Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരുന്നുവനത്തിലെ പത്മശ്രീ
പാരന്പര്യമായി കിട്ടിയ കാട്ടറിവുകളും മരുന്നുകൂട്ടുകളുടെ രഹസ്യവും മറ്റുള്ളവർക്ക് പകർന്നു നല്കാൻ ഇവർക്ക് മടിയില്ല. കാട്ടറിവുകളുടെ അക്ഷയഖനിയാണ് ഓരോ ഗോത്രജനതയും അതിലെ പഴമക്കാരും.
കാട്ടറിവുകളുടെ വിജ്ഞാനകോശം എന്നു വിശേഷിപ്പിക്കാവുന്ന പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ അറിവനുഭവങ്ങൾ തേടി കാനനയാത്രയിലാണ്. കാട്ടിലെ പച്ചമരുന്നുകളിൽനിന്ന് കൈമുതലായ സിദ്ധചികിത്സയിലൂടെ രോഗികൾക്ക് ആശ്വാസം പകരുകയാണ് ഈ എണ്‍പതുകാരി. വൈദ്യത്തിലെ കരുതലിനും കൈപ്പുണ്യത്തിനുമുള്ള അംഗീകാരമായാണ് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ സമ്മാനിച്ചത്.
പച്ചമരുന്നു ചികിത്സയ്ക്കൊപ്പം വേരറ്റുപോകാവുന്ന ഒൗഷധസസ്യങ്ങളെ നട്ടുവളർത്തി അവയെയും പ്രയോജനപ്പെടുത്താനുള്ള ഇവരുടെ തപസ്യ തുടരുകയാണ്. തിരുവനന്തപുരം വിതുര മൊട്ടമൂടു വനത്തിലാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വാസം. കാട്ടാറും അരുവികളും ഒഴുകുന്ന കാടിനുള്ളിൽ പത്മശ്രീ ജേതാവിന്റെ ജീവിതം തികച്ചും ലളിതമാണ്.
വിതുര-പൊന്മുടി റോഡിൽ കല്ലാർ ചെക്പോസ്റ്റിൽനിന്നുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റർ കടന്നാൽ മൊട്ടമൂട്ടിലെത്താം. വനത്തിൽ കുടിൽകെട്ടി വാർധക്യത്തിന്റെ വയസിന്റെ കയറ്റത്തിലും പതിനേഴുകാരിയുടെ ചുറുചുറുക്കിലാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതം.
നഷ്ടമാകുന്ന ഗോത്രസംസ്കൃതിയുടെ അവസാന കണ്ണിയെന്ന് ഇവരെ വിശേഷിപ്പിക്കാം. ഉൗരുമൂപ്പനായിരുന്ന ഭർത്താവ് മാത്തൻ കാണിയുടെ മരണശേഷം കാട്ടിൽ തനിച്ചാണു വാസം. കൈയകലത്തിൽ മുറ്റത്തും കാട്ടിലുമായി നട്ടുവളർത്തുന്ന നൂറ്റിയൻപതിലേറെ ഇനം പച്ചമരുന്നുകളാണ് വിവിധ രോഗങ്ങൾക്കുള്ള ചികിത്സയുടെ കരുതൽ.
വനവാസി എന്തിന് കാടിനെയും കാട്ടുമൃഗങ്ങളെയും ഭയക്കണം. കാട്ടാനയും കാട്ടുപോത്തും കുരങ്ങും കുറുക്കനുമൊക്കെ അരികിലുണ്ടെങ്കിലും ഇവർക്ക് തീരെ ഭയമില്ല. മനുഷ്യർ കാടു കൈയേറുന്പോൾ മൃഗങ്ങൾ തീറ്റയ്ക്കായി നാട്ടിലിറങ്ങാതെ എന്തു ചെയ്യുമെന്നാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ചോദ്യം.
എട്ടാം ക്ലാസ് വരെ പഠിപ്പുള്ള ഈ കാണി ഗോത്രവിഭാഗക്കാരി നാൽപ്പത്തിമൂന്നു വർഷമായി പാരന്പര്യ വിഷചികിത്സ തുടങ്ങിയിട്ട്. പാന്പുകടിയേറ്റു മരണം മുന്നിൽ കണ്ടവരെയും വിവിധ രോഗങ്ങൾക്ക് ആശുപത്രികൾ കൈയൊഴിഞ്ഞവരെയും ലക്ഷ്മിക്കുട്ടി ജീവനിലേക്കും ജീവിതത്തിലേക്കും തിരികെക്കൊണ്ടുവന്നിട്ടുണ്ട്.
കാലങ്ങളോളം ശരീരത്തിൽ കലർന്നുകിടന്ന വിഷാശം ഇവരുടെ തനതു ചികിത്സാ രീതിയായ ആവിക്കുളിയിൽ പുറത്തുകളഞ്ഞിട്ടുണ്ട്. ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് എല്ലാ പച്ചമരുന്നുകളെയും മാത്രമല്ല അവയുടെ ഗുണസിദ്ധിയും ആഴത്തിൽ അറിയാം. കാടു കയറിയാൽ കണ്മുൻപിലും കാൽച്ചുവട്ടിലും കാണുന്ന ഓരോ കായും വള്ളിയും പൂവും വേരുമൊക്കെ എന്തൊക്കെ രോഗങ്ങൾക്കുള്ള ഒൗഷധമാണെന്ന് പറഞ്ഞുതരും.
കാടിന്റെയും ഗോത്രങ്ങളുടെയും പാരന്പര്യം ആഴത്തിൽ ലക്ഷ്മിക്കുട്ടിക്ക് അറിയാം. ആദിവാസി പാരന്പര്യകലകളെക്കുറിച്ച് ഫോക് ലോർ അക്കാദമിയിൽ പഠിപ്പിക്കാനും പോകാറുണ്ട്. വിഷചികിത്സയെയും ഒൗഷധച്ചെടികളെയും അറിയാനും പഠിക്കാനും സ്വദേശികളും വിദേശികളുമായി നിരവധിപേർ ലക്ഷ്മിക്കുട്ടിയമ്മയെ തേടി കാടുകയറി വരാറുണ്ട്. നാട്ടു വൈദ്യം, ആദിവാസി പാരന്പര്യം എന്നിവയിൽ ക്ലാസെടുക്കാൻ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും പോകാറുണ്ട്.
നരകയറാത്ത ഇവരുടെ ഓർമ്മയുടെ പച്ചപ്പിൽ ഒന്നും കെടാതെയും വാടാതെയും ബാക്കിയുണ്ട്. മൊട്ടമൂട് വടക്കൻമല 32 കാണിപ്പറ്റിലെ ഓടച്ചൻപാറ കാണിയിൽ പെട്ടതാണ് ഇവരുടെ ഉൗരുദേശം. അമ്മ കുഞ്ചുദേവി പഴമക്കാരിലെ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു. അച്ഛൻ പൊന്മുടി കാണിക്ക് അവകാശപ്പെട്ടിരുന്ന ചാത്താടി കാണിയിലായിരുന്നു ലക്ഷ്മിക്കുട്ടിയമ്മ ജനിച്ചതും വളർന്നതും.
1949 ൽ കല്ലാറിൽ ഒരു സ്കൂൾ നിർമിക്കാൻ ദേശക്കാർ ഒത്തുകൂടി. അക്കാലത്ത് കൊട്ടാരം വക സത്രം അവിടുണ്ടായിരുന്നു. രാജാവിന്റെ കുതിരപ്പുര അറ്റകുറ്റപ്പണി തീർത്ത് കുടിപ്പള്ളിക്കൂടം തുടങ്ങി ജനം പിരിവെടുത്ത് ഭക്ഷണവും ശന്പളവും കൊടുത്ത് ഇളഞ്ചിയം ഗോപാലൻ കാണിയെ സ്കൂളിൽ വാധ്യാരാക്കി. അവിടെയാണ് ലക്ഷ്മിക്കുട്ടിയമ്മ പഠനം തുടങ്ങിയത്.
രണ്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും അത് സർക്കാർ സ്കൂളായി. അഞ്ചാം ക്ലാസ് ജയിച്ചപ്പോൾ വിതുര പോലീസ് സ്റ്റേഷനടുത്തുള്ള സ്കൂളിലായി പഠനം. തേർഡ് ഫോമിൽ അതായത് ഇന്നത്തെ എട്ടാം ക്ലാസ്സിൽ തോറ്റതോടെ പഠനം നിർത്തി. വൈകാതെ അമ്മാവന്റെ മകനായ മാത്തൻ കാണിയെ വിവാഹം കഴിച്ചു.
പാരന്പര്യമായി കിട്ടിയ കാട്ടറിവുകളും മരുന്നുകൂട്ടുകളുടെ രഹസ്യവും മറ്റുള്ളവർക്ക് പകർന്നു നല്കാൻ ഇവർക്ക് മടിയില്ല. കാട്ടറിവുകളുടെ അക്ഷയ ഖനിയാണ് ഓരോ ഗോത്രജനതയും അതിലെ പഴമക്കാരും. അരച്ചെടുത്ത് മുറിവിൽ പുരട്ടാനും പിഴിഞ്ഞെടുത്ത് ഉള്ളിൽ കുടിക്കാനും വേരിട്ട് തിളപ്പിച്ച് കുളിക്കാനുമൊക്കെ അനവധി പച്ചമരുന്നുകൾ മുൻകാലങ്ങളിലുണ്ടായിരുന്നു.
നൂതന ചികിത്സാരീതികളുടെ കടന്നുകയറ്റത്തോടെ പച്ചമരുന്നുകളോട് കാലം മുഖം തിരിച്ചുകളഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം അടി ഉയരത്തിൽ അഗസ്ത്യാർകൂടത്തിൽ സുലഭമായ അമൃതപാല സോറിയാസിസിന് സിദ്ധൗഷധമാണ്. പേപ്പട്ടി വിഷത്തെ പ്രതിരോധിക്കാൻ പ്രയോഗിച്ചിരുന്ന പുലിച്ചുവടി ഇപ്പോൾ കാണാനെയില്ലെന്നു ലക്ഷ്മിക്കുട്ടിയുടെ പരിഭവം.
ഭർത്താവ് മാത്തൻ കാണി മരിച്ചിട്ട് രണ്ടു വർഷമായി. ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. സഹകരണ വകുപ്പിൽ ഓഡിറ്ററായിരുന്ന മൂത്തമകൻ ധരണീന്ദ്രൻ കാണിയെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയ മകൻ ശിവപ്രസാദും മരിച്ചു.
രണ്ടാമത്തെ മകൻ ലക്ഷ്മണൻ കാണി റെയിൽവേ ഉദ്യോഗസ്ഥനാണ്. മക്കളുടെ അകാല വേർപാട് മനസിൽ നീറ്റലുണ്ടാക്കുന്നുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി ദുർവിധിക്ക് മുന്നിൽ തോറ്റുകൊടുക്കാൻ തയാറല്ല. പൈതൃക അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും കാടും കുന്നും കയറി വരുന്നവരെ ചികിത്സിക്കാനും ഇവർ ജീവിതം സമർപ്പിച്ചിരിക്കുന്നു.
സുനിൽ കോട്ടൂർ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്രമണം: നാലു പേർക്ക് പരിക്ക്
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
Latest News
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്രമണം: നാലു പേർക്ക് പരിക്ക്
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top