Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബർണദേത്തിന്റെ ഗാഥ
ഒന്നാം ലോകയുദ്ധത്തിൽ ജർമൻ സൈനികനായിരുന്നു യഹൂദനായ ഫ്രാൻസ് വെർഫൽ. യുദ്ധാനന്തരം ജർമൻ സാഹിത്യലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരനായി. സമാധാനവാദിയും മനുഷ്യമഹത്വത്തിന്റെ പ്രഘോഷകനുമായ വെർഫൽ അക്കാലത്ത് യൂറോപ്പിലുയർന്നുവന്ന നാസി-ഫാസിസ്റ്റുകളുടെ ശത്രുവായി.
1915ലെ അർമീനിയൻ വംശഹത്യയെക്കുറിച്ച് രചിച്ച അദ്ദേഹത്തിന്റെ നോവൽ കൂടുതൽ ശത്രുക്കളെയാണ് സമ്മാനിച്ചത്. 1933ലെ കുപ്രസിദ്ധ ഗ്രന്ഥം കത്തിക്കൽ പ്രകടനത്തിൽ വെർഫലിന്റെ രചനകളും ഉൾപ്പെട്ടതു സ്വാഭാവികം.
നാസികൾ പിടിമുറുക്കിയ ജർമനിവിട്ട് സ്വദേശമായ ഓസ്ട്രിയയിൽ ഭാര്യാസമേതം താമസമാക്കവേ ഓസ്ട്രിയയും ഹിറ്റ്ലറുടെ കീഴിലായി. അധീനപ്പെടുത്തിയ ദേശങ്ങളിലുള്ള യഹൂദരെയും രാഷ്ട്രീയ വൈരികളെയും ഹിറ്റ്ലർ മരണ ക്യാന്പുകളിലേക്കു തെളിച്ചുകൊണ്ടിരിക്കുന്ന കാലം.
പ്രാണഭീതിയോടെ വെർഫൽ കുടുംബം പലായനം ചെയ്തു ഫ്രാൻസിലെത്തി. ഫ്രാൻസും നാസി അധീനതയിലായപ്പോൾ അദ്ദേഹം സ്പെയിൻ അതിർത്തിയിലെ ഫ്രഞ്ച് പട്ടണമായ ലൂർദിലെ ഗ്രാമീണരുടെയിടയിൽ ഒളിവിൽ താമസിച്ചു.
ലോകപ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിലെ തീർഥാടകരും അവിടത്തെ അസാധാരണ അനുഭവങ്ങളും വെർഫലിന് പുതിയ അനുഭവമായിരുന്നു. അവിടെവച്ച് വെർഫൽ ദൈവവുമായി ഒരു ഉടന്പടിവച്ചു. സുരക്ഷിതനായി രക്ഷപ്പെടാൻ കഴിഞ്ഞാൽ താൻ ലൂർദിന്റെ കഥ ലോകത്തെ അറിയിക്കുമെന്ന്.
പിന്നീട് കാൽനടയായി സ്പെയിനിലെത്തി. പോർട്ടുഗൽവഴി അമേരിക്കയിലേക്കു രക്ഷപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. അധികം കഴിയാതെ വാക്കുപാലിച്ച് വെർഫൽ ‘സോംഗ് ഓഫ് ബർണദേത്’ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1941 ൽ ഒരു വർഷം മുഴുവൻ ഈ കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഉണ്ടായിരുന്നു.
ഇതിനോടകം അമേരിക്കയും രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ട്വന്റിയത് സെഞ്ചുറി ഫോക്സ് 1942ൽ ബർണദേത്തിന്റെ ഗാഥ ഹെൻറി കിംഗിന്റെ സംവിധാനത്തിൽ ചലച്ചിത്രമാക്കി. അപ്രതീക്ഷിതമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലാസിക് എന്ന് ഈ ചിത്രത്തെ വിളിക്കാം. സാന്പത്തിക വിജയത്തിനൊപ്പം പതിനാല് ഓസ്കർ നോമിനേഷനുകൾ-അതിൽ മികച്ച നടി, ചിത്രീകരണം, സംഗീതം തുടങ്ങി ഏഴിനങ്ങളിൽ അവാർഡുകൾ നേടി.
ചരിത്രസംഭവങ്ങളെ കാര്യമായി മാറ്റാതെതന്നെ രചിക്കപ്പെട്ട വെർഫലിന്റെ നോവലിലെ സംഭവങ്ങൾ ഫ്രാൻസിന്റെയും കത്തോലിക്കാസഭയുടെയും ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാം. 1854ൽ പത്താം പീയുസ് മാർപാപ്പ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച് മൂന്നു വർഷം കഴിയുന്പോഴാണ് ലൂർദ് സംഭവങ്ങൾ നടക്കുന്നത്.
ഗാവ് നദിയുടെ തീരത്തുള്ള അധികം അറിയപ്പെടാത്ത ലൂർദ് എന്ന ഗ്രാമത്തിൽ വനത്തിൽ വിറകുപെറുക്കാൻ കൂട്ടുകാർക്കൊപ്പം പോയ ബർണദേത് സൗബിത എന്ന ദരിദ്രബാലികയ്ക്ക് അവിടെയുള്ള പാറക്കെട്ടിലെ ചെറിയ ഗുഹയിൽ പ്രകാശം പരത്തുന്ന ഒരു സുന്ദരിയായ സ്ത്രീ കൈയിൽ ജപമാലയുമേന്തി പ്രത്യക്ഷപ്പെട്ടു.
ഏറെക്കുറെ നിരക്ഷരയും സഹപാഠികളുടെ ഇടയിൽ കഴിവുകെട്ടവളുമായി കണക്കാക്കപ്പെട്ടിരുന്ന ബെർണദേത് ഇക്കാര്യം പുറത്തുപറഞ്ഞതോടെ അവളുടെ ജീവിതം പ്രതിസന്ധിയിലാവുകയാണ്. കുട്ടി പറഞ്ഞ വിവരപ്രകാരം അവൾ കണ്ടത് പരിശുദ്ധ കന്യകയെയാണ്. എന്നാൽ അവളുടെ വീട്ടുകാരും അധ്യാപികയായ സിസ്റ്റർ വാഡോ, ഇടവക വികാരി ഫാ. ഡൊമിനിക് ഇവരെല്ലാം നിജസ്ഥിതിയെ സംശയിക്കുന്നു. ബർണദേത് പരിഹാസപാത്രമാകുന്നു.
സ്ഥലത്തെ മെത്രാൻ അവളെ ചോദ്യം ചെയ്യുന്നു. മറുവശത്ത് വാർത്തയറിഞ്ഞ് അനേകം തീർഥാടകർ അവിടെയെത്തുന്നു. നിരീശ്വരവാദികളും രംഗത്തുണ്ട്. അവരിൽ പ്രമുഖനായ പബ്ലിക് പ്രോസിക്യൂട്ടർ പെണ്‍കുട്ടിക്കു ഭ്രാന്താണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. എന്നാൽ, ബർണദേത് തുടർച്ചയായി 18 തവണ സമാനമായ ദർശനങ്ങൾ കണ്ടു. അവളുടെ സാക്ഷ്യം അസത്യമാണെന്നു തെളിയിക്കാൻ ആർക്കും കഴിഞ്ഞതുമില്ല.
പ്രത്യക്ഷം നടന്നയിടത്ത് ഒരു അദ്ഭുത ഉറവ ഉണ്ടായതും ചക്രവർത്തിയായ ലൂയിസ് നെപ്പോളിയന്റെ മകന് രോഗശാന്തി ലഭിച്ചതും ബർണദേത്തിന് കാര്യങ്ങൾ അനുകൂലമാക്കി. പല എതിരാളികൾക്കും മാനസാന്തരം സംഭവിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന പ്രത്യക്ഷവേളയിൽ അതുവരെ പറയാതിരുന്ന ഒരു കാര്യം ബർണദേത്തിനോട് പരിശുദ്ധ കന്യക പറയുന്നു: “ഞാൻ അമലോത്ഭവയാണ്’’. ഈ വാക്കിന്റെ അർഥമെന്തെന്ന് കുട്ടിക്കറിഞ്ഞുകൂടായിരുന്നു.
ബർണദേത്തിനായി നീക്കിവച്ചിരുന്നത് സഹനത്തിന്റെ ജീവിതമായിരുന്നു. അസ്ഥികൾക്കു ക്ഷയരോഗം ബാധിച്ച ബർണദേത്ത് അവളെ തേടിവരുന്ന ജനക്കൂട്ടത്തിൽനിന്ന് അകന്ന് തന്റെ പട്ടക്കാരന്റെ സഹായത്തോടെ ഉപവിസഹോദരികൾ നടത്തിയിരുന്ന കന്യകാലയത്തിൽചേർന്ന് നെവേഴ്സ് എന്ന വിദൂര സ്ഥലത്തേക്കു മാറി. അവിടെ എളിയ ജീവിതം നയിച്ച് മുപ്പത്തിയഞ്ചാം വയസിൽ മരണമടഞ്ഞു. മരണക്കിടക്കയിൽ ഒരിക്കൽക്കൂടി അവൾക്ക് മാതൃദർശനം ലഭിച്ചു.
വിശുദ്ധരുടെ, പ്രത്യേകിച്ച് കന്യാമഠങ്ങൾക്കുള്ളിൽ ഒതുങ്ങി ജീവിച്ചവരുടെ ജീവിതകഥകൾ ചലച്ചിത്രവിഷയമാക്കി വിജയിപ്പിക്കുക എളുപ്പമല്ല. എന്നാൽ ബർണദേത്തിന്റെ ഗാഥ വേറിട്ടുനിൽക്കുന്നു. ഈ ചിത്രം ഒരു മതബോധനമോ പ്രചാരണമോ ആയി നിർമിക്കപ്പെട്ടതല്ല.
കത്തോലിക്കനല്ലാത്ത ഫ്രാൻസ് വെർഫൽ ബർണദേത്തിന്റെ കഥയെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചതുപോലെ തന്നെ ചലച്ചിത്രവും. ചിത്രം എന്താണ് പറയാൻ പോകുന്നത് എന്ന സൂചന തുടക്കത്തിൽ കാണുന്ന ടൈറ്റിൽ കാർഡ് വിളംബരം ചെയ്യുന്നുണ്ട്. “ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു വിശദീകരണവും ആവശ്യമില്ല. ആ വിശ്വാസികൾക്ക് ഒരു വിശദീകരണവും നല്‍കുക സാധ്യവുമല്ല.’’
ജിജി ജോസഫ് കൂട്ടുമ്മേൽ
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
Latest News
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
Latest News
കെട്ടിക്കിടക്കുന്നത് 20 ലക്ഷം ആര്‍സി ബുക്ക് അപേക്ഷകള്‍
എഎപി ഏഴ് കോടി രൂപ വിദേശ സംഭാവന വാങ്ങി, ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇഡി
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top