Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നായാട്ടുകാരും ഇരകളും സത്യം വേട്ടയാടപ്പെടുന്പോൾ
മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചലച്ചിത്രം സമൂഹത്തിനുമുന്പിൽ ചില സമസ്യകൾ അവതരിപ്പിക്കുന്നു, ചില ചോദ്യങ്ങൾ ചോദിക്കുന്നു.
നിയമസഭയിലേക്ക് നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പു നടക്കുന്ന ഒരു പ്രദേശത്തെ പോലീസ് സ്റ്റേഷനാണ് കഥയുടെ കേന്ദ്രബിന്ദു. ഒരു ദളിത് യുവാവും പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജെടുത്ത ഒരു പോലീസുകാരനുമായി വാക്കേറ്റമുണ്ടാകുന്നു. അത് അടിപിടിയായി മാറുന്നു. പോലീസ് സ്റ്റേഷൻ ലോക്കപ്പിലടയ്ക്കപ്പെട്ട ആ യുവാവിനെ പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം യാതൊരു രേഖകളുമില്ലാതെ വിട്ടയയ്ക്കുന്നു.
അന്നുരാത്രി, ഒരു മുൻ സഹപ്രവർത്തകന്റെ വീട്ടിലെ വിവാഹസൽക്കാരത്തിനുശേഷം അൽപം മദ്യലഹരിയിലായിരുന്ന പോലീസുകാരനായ മണിയനും (ജോജു ജോർജ്) പ്രവീണും (കുഞ്ചാക്കോ ബോബൻ) തിരികെ വീട്ടിലേക്കു പോകുന്പോൾ വനിതാ പോലീസുദ്യോഗസ്ഥയായ സുനിതയും (നിമിഷാ സജയൻ) അവരോടൊപ്പം വണ്ടിയിൽ കയറുന്നു. അവർ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് അബദ്ധവശാൽ തട്ടി ഒരു ദളിത് യുവാവ് മരിക്കാനിടയാകുന്നു. തൽക്ഷണം സന്ദേശങ്ങൾ പറപറക്കാൻ തുടങ്ങി.
പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ സഹപ്രവർത്തകരെ ലോക്കപ്പിലടയ്ക്കാൻ ഒരുങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ സർവസന്നാഹങ്ങളുമായി പോലീസ് സേന പിന്നാലെയുണ്ട്. നായാട്ട് തുടങ്ങിക്കഴിഞ്ഞു. വല്യ മുതലാളിയായ മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായി പോലീസ് സേന, സഹപ്രവർത്തകരെന്ന ചിന്ത പാടേ മറന്ന് ഇരകളെ പിടികൂടി മുതലാളിയുടെ മുന്നിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ.്
ഇന്ത്യൻ പീനൽകോഡിലെ 304 (എ) വകുപ്പു പ്രകാരമുള്ള ഒരു കുറ്റകൃത്യം- പരമാവധി ശിക്ഷ രണ്ടുവർഷം കഠിനതടവ്, ജാമ്യം ലഭിക്കാവുന്ന വകുപ്പ്- ഇതായിരുന്നു സത്യമെങ്കിലും പ്രക്ഷോഭകാരികളായ ഒരു സംഘം വോട്ടർമാരെയും അവർ മാധ്യമത്തിലൂടെ ഉയർത്തിയ സർക്കാർ വിരുദ്ധ വികാരത്തെയും തൃപ്തിപ്പെടുത്താൻ കൊലപാതകക്കുറ്റം ചുമത്തൂ എന്നു കൽപിച്ച ഒരു പോലീസ് സൂപ്രണ്ടിനെ നാം കാണുന്നു. ഈ അതിക്രമം ചെയ്തിട്ടും മുഖ്യമന്ത്രിയുടെ ഉത്തരവുപ്രകാരം ആറുമാസത്തേക്ക് അയാൾക്ക് അവധിയിൽ പ്രവേശിക്കേണ്ടിവന്നു. ആരാണ് കൊലപാതകം നടന്നതായി പരാതി നൽകിയത്?
ഏതു പോലീസ് സൂപ്രണ്ട് ടെലിഫോണിലൂടെ കൽപിച്ചാലും എഫ്ഐആറിൽ കൊലപാതകക്കുറ്റം ചുമത്തണമെങ്കിൽ പരാതിക്കാരന്റെ മൊഴിയിൽ അപ്രകാരമുള്ള കുറ്റകൃത്യം നടന്നതായും അതിനുള്ള സാഹചര്യങ്ങളും വിശദീകരിക്കണമല്ലോ. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെടാതെ ആരെങ്കിലും ടെലിഫോണിലൂടെ നിർദേശം നൽകിയാൽ, പ്രതികൾക്കു വധശിക്ഷവരെ ലഭിച്ചേക്കാവുന്ന കൊലപാതകക്കുറ്റം ചുമത്തി പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുമോ?
യഥാർഥത്തിൽ വാഹനം ഓടിച്ചിരുന്നത് നാലാമതൊരാളായിരുന്നെന്നും അയാൾ അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ടുവെന്നും കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഉത്തരേന്ത്യൻ പോലീസ് സൂപ്രണ്ടിന് (യാമാ ഗിൽഗമേഷ്) അന്വേഷിച്ചു കണ്ടെത്താമായിരുന്നില്ലേ? ഇരകൾ മൂന്നും തങ്ങളുടെ സഹപ്രവർത്തകരും അവരിൽ ഒരാൾ വനിതയും മറ്റൊരാൾ 20 വർഷം സേവനം ചെയ്തയാളുമാണെന്നത് വല്യമുതലാളിയെ തൃപ്തിപ്പെടുത്താൻ രാപകലില്ലാതെ നായാട്ടിനിറങ്ങിയ പോലീസ് സംഘത്തിന് ഒരിക്കൽപോലും തോന്നാതിരുന്നതെന്ത്? മുഖ്യമന്ത്രിയുടെ പാർട്ടിയെ ഉപതെരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ട ചുമതല പോലീസിന്റെതാണോ?
ഒടുവിൽ, നിഷ്കരുണമായ വേട്ടയാടലിന് ഇരയായവരിൽ മുതിർന്നയാൾ നൈരാശ്യത്തിന്റെ നിസഹായതയിൽ ആത്മഹത്യചെയ്തു. എന്നിട്ടും നായാട്ടുകാർക്കു യാതൊരു മനഃക്ലേശവുമില്ല. മരിച്ചയാളെ രഹസ്യമായി രാത്രിയിൽത്തന്നെ കൊണ്ടുപോയി പട്ടണത്തിലെ പോലീസ് ക്ലബ്ബിനുള്ളിൽ കെട്ടിത്തൂക്കി. വ്യാജമായ തെളിവുകളുണ്ടാക്കി പത്രപ്രവർത്തകർക്കുമുന്നിൽ തങ്ങളുടെ ദൗത്യം വിജയിച്ചതായി പ്രഖ്യാപിക്കുന്നു.
കേരളത്തിലെ ഭരണവർഗവും ജനങ്ങളുടെ സംരക്ഷകരായ പോലീസും ഇത്രത്തോളം തരം താഴ്ന്നിട്ടില്ല. പ്രമാദമായ പല കേസുകളിലും നായാട്ടുകാരും വേട്ടക്കാരുമൊക്കെ പലതും ഒളിപ്പിക്കുകയും ചിലരെ രക്തസാക്ഷി പരിവേഷം നൽകി വാഴ്ത്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും സ്വന്തം സഹപ്രവർത്തകരെ കളവായി ഒരു കൊലപാതകക്കേസിൽ കുടുക്കി തൃപ്തിപ്പെടുത്താൻ പോലീസ് തയാറാകുമോ?
തൽപരകക്ഷികൾക്കുവേണ്ടി പല വേട്ടയാടലുകളും നടക്കുന്പോൾ പോലീസ് സേനയെ നയിക്കുന്നവർ നിസംഗത പാലിച്ചേക്കാം. അജയ്യരെന്നു സ്വയം പ്രഖ്യാപിക്കുന്ന പോലീസിലെ സംഘടനകളും കണ്ണടച്ചേക്കാം. പക്ഷേ, സഹപ്രവർത്തകരെ വ്യാജമായി കൊലപാതകക്കേസിൽ പ്രതിയാക്കി മുഖ്യമന്ത്രിയെ പ്രസാദിപ്പിക്കുന്നിടത്തോളം തരം താഴുമെന്നു തോന്നുന്നില്ല. പോലീസിനെ നിയന്ത്രിക്കുന്ന 1861-ലെ പോലീസ് നിയമം ഇപ്പോഴും കാര്യമായ മാറ്റമില്ലാതെ നിരവധി സംസ്ഥാനങ്ങളിൽ നിലവിലിരിക്കുന്നു (കേരളത്തിൽ 2011-ൽ സമഗ്രമായ ഒരു പോലീസ് ആക്ട് നിലവിൽ വന്നു) എന്നതാണു യാഥാർഥ്യം.
രാഷ്ട്രീയ അധികാരികൾക്കു പോലീസിനെ തങ്ങളുടെ ആജ്ഞാനുവർത്തികളായി എക്കാലവും നിലനിർത്തണമെന്നുതന്നെയാണ് ആഗ്രഹം. ഈ സംവിധാനം നിലനിൽക്കുന്നിടത്തോളം സത്യവും നീതിയുമാണ് യഥാർഥത്തിൽ നായാട്ടുകാരാൽ വേട്ടയാടപ്പെടുന്ന ഇരകൾ. നായാട്ട് എന്ന സിനിമയും ഈ വിധമുള്ള ചിന്തകൾതന്നെയാണു പ്രേക്ഷകരിൽ ഉണർത്തുന്നത്.
ഡോ. സിബി മാത്യൂസ്
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
Latest News
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി കപില്‍ സിബല്‍
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം: പരസ്യക്കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top