Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആശുപത്രിയിൽ
""നന്പർ?... പേര്?... ജനനത്തീയതി?''
എനിക്ക് വൃത്തിയുള്ള ഷർട്ടും പാന്റ്സും കിട്ടി. ഒരു കന്പിളിപ്പുതപ്പും.
""പോയി കിടന്നോളൂ.''
ഞാൻ ചുറ്റും നോക്കി. മുറി നിറയെ ആളുകളാണ്. എല്ലാ ചാക്കുബെഡ്ഡുകളിലും ആളുകളുണ്ട്. നൂറിലധികംപേർ. ഓരോ കട്ടിലിലും രണ്ടും മൂന്നും പേർവീതമുണ്ട്. പേടിയും ദേഷ്യവും പ്രകടിപ്പിക്കുന്ന കണ്ണുകൾ! അവരുടെ സ്ഥലവും സൗകര്യവും ഒരാൾക്കുകൂടി നൽകേണ്ടിവരുമോ എന്ന പേടി. അതിന്റെ ദേഷ്യം.
ആരോ ഒരാൾ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.
""എന്റെ കട്ടിലിൽ ഇവിടെ കിടക്കാം.''
അത്രയും പോളീഷ് ഭാഷ എനിക്കു മനസിലായി. അതു പറഞ്ഞയാളിന്റെ കണ്ണുകളിൽനിന്ന് ഞാൻ വായിച്ചെടുത്തു: ""നിനക്കുവേണ്ടി ഞാൻ സ്ഥലമുണ്ടാക്കാം.'' അദ്ദേഹം പോളണ്ടിലെ ഒരു വൈദികസെമിനാരിയിൽനിന്നുള്ള പ്രഫസറാണ്; വൈദികനും.
എന്റെ ജീവിതത്തിൽ ഇത്രയും സൗഖ്യം ഞാൻ അനുഭവിച്ചിട്ടില്ല.ശാന്തസുന്ദരമായി കിടക്കുക!! കാലുകൾ നീട്ടി കിടന്നു വിശ്രമിക്കുക!കണ്ണുകളടച്ച് ഒന്നും ചിന്തിക്കാതെ കുറെ സമയം! ജോലിയില്ല, തലയെണ്ണൽ ഇല്ല. എന്നെ നിരീക്ഷിക്കാൻ ആരുമില്ല. ഉച്ചയ്ക്ക് സൂപ്പ് കട്ടിലിൽ എത്തിച്ചുതരും. ഇതിലേറെ സുഖം സ്വർഗത്തിൽ ഉണ്ടാകുമോ എന്നു ഞാൻ അത്ഭുതപ്പെട്ടു.
ഭക്ഷണസമയം! ഭക്ഷണച്ചെരുവങ്ങൾ കൊണ്ടുവരുന്പോൾ കേൾക്കാറുള്ള ശബ്ദം. എല്ലാവരും തലയുയർത്തുന്നു..."" ബാർലി'', എന്റെ അയൽവാസിയോടു ഞാൻ പറഞ്ഞു. എണീറ്റിരിക്കാൻ വയ്യാത്ത അദ്ദേഹത്തിനും സന്തോഷമായി. ""ഓ'' എന്ന് അദ്ദേഹം സന്തോഷപൂർവം പ്രതികരിച്ചു.
""പുറത്തുള്ളവർക്കു കിട്ടുന്ന അത്രയും നമുക്കും കിട്ടുമോ?'' എന്റെ സംശയത്തിന് അയൽവാസി ഉത്തരം പറഞ്ഞില്ല. അദ്ദേഹം മരിച്ചുകഴിഞ്ഞതായി എനിക്കുറപ്പായി.
അദ്ദേഹത്തിന്റെ ശിരസ് ശ്രദ്ധാപൂർവം എന്റെ നേരേ തിരിച്ചുവച്ച് ഞാൻ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകൾ ചൊല്ലി. ഏതാനും മണിക്കൂറുകളേ ഞങ്ങൾ ഒന്നിച്ചു ചെലവഴിച്ചുള്ളുവെങ്കിലും അദ്ദേഹം ഒരു വിശുദ്ധനാണെന്ന് എനിക്കു മനസിലായിരുന്നു.
ഞാൻ ചുറ്റുപാടും നോക്കി. എന്റെ കട്ടിലിൽ എന്നോടൊപ്പം കിടക്കുന്ന അയൽവാസി മരിച്ചതായി ആരും അറിഞ്ഞിട്ടില്ല. എനിക്ക് എന്റെ ഭക്ഷണം കിട്ടി. അയൽവാസിയുടെ ഭക്ഷണവും ഞാൻ വാങ്ങി. രണ്ടും ഞാൻ കഴിച്ചു.
തുടർന്നാണു ഞാൻ വിളിച്ചുപറഞ്ഞത്: ""ഇതാ ഒരാൾ മരിച്ചിരിക്കുന്നു.''
ഞങ്ങളുടെ മുറിയിൽ ജോലിചെയ്യുന്ന തടവുകാർ മറ്റു ജീവനക്കാരെ വിളിച്ചുവരുത്തി. അയാൾ മൃതശരീരത്തെ സമീപിച്ച് അദ്ദേഹത്തിന്റെ വായ തുറന്നു. എന്നിട്ട് വിളിച്ചുപറഞ്ഞു: ""രണ്ട്.''
പിന്നീടാണ് എനിക്കതു മനസിലായത്. അദ്ദേഹത്തിനു രണ്ടു സ്വർണ്ണപ്പല്ലുകൾ ഉണ്ടെന്ന്!
തുടർന്ന് മൃതദേഹത്തിൽനിന്ന് വസ്ത്രങ്ങൾ ഊരിമാറ്റി, നഗ്നമായ ശരീരത്തെ അവർ കുളിമുറിയിലേക്കു തറയിലൂടെ വലിച്ചുകൊണ്ടുപോയി.
അവസാനം ഒരു പുതപ്പുകൊണ്ടു മൂടി വരാന്തയിൽ മൃതശരീരത്തെ കിടത്തി. പിറ്റേന്നു രാവിലെവരെ. രാവിലെ, തലേന്നു മരിച്ചവരെയെല്ലാം കയറ്റിയ ഒരു വണ്ടി വരികയും എല്ലാവരെയും ഒന്നിച്ച് വൈദ്യുതശ്മശാനത്തിലേക്കു കൊണ്ടുപോവുകയും ചെയ്യും.
ഇപ്പോൾ എനിക്കു മാത്രമായി ഒരു ചാക്കുകിടക്കയുണ്ട്!
ആർക്കെങ്കിലും എഴുന്നേല്ക്കണമെങ്കിൽ അയാൾ പുതപ്പിൽ പൊതിഞ്ഞ് ശുചിമുറിയിലേക്ക് നഗ്നപാദനായി തട്ടിയും തടഞ്ഞും നടന്നുപോകണം.എഴുന്നേറ്റുനിൽക്കാൻ നല്ല ബുദ്ധിമുട്ടുതോന്നി എനിക്ക്. എന്റെ ശാരീരികക്ഷമത എത്ര കുറഞ്ഞുപോയിരിക്കുന്നു!
നടക്കുന്പോൾ ഓരോ കിടക്കയിലും തൂക്കിയിട്ടിരിക്കുന്ന ചാർട്ടുകൾ ഞാൻ കണ്ടു. രോഗികളുടെ പേര്, നന്പർ, ബാരക്ക്, രോഗവിവരങ്ങൾ (ഈ വാർഡിൽ എല്ലാവർക്കും ""പൊതുവിലുള്ള ക്ഷീണ''മാണ് രോഗം) എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെ ശരീരോഷ്മാവും നാഡിമിടിപ്പും രേഖപ്പെടുത്തിയിരിക്കുന്നത് എനിക്കു വിശ്വസിക്കുവാനേ കഴിഞ്ഞില്ല. അതായത് ഞങ്ങൾക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടെന്ന്!!
""നിങ്ങൾ മുകളിലത്തെ ഒരു കിടക്കയിലേക്കു പോകണം,'' ഞാൻ തിരിച്ചുവന്നപ്പോൾ ഒരു ജീവനക്കാരൻ എന്നോടു പറഞ്ഞു. ""നിങ്ങൾക്ക് മുകളിലേക്കു കയറാൻ നല്ല ആരോഗ്യമുണ്ട്. തീരെ വയ്യാതാകുന്പോൾ നടുവിലുള്ള കിടക്കയിലേക്കും പിന്നെ ഏറ്റവും താഴത്തെതിലേക്കും വരാം.''
ഈ വിശദീകരണം നല്ല അർഥത്തിൽതന്നെ ഞാനെടുത്തു. പക്ഷേ ഒട്ടും ആശ്വാസപ്രദമല്ല കിടക്ക മാറുന്നത്. എനിക്കുവേണ്ടി ഒരാൾ മുകളിൽനിന്നു താഴേക്കും മറ്റൊരാൾ അവിടെനിന്ന് ഏറ്റവും താഴത്തെതിലേക്കും മാറിക്കഴിഞ്ഞു.
ഞാൻ മുകളിലേക്കു കയറി. അതിന് എന്റെ ശക്തിയുടെ അവസാനത്തെ അണുവും ഉപയോഗിക്കേണ്ടിവന്നു. എന്റെ പുതിയ കിടക്കയുടെ ഉടമസ്ഥാവകാശം എനിക്കു കിട്ടി. എന്റെ ഒപ്പം കട്ടിലിൽ ഉള്ളത് ഒരു വിചിത്രമനുഷ്യനായിരുന്നു. ഒട്ടും സന്തോഷകരമാവുകയില്ല അയാളുടെ കൂടെയുള്ള സഹവാസം.
ഞാൻ പറഞ്ഞ പ്രഭാതവന്ദനത്തിന് അയാൾ മറുപടി പറഞ്ഞില്ല.
അയാളുടെ പുതപ്പ് അല്പമൊന്നു നീങ്ങിയപ്പോൾ അസഹ്യമായ ദുർഗന്ധംകൊണ്ട് എനിക്കു മൂക്കുപൊത്താൻ തോന്നി. അതേ സമയം അയാളുടെ പുതപ്പിൽ രക്തവും ചലവും പറ്റിയിരിക്കുന്നതും ഞാൻ കണ്ടു. അയാളുടെ കാലുകൾ നിറയെ വ്രണങ്ങളാണ്!
അയാളുടെ കാലുകളിൽ പഴുപ്പു നിറഞ്ഞിരിക്കുന്ന ""എഡേമ''കളാണ് എന്നു ചെക്കോസ്ലോവാക്യക്കാരനായ ഒരു ഡോക്ടർ പിന്നീട് എന്നോടു പറഞ്ഞു. ""ശരീരഭാഗങ്ങളിൽ വെള്ളം കിട്ടിക്കിടന്ന് പഴുപ്പായി മാറുന്നതാണ് എഡേമ. ഭക്ഷണം കഴിക്കാത്തതുമൂലവും ഇങ്ങനെ സംഭവിക്കാം. കെട്ടിക്കിടക്കുന്ന വെള്ളം ഹൃദയത്തിലെത്തിയാൽ മരണം സംഭവിക്കാം. ചിലരിൽ അതു വ്രണങ്ങളായി മാറും. അവർ ക്രമേണ മരണത്തിലേക്കു നടന്നടുക്കും.''
വൈകുന്നേരം എന്റെ അയൽവാസിയെ ബാൻഡേജ് ചെയ്തു സഹായിക്കാൻ എനിക്ക് അവസരം കിട്ടി.""മിനിയാന്നാണ് ഇതിനു മുന്‍പ് മുറിവ് ഡ്രസ് ചെയ്തത്. ഇനി പഞ്ഞിയോ ബാൻഡേജോ ഒന്നുമില്ല.'' അയാൾ പറഞ്ഞു.
അയാൾ എനിക്ക് ഒരു ചുരുൾ ടോയ്ലറ്റ് പേപ്പർ തന്നു. കാന്റീനിൽനിന്നു കിട്ടിയ ആ പേപ്പർ കൊണ്ട് ഞാൻ അയാളുടെ രണ്ടു കാലുകളും പൊതിഞ്ഞുകെട്ടി.
ബോധംകെട്ടു വീഴാതിരിക്കാൻ എനിക്ക് എന്റെ സർവശക്തിയും പ്രയോഗിക്കേണ്ടിവന്നു.
ഞാൻ ആശുപത്രിയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബാറ്റി എഷ് വന്നു.
ഞങ്ങൾ കൈപിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: ""എന്റെ കാര്യം നിന്റെയത്ര എളുപ്പമായിരുന്നില്ല. ആദ്യം അവരെന്നെ നന്നായി അടിച്ചു. നാളെ ബ്രാഹ്മോണ്ട് വരും. പിന്നെ വാന്പാക്ക്.''
""നിനക്കുതന്നെ ഒരു കിടക്ക കിട്ടുകയില്ല. ആരെങ്കിലുമായി പങ്കിടേണ്ടിവരും. '' ഞാൻ പറഞ്ഞു.
ആദ്യംതന്നെ നടുവിലത്തെ ഒരു കിടക്ക കിട്ടിയപ്പോൾ ബാറ്റി എഷിന് അന്പരപ്പു തോന്നാതിരുന്നില്ല.
ഞങ്ങളുടെ പ്ലാൻ അനുസരിച്ച് പിറ്റേന്ന് ബ്രഹ്മോണ്ട് വന്നു. അച്ചന് ഒന്നാം നന്പർ മുറിയിലാണ് കിടക്ക കിട്ടിയത്. വാന്പാക്കിനാകട്ടെ മൂന്നാം നന്പർ മുറിയിലും.
ഫാ. ജീൻ ബെർനാർഡ്
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top