Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചാലൂക്യരുടെ സ്വർഗമായ പട്ടടക്കൽ
ചാലൂക്യ കാലഘട്ടത്തിലേക്ക് നമ്മെ ആനയിക്കുന്ന നിർമിതികളാണെവിടെയും. ചുവന്ന സാൻഡ് സ്റ്റോണിലും മൃദുലമായ കരിങ്കല്ലിലും തീർത്ത മഹാ വിസ്മയങ്ങൾ.
ഉത്തര കർണാടകയിലെ മലപ്രഭ നദീതീരത്ത് ചാലൂക്യ രാജവംശത്തിന്റെ പ്രതാപം വിളംബരം ചെയ്തിരുന്ന തലസ്ഥാന നഗരമാണ് പട്ടടക്കൽ.
പ്രതാപം അസ്തമിച്ചതോടെ ഇവിടം ഇപ്പോൾ ഒരു കുഗ്രാമമാണ്.
ഐഹോള-ബദാമി ഹൈവേയിൽ ഐഹോളയിൽ നിന്ന് പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ പട്ടടക്കലിലെത്താം.
ചാലൂക്യരുടെ അവശേഷിപ്പായി പുരാതന ക്ഷേത്രങ്ങളുടെ സമുച്ചയം ഇവിടെ സ്ഥിതിചെയ്യുന്നു.
ആയിരത്തി നാനൂറ് വർഷത്തെ പ്രൗഢപാരന്പര്യം പേറുന്ന പട്ടടക്കൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.
പട്ടടക്കലിലെ സംരക്ഷിത സ്മാരകത്തിന്റെ പ്രധാന കവാടത്തിൽ നിന്ന് അര കിലോമീറ്റർ മുന്നോട്ടു നീങ്ങുന്നതോടെ ആ പൗരാണിക നഗരിയുടെ വാതായനങ്ങൾ തുറക്കുകയായി.
ചാലൂക്യ കാലഘട്ടത്തിലേക്ക് നമ്മെ ആനയിക്കുന്ന നിർമിതികളാണെവിടെയും. ചുവന്ന സാൻഡ് സ്റ്റോണിലും മൃദുലമായ കരിങ്കല്ലിലും തീർത്ത മഹാ വിസ്മയങ്ങൾ.
ചാലൂക്യരെ കാഞ്ചീപുരം വാണിരുന്ന പല്ലവൻമാർ എ.ഡി. 642 ൽ തോൽപ്പിക്കുകയും പുലികേശി രണ്ടാമൻ രാജാവിനെ വധിക്കുകയും ചെയ്തതോടെയാണ് ചാലൂക്യർക്ക് ആദ്യ തലസ്ഥാനമായ ബദാമി വിട്ട് ഓടിപ്പോകേണ്ടി വന്നത്.
പുലികേശി രണ്ടാമന്റെ മകൻ വിക്രമാദിത്യൻ എ.ഡി. 655ൽ പല്ലവരെ കീഴ്പ്പെടുത്തിയതോടെ അവർക്ക് കാഞ്ചീപുരത്തേക്ക് തിരിച്ചോടേണ്ടി വന്നു.
പല്ലവരെ തച്ചുതകർക്കാൻ തനിക്കു സാധിച്ചത് മകൻ വിനയാദിത്യന്റെ ഭാഗ്യജാതകം നിമിത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
അത്രമേൽ പ്രിയപ്പെട്ട വിനയാദിത്യന്റെ പട്ടാഭിഷേകം ചരിത്രസംഭവമാക്കി മാറ്റാൻ വിക്രമാദിത്യൻ അനുയോജ്യമായ സ്ഥലം അന്വേഷിച്ച് നടക്കുന്നതിനിടെ എത്തിപ്പെട്ടത് മലപ്രഭാ നദീതീരത്തെ ‘കിസുവൊളൽ’ എന്നിടത്താണ്.
‘കിസുഗല്ലു’ എന്നാൽ കന്നടയിൽ മാണിക്യം എന്നർത്ഥം. ‘ഹൊളലു’ എന്നാൽ നഗരമെന്നും. മലപ്രഭാ നദിക്കടിയിലെ സ്ഫടികക്കല്ലുകളും താഴ്വാരങ്ങളിലെ രക്തരാശിനിറമാർന്ന പാറക്കൂട്ടങ്ങളുമാണ് അങ്ങനെയൊരു പേരിടലിനു ഹേതുവായത്.
വിനയാദിത്യന്റെ പട്ടാഭിഷേകത്തിനുശേഷം ‘പട്ടട കിസുവൊളൽ’ കാലാന്തരത്തിൽ ‘പട്ടടക്കലായി’ മാറി. പിന്നീട് ചാലൂക്യ പരന്പരയിലെ രാജാക്കന്മാരുടെയെല്ലാം കിരീടധാരണം ഇവിടെയാണ് നടത്തിയത്.
കാലക്രമേണ ചാലൂക്യരുടെ ശക്തി ക്ഷയിക്കുന്ന സാഹചര്യത്തിനും പട്ടടക്കൽ സാക്ഷ്യം വഹിച്ചു. എ.ഡി. 753 മുതൽ രാഷ്ട്രകൂടർ ചാലൂക്യരുടെ അസ്തമയത്തിന് ആക്കംകൂട്ടി.
വിക്രമാദിത്യന്റെ മകൻ വിനയാദിത്യന്റെ കാലത്താണ് ജംബുലിംഗ, കാശിനാഥ, കാടസിദ്ധേശ്വര ക്ഷേത്രങ്ങൾ നിർമിച്ചത്.
ഇതിന്റെ ചുവരുകൾ പ്രദേശത്ത് ലഭ്യമായ രക്തരാശിപ്പാറകൾ കീറി നിർമിച്ചവയാണ്. പ്രതിഷ്ഠകളും ചില ശില്പങ്ങളും നിർമിച്ചിരിക്കുന്നത് മലപ്രഭാനദിയിലെ കല്ലുകൾകൊണ്ടാണ്.
എ.ഡി. 700 ൽ പണികഴിപ്പിച്ച സംഗമേശ്വര ക്ഷേത്രമാണ് മറ്റൊരു മുഖമുദ്ര.
പട്ടടക്കലിലെ ശില്പങ്ങൾക്കും ക്ഷേത്രനിർമിതികൾക്കുമുള്ള നിർമാണത്തിന് തദ്ദേശീയമായ സംഭാവനകൾ രാജാവ് വാങ്ങിയിരുന്നു. പണദാതാക്കളുടെ പേരുകൾ ക്ഷേത്രച്ചുവരുകളിൽ രേഖപ്പെടുത്താൻ രാജാവ് കൽപ്പിച്ചതോടെ സംഭാവനകൾ നിർബാധം പ്രവഹിച്ചു.
എ.ഡി.734ൽ വിജയാദിത്യൻ മരിച്ചതോടെ വിജയേശ്വര ക്ഷേത്രത്തിന്റെ പണി പാതിവഴിയിലാവുകയും പിന്നീടത് സംഗമേശ്വര ക്ഷേത്രം എന്നറിയപ്പെടുകയുമായിരുന്നു. വീതികുറഞ്ഞ കൽവരാന്തകളാണ് ശ്രീകോവിലിനു മുന്നിൽ. നദിയിലേക്ക് തുറക്കുന്ന കൂറ്റൻ കരിങ്കൽ പ്രവേശനകവാടവും മതിലും പൊളിഞ്ഞടർന്നിട്ടുണ്ടെങ്കിലും മഹത്തായ പാരന്പര്യത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റിട്ടില്ല.
വിജയാദിത്യന്റെ മകൻ വിക്രമാദിത്യൻ രണ്ടാമന്റെ കാലശേഷം ചാലൂക്യരുടെ പതനം ആരംഭിച്ചു. പല്ലവരുടെ സർവനാശം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വിക്രമാദിത്യൻ രണ്ടാമൻ യുദ്ധങ്ങളിൽ വാപൃതനായിരിക്കുന്പോഴും അദ്ദേഹത്തിന്റെ പത്നിമാരായ ത്രൈലോക മഹാദേവിയും ലോക മഹാദേവിയും രാജകീയ നിർമിതികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്പോട്ടുപോയി. ഒന്നാം റാണി ലോകമഹാദേവി നിർമിച്ച ലോകേശ്വര ക്ഷേത്രമാണ് അതിലൊന്ന്. രക്തരാശി പടർന്ന പാറയാൽ നിർമിക്കപ്പെട്ട മതിൽക്കെട്ട് അസുലഭ കാഴ്ചയാണ്. ക്ഷേത്രത്തൂണുകളിൽ ചിത്രകഥയ്ക്കു സമാനമായി സന്പൂർണ രാമായണകഥ കൊത്തിവച്ചിരിക്കുന്നു.
തൊട്ടടുത്ത് രണ്ടാം റാണി ത്രൈലോക മഹാദേവി പണിത മല്ലികാർജുന ക്ഷേത്രം. ദേവസ്ത്രീകൾ, രാജവംശജർ, ദാസികൾ എന്നിവരുടെ ദൈനംദിന ജീവിതവും കുസൃതികളും അഴകളവുകളുമൊക്കെയാണ് ഇവിടത്തെ ശില്പങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
ക്ഷേത്രമുറ്റത്തെ വലിയ കരിങ്കൽത്തൂണ് സ്ഥാപിച്ചത് വിക്രമാദിത്യൻ രണ്ടാമന്റെ പുത്രൻ കീർത്തിവർമനാണ്.
മലപ്രഭ നദിയോരത്ത് ഗ്രാമീണത തുളുന്പുന്ന അന്തരീക്ഷത്തിൽ മണൽക്കല്ലുകളും പാറകളും ഉപയോഗിച്ച് ഒരു അദ്ഭുതലോകം തന്നെയാണ് ചാലൂക്യർ സൃഷ്ടിച്ചത്.
രാഷ്ട്രകൂടർക്കുശേഷം ബീജാപ്പൂർ സുൽത്താനും ആദിൽഷായും ഒടുവിൽ ഒൗറംഗസേബും പട്ടടക്കൽ തങ്ങളുടേതാക്കി. നിരവധി നശീകരണത്തിനും അധിനിവേശങ്ങൾക്കും ശേഷം അവശേഷിച്ചതാണ് ഇപ്പോഴുള്ളത്.
ഹൈദരലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങൾക്കു ശേഷം പട്ടടക്കൽ ബ്രിട്ടീഷുകാരുടെ അധീനതയിലാവുകയും ക്രമേണ ഒരു സംരക്ഷിത സ്മാരകമായി മാറുകയുമായിരുന്നു.
ചരിത്രമുറങ്ങുന്ന പല സ്ഥലങ്ങളെയും പോലെ തന്നെ കാലാവസ്ഥയോടും പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി ഇല്ലാതാവുന്നതിന്റെ ദുർവിധിയിലാണ് പട്ടടക്കലും.
നാശനഷ്ടങ്ങൾ നിരവധിയാണ്. കേടുപാടുകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇതിന്റെ പൗരാണികത നഷ്ടപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. ഇവിടെ നിന്ന് 22 കിലോമീറ്റർ അപ്പുറമാണ് ചാലൂക്യരുടെ ആദ്യ തലസ്ഥാനമായ ബദാമി. ചാലൂക്യരുടെ ശിൽപകലാ വൈദഗ്ധ്യത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് പട്ടടക്കൽ.
അജിത് ജി. നായർ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
Latest News
കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് വിനോദസഞ്ചാരിയെ കാണാതായി
മക്കളെക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം
എസി ഓൺചെയ്ത് കാറിൽക്കിടന്നുറങ്ങിയ യുവാവ് മരിച്ചനിലയിൽ
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top