൊരുക്കിയ മണ്ണിൽ പുണ്യമായി എന്ന പാട്ടാണ് ഇത്തവണ ക്രിസ്മസിന് അവതരിപ്പിച്ചത്. ഈണം മാറ്റി പുതുമയോടെ ഒരുക്കാമെന്നു ചിന്തിച്ചപ്പോൾ പശ്ചാത്തലമായി ബാൻഡ് മേളമാകാം എന്നുറപ്പിച്ചു. ഓർക്കസ്ട്രേഷൻ പൂർത്തിയായപ്പോൾ ആർക്കും ഒറ്റത്തവണ കേട്ടാൽ ഇഷ്ടമാകുന്ന പാട്ടായി അതു മാറി. പലർക്കും പോയകാലത്തിന്റെ ഓർമകൾ സമ്മാനിക്കുകയായിരുന്നു ആ പാട്ട്. ബാൻഡിന്റെയും ബ്യൂഗിളിന്റെയും അകന്പടിയോടെ എത്തിയിരുന്ന പഴയകാല കരോൾ സംഘങ്ങളെ അത് ഓർമയിലേക്കാനയിക്കും. ചേർത്തല പട്ടണക്കാട്ടുള്ള സെന്റ് ജോസഫ് ബാൻഡ് സെറ്റ് ആണ് പശ്ചാത്തലത്തിൽ വായിക്കുന്നത്. ക്രിസ്മസിന് എന്തുകൊണ്ടും ഒരു സുന്ദര സംഗീതാനുഭവം!
പഠിക്കുന്ന കാലത്ത് വരികളെഴുതിവച്ച് ഒരു ആൽബത്തിൽ അതു കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഫാ. മാത്യൂസ്. ഒരിക്കൽ മറ്റൊരാളെഴുതിയ വരികൾ ട്യൂണ്‍ ചെയ്യാൻ ഒരവസരം വന്നു. രണ്ടും മൂന്നും തവണ വ്യത്യസ്ത ഈണങ്ങൾ കേൾപ്പിച്ചിട്ടും എഴുതിയയാൾക്ക് അവ ഇഷ്ടമായില്ല. പിന്നീടാണ് അറിഞ്ഞത് താൻ മനപ്പൂർവം ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന്. എന്നാൽ ഇന്ന് ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ മനസുപറയുന്ന ഈണങ്ങൾ ദൈവത്തിനും കേൾവിക്കാർക്കും ഏറെ പ്രിയങ്കരം. അദ്ദേഹം അവയെല്ലാം ഗുരുസ്ഥാനീയർക്കും സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു.
ഹരിപ്രസാദ്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കേജരിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി
Latest News
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണം
ടാറിംഗ് തൊഴിലാളി മിന്നലേറ്റ് മരിച്ചു
നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡിംഗ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി
തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല; കേജരിവാളിന് ജാമ്യം നൽകരുതെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top