Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഭരണ ചരിത്രങ്ങളുടെ കഥ പറഞ്ഞ് റൈറ്റേഴ്സ് ബിൽഡിംഗ്
കോൽക്കത്തയെ ഭരിച്ച മൂന്ന് സുപ്രധാന ഭരണ കേന്ദ്രങ്ങളുമായി റൈറ്റേഴ്സ് ബിൽഡിംഗിന് ബന്ധമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ക്ലർക്കുമാരുടെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രീട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം
ചരിത്രത്തിന്റെ ഓർമകളോരോന്നായി ഒരിക്കലും മാഞ്ഞുപോകാത്ത വിധം ചുറ്റിവരിഞ്ഞു കിടക്കുന്ന ഒരു നഗരമാണ് കോൽക്കത്ത. ഏറെക്കാലം മുൻപുവരെ കോൽക്കത്തയിലെ കുട്ടികളോട് ഈ നഗരത്തിന്റെ സ്ഥാപകൻ ആരെന്നു ചോദിച്ചാൽ ജോബ് ഷാർണോക് എന്നോ മറ്റോ ആയിരിക്കും ഉത്തരം പറയുക. എന്നാൽ, 2001ന് ശേഷം കഥയാകെ മാറി. അതേവരെ കൽക്കട്ട ആയിരുന്ന മഹാനഗരം പഴയ പേര് വീണ്ടെടുത്ത് തനി ബംഗാളി ചുവയിൽ കോൽക്കത്തയായി മാറി.
2003ൽ ചരിത്രകാരൻമാരുടെ ഒരു പാനൽ കോൽക്കത്തയുടെ സ്ഥാപകൻ എന്ന വിശേഷണം ഒരേയൊരാളിലേക്ക് മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് വിധിയെഴുതി. ജോബ് ഷാർണോക് ഉൾപ്പെടെ നിരവധി ഇംഗ്ലീഷുകാരും ഇന്ത്യാക്കാരും ഈ നഗരനിർമിതിക്കു പിന്നിലുണ്ടെന്നായിരുന്നു അവർ തീർപ്പുകൽപ്പിച്ചത്. പക്ഷേ, കോൽക്കത്ത നഗരനിർമിതിക്കും ചരിത്രനിർമിതിക്കും പിന്നിൽ ബ്രിട്ടീഷുകാരുടെ പങ്കാളിത്തമുണ്ടെന്ന കാര്യം ഒരാൾക്കും നിഷേധിക്കാനുമാകുമായിരുന്നില്ല.
അതിനു വലിയ തെളിവായി ഇന്നും നഗരമധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു മന്ദിരമുണ്ട്- റൈറ്റേഴ്സ് ബിൽഡിംഗ്.
കോൽക്കത്തയെ ഭരിച്ച മൂന്ന് സുപ്രധാന ഭരണ കേന്ദ്രങ്ങളുമായി റൈറ്റേഴ്സ് ബിൽഡിംഗിന് ബന്ധമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ക്ലർക്കുമാരുടെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രീട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം. അതോടെ കന്പനിയുടെ റൈറ്റേഴ്സ് ഉദ്യോഗസ്ഥരുടെ കാര്യാലയമായി ഇതു മാറി. പിന്നീട് പശ്ചിമ ബംഗാളിന്റെ സെക്രട്ടേറിയറ്റ് മന്ദിരവുമായി.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ രക്തരൂഷിത ചരിത്രങ്ങളുടെ കഥയും റൈറ്റേഴ്സ് ബിൽഡിംഗിന് പറയാനുണ്ട്. 1930ൽ കേണൽ എൻ.എസ്. സിംപ്സണ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സമര പോരാളികൾ വെടിവച്ചുവീഴ്ത്തിയത് ഇവിടെവച്ചായിരുന്നു.
ബിനോയ് ബസു, ബാദൽ ഗുപ്ത, ദിനേഷ് ഗുപ്ത എന്നിവർ യുറോപ്യൻമാരെപോലെ വേഷം ധരിച്ചെത്തി ബ്രിട്ടീഷ് പോലീസ് ഇൻസ്പെക്ടർ ജനറൽ കേണൽ സിംപ്സണെ വധിച്ചതിനുശേഷം റൈറ്റേഴ്സ് ബിൽഡിംഗിലേക്ക് കയറിയ ഇവർ പോലീസുകാരുമായി ഏറ്റുമുട്ടി.
സംഘർഷത്തിനൊടുവിൽ ചെറുത്തുനിൽക്കാനാകാതെ മൂന്നുപേരും ജീവനൊടുക്കാൻ തീരുമാനിച്ചു. ബാദൽ ഗുപ്ത സൈനൈഡ് കഴിച്ചു. മറ്റു രണ്ടു പേരും പരസ്പരം വെടിവച്ചെങ്കിലും ദിനേഷ് ഗുപ്ത മരിച്ചില്ല. 1931 ജൂലൈ ഏഴിന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ തൂക്കിലേറ്റി.
236 വർഷങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന റൈറ്റേഴ്സ് ബിൽഡിംഗ് കോൽക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ നിരവധി പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. 1690ൽ ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ അഡ്മിനിസ്ട്രേറ്റർ ജോബ് ഷാർനോക് ഹൂഗ്ലി നദീതീരത്ത് കാൽകുത്തുന്പോൾ റൈറ്റേഴ്സ് ബിൽഡിംഗ് പോയിട്ട് തലപ്പൊക്കമുള്ള ഒരൊറ്റ കെട്ടിടത്തിന്റെ നിഴൽപോലും ആ പരിസരത്തെങ്ങുമില്ലായിരുന്നു.
വ്യാപാരത്തിന് പറ്റിയ കേന്ദ്രമാണ് ഇതെന്നു മനസിലാക്കിയ ഷാർണോക് അവിടം വികസിപ്പിക്കാൻ തീരുമാനിച്ചു. 1698ൽ സമീപത്തെ രണ്ടു ഗ്രാമങ്ങൾകൂടി ഈസ്റ്റ് ഇന്ത്യാ കന്പനി വിലയ്ക്കു വാങ്ങി. അങ്ങനെ ഫോർട്ട് വില്യം ഉൾപ്പെടെ നിരവധി നിർമിതികൾ ഇവിടെ ഉയർന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് നഗരം ഇന്നത്തെ മുഖച്ഛായയിലേക്ക് പരുവപ്പെട്ടു തുടങ്ങുന്നത്. ഒരു ലക്ഷത്തോളമായിരുന്നു അന്നത്തെ നഗരജനസംഖ്യ. അതിനുശേഷമാണ് ഈസ്റ്റ് ഇന്ത്യാ കന്പനി ഉദ്യോഗസ്ഥരുടെ ഓഫീസുകളും സ്വകാര്യ വസതികളും പള്ളികളും ഉൾപ്പടെ വലിയ കെട്ടിടങ്ങൾ നഗരത്തിലുണ്ടായത്.
ബ്രിട്ടീഷുകാരും സന്പന്നരും ജീവിച്ചിരുന്ന പ്രദേശം വൈറ്റ് ടൗണ്‍ എന്നും സാധാരണക്കാരായ ഇന്ത്യക്കാർ താമസിച്ചിരുന്ന പ്രദേശം ബ്ലാക്ക് ടൗണ്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
1777ലാണ് ബ്രിട്ടീഷ് ബിൽഡറായ തോമസ് ലിയോണിനോട് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ റൈറ്റർമാർക്കുവേണ്ടി ഒരു മന്ദിരം പണിയാൻ ആവശ്യപ്പെടുന്നത്. 1780 ൽ പണി പൂർത്തിയാകുന്പോൾ കോൽക്കത്തയിൽ ആദ്യത്തെ മുന്നുനില മന്ദിരമായി റൈറ്റേഴ്സ് ബിൽഡിംഗ് തല ഉയർത്തി.
ഒരു വശത്ത് ടാങ്ക് സ്ക്വയറും 19 റെസിഡൻഷ്യൽ ക്വാർട്ടേഴ്സുമായാണ് കെട്ടിടം നിലനിന്നത്. 1857ൽ ഈസ്റ്റ് ഇന്ത്യാ കന്പനി ഇന്ത്യയുടെ ഭരണം കൂടി ഏറ്റെടുത്തതോടെ ഒരു പുതിയ സെക്രട്ടേറിയറ്റ് അവർക്ക് ആവശ്യമായി വന്നു. അങ്ങനെയാണ് കൂട്ടിച്ചേർക്കലുകളോടെ റൈറ്റേഴ്സ് ബിൽഡിംഗ് ഭരണസിരാകേന്ദ്രമാകുന്നത്.
ഫ്രഞ്ച് നവോത്ഥാന മാതൃകയിലാണ് കെട്ടിടത്തിന്റെ പുതുക്കിപ്പണികൾ നടന്നത്. രണ്ടു തവണയായി നടത്തിയ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെ കെട്ടിടം ഒരു കോട്ടവുമില്ലാതെ ഇപ്പോഴും നഗരമധ്യത്തിൽ നിൽക്കുന്നു. മൂന്നാമത്തെ തവണ കൂട്ടിച്ചേർത്ത രണ്ട് കെട്ടിട ഭാഗങ്ങളിലെ ഇരുന്പ് പടിക്കെട്ടുകൾ ഉൾപ്പെടെ ഇപ്പോഴുമുണ്ട്. കെട്ടിടത്തിന്റെ ഒത്ത നടുക്കായി മിനർവ എന്ന ഗ്രീക്ക് ദേവിയുടെ ശിൽപവുമുണ്ട്.
സെബി മാത്യു
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Latest News
പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെ പേർക്ക് പരിക്ക്
"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
ബാറിൽ കള്ളനോട്ട് നൽകി; യുവാവ് അറസ്റ്റിൽ
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസ്; വിടുതല്‍ ഹര്‍ജിയും വാദവും 22ലേക്ക് മാറ്റി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top