Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു നാളം, പ്രകാശത്തിനു പലമുഖം
പാട്ടു നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കുകവയ്യ. ലോകം കഷ്ടപ്പാടിൽ അലയുന്പോൾ ഇതാ, ഏതാനും പാട്ടുകൾ. ഒത്തുചേരാൻ കഴിയാത്ത കാലത്ത് പലയിടത്തുനിന്നു പാടി ഒന്നാക്കിയവയടക്കം...
പഴയൊരു തമാശയുണ്ട്. സംഘഗാനം ഒറ്റയ്ക്കു പാടാൻ പറ്റുന്ന ഒരേയൊരാളേയുള്ളൂ എന്ന്. മറ്റാരുമല്ല, രാവണൻ (പത്തുതലയുണ്ടല്ലോ). അദ്ദേഹത്തിന്റെ ഭാഗ്യം! ഇവിടെയിതാ, പാട്ടുപാടാൻ എന്നല്ല, പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കാൻപോലും കൂട്ടുചേരാൻ പറ്റാത്ത കാലം വരുമെന്ന് ആരും കരുതിയിട്ടില്ല. അതും എത്തി. എന്തായാലും ദുരിതകാലത്തെ തോല്പിക്കണമല്ലോ. ഇതാ രണ്ടു പാട്ടുകൾ ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു പാടി ലോകത്തെ കേൾപ്പിക്കുകയാണ് രണ്ടു സംഘങ്ങൾ. ആദ്യത്തേത് മലയാളത്തിലെ പ്രശസ്തരായ ഒരുകൂട്ടം ഗായകരാണ്. രണ്ടാമത്തേതാകട്ടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ ആത്മീയശുശ്രൂഷ നടത്തുന്ന മലയാളി വൈദികരും. പ്രതീക്ഷയുടെയും പ്രാർഥനയുടെയും രണ്ടു പാട്ടുകൾ...
ലോകം മുഴുവൻ...
ഞങ്ങൾ കുറച്ചു പാട്ടുകാർ ഒന്നിച്ചുചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായിട്ട് ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു- ചിത്രയുടെ ഈ വാക്കുകളോടെയാണ് മലയാളത്തിന്റെ പ്രിയഗായകർ ചേർന്നു പാടിയ ലോകം മുഴുവൻ സുഖം പകരാനായ് തുടങ്ങുന്നത്. സുജാത ആദ്യവരി പാടിയിരിക്കുന്നു.
ചിത്രയും സുജാതയും അടക്കം ശരത്, ശ്വേതാ മോഹൻ, റിമി ടോമി, ജ്യോത്സ്ന, രഞ്ജിനി, പ്രീത, രാജലക്ഷ്മി, കാവാലം ശ്രീകുമാർ, അഫ്സൽ, വിധു പ്രതാപ്, ശ്രീറാം, ദേവാനന്ദ് തുടങ്ങി 23 ഗായകർ ചേർന്നാണ് പാട്ട് ഒരുക്കിയത്. വിവിധ സ്ഥലങ്ങളിലിരുന്ന് പല സമയത്ത് റെക്കോർഡ് ചെയ്ത വരികൾ കൂട്ടിയിണക്കി വീഡിയോ തയാറാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പേരിട്ട വീഡിയോ പുറത്തുവിട്ടത്. ഇതിനകം പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
1972ൽ പുറത്തിറങ്ങിയ സ്നേഹദീപമേ മിഴിതുറക്കൂ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി പുകഴേന്തി ഈണമിട്ട് എസ്. ജാനകി പാടിയ ലോകം മുഴുവൻ എന്ന പാട്ട് കോവിഡ് മഹാമാരിക്ക് എതിരായ മലയാളത്തിന്റെ മുദ്രാഗീതമായി മാറിക്കഴിഞ്ഞു.
മെഴുതിരിയുടെ വെളിച്ചം
നിത്യമായ പ്രകാശത്തോടുള്ള പ്രാർഥനയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുകൂട്ടം വൈദികർ ചേർന്ന് ഒരുക്കിയ മെഴുതിരിപ്പാട്ട്. രൂപതയുടെ പിൽഗ്രിംസ് കമ്യൂണിക്കേഷൻസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഫാ. ജോപോൾ കിരിയാന്തനാണ് ഇങ്ങനെയൊരാശയം മുന്നോട്ടുവച്ചത്. വൈദികരുടെ സംഗീതസംഘമായ 12 ബാൻഡ് അതേറ്റെടുത്തു. ഫാ. ജെറിൻ പാലത്തിങ്കൽ നിർദേശിച്ച, കർദിനാൾ ന്യൂമാൻ എഴുതിയ ലീഡ് കൈൻഡ്ലി ലൈറ്റ് എന്ന പ്രാർഥനാഗാനത്തിന്റെ നിത്യമാം പ്രകാശമേ നയിക്ക നീ എന്ന മലയാളം പതിപ്പ് പാടാൻ തീരുമാനമായി.
12 വരികളുള്ള പാട്ടിന്റെ ഓരോ വരിയും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള 12 വൈദികർ പാടി. പിന്നണിയിൽ പ്രവർത്തിച്ചവർ അടക്കം 25 പേരാണ് പാട്ടിൽ പങ്കാളികളായത്. അതിരൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലാണ് പാട്ടിന്റെ അവസാനത്തെ വരികൾ പാടിയത്. കൊളുത്തിവച്ച മെഴുകുതിരിയുടെ പശ്ചാത്തലത്തിൽ മനോഹരമായ ദൃശ്യാവിഷ്കാരവും ഒരുക്കി.
ഫാ. ജാക്സണ് കിഴവനയാണ് സംഗീതഭാഗങ്ങൾ അറേഞ്ച് ചെയ്തത്. മൊബൈൽ ഫോണുകളിലായിരുന്നു റെക്കോർഡിംഗ്. ശബ്ദവും ദൃശ്യങ്ങളും മികവുറ്റതാക്കാൻ ദിവസങ്ങളുടെ ശ്രമം വേണ്ടിവന്നു. ഫാ. ജേക്കബ് കോറോത്ത് ആണ് എഡിറ്റിംഗ് നിർവഹിച്ചത്. ഫാ. ജെയിംസ് തൊട്ടിയിൽ ഏകോപനം നിർവഹിച്ചു.
കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ജനങ്ങളുടെ മനസിൽ ഒരു പ്രാർഥനയായി മുഴങ്ങട്ടെ എന്നു കരുതിയാണ് ഇങ്ങനെയൊരു ഗാനം ഒരുക്കാൻ തീരുമാനിച്ചതെന്ന് ഫാ. ജെയിംസ് പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ദീപങ്ങൾ തെളിച്ച് ആദരമർപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതോടെ ജോലികൾ പെട്ടെന്നു പൂർത്തിയാക്കി അന്നുതന്നെ റിലീസ് ചെയ്യുകയായിരുന്നു. ലോകത്തെ നയിക്കുന്ന പ്രകാശം ദുരിതകാലത്തെ മറികടക്കാൻ കൂടെനിൽക്കുമെന്ന ശുഭപ്രതീക്ഷ മനസുകൾക്കു നൽകുന്ന ബലം അനന്യമാണ്.
ഈ കുറിപ്പു തയാറാക്കുന്നതുവരെ എണ്‍പതിനായിരത്തോളം തവണ ഈ ഗീതം യുട്യൂബിൽ പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. അക്കാപ്പെല്ലാ ശൈലിയിൽ മുന്‍പ് ഒരുക്കിയ ഗാനത്തിലൂടെ പ്രശസ്തരായ വൈദികരാണ് 12 ബാൻഡ് സംഗീതസംഘം. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി ഉയിർപാട്ട് എന്ന വീഡിയോയും കഴിഞ്ഞവർഷം ഇവർ ഒരുക്കിയിരുന്നു.
ചേതനയുടെ വിരൽസ്പർശം
ആശങ്കയിലും ഭീതിയിലും കഴിയുന്നവർക്ക് ആശ്വാസമേകാൻ തൃശൂരിലെ ചേതന അക്കാദമിയും ഒരു പ്രാർഥനാ ഗാനമൊരുക്കി. ദ ഹീലിംഗ് ടച്ച് എന്ന ഗാനം വിശ്വം നിറയെ സൗഖ്യം നുകരാൻ എന്നാണ് തുടങ്ങുന്നത്. രചനയും സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് പാടുംപാതിരി എന്നു പ്രശസ്തനായ, ചേതന ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ ആണ്. ചേതനയിലെ പിയാനോ അധ്യാപകൻ അൻവർ മുഹമ്മദ് ഓർക്കസ്ട്രേഷനും ഫാ. റെക്സ് ജോസഫ് റെക്കോർഡിംഗ്, മിക്സിംഗ് എന്നിവയും ഫാ. ലിന്റോ കാഞ്ഞൂത്തറ സിഎംഐ വീഡിയോ എഡിറ്റിംഗും നിർവഹിച്ചു. യുട്യൂബിൽ ഒറ്റദിവസംകൊണ്ട് മികച്ച പ്രതികരണമാണ് പ്രാർഥനാ ഗാനം നേടിയത്.
ലോക്ക് ഡൗണ്‍ കാലത്ത് വേദികളില്ലാതെ വീട്ടിലിരിക്കേണ്ടിവന്ന കലാകാരന്മാരും പ്രതീക്ഷപകർന്നുകൊണ്ട് സജീവമാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സോഷ്യൽ മീഡിയയിൽ അവരുടെ കലാപ്രകടനങ്ങളുടെ മിഴിവു നിറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരും അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരുമിനിറ്റു നീളുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. അവർക്കു പിന്തുണയുമായി ഒട്ടേറെ കലാസ്നേഹികളും എത്തി.
ഞങ്ങൾ കലാപ്രവർത്തകർ, കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവർ, രസിപ്പിച്ചവർ, ചിന്തിപ്പിച്ചവർ... ഞങ്ങൾക്കും തരിക ഒരു കരുതൽ- കലാപ്രവർത്തകർ കുറിക്കുന്നു. നൽകാം, അവർക്ക് സ്നേഹവും കൈത്താങ്ങും.
ഹരിപ്രസാദ്
[email protected]
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
Latest News
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണം; ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top