Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലഖ്പദ് - ലക്ഷപ്രഭുക്കളുടെ നാട്
സന്പന്ന ഭൂതകാലത്തെ ഓർമിപ്പിച്ച് ഗുജറാത്തിലെ കച്ചിൽ നിലകൊള്ളുന്ന പൗരാണികനഗരമാണ് ലഖ്പദ്.
1800കളായിരുന്നു ലഖ്പതിന്റെ പ്രതാപകാലം. അക്കാലത്ത് അവിടം ഗുജറാത്തിലെയും സിന്ധിലെയും (ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗം) വിഖ്യാതമായ പൊതു കച്ചവടകേന്ദ്രമായിരുന്നു. പ്രൗഢിയുടെ നാളുകളിൽ നഗരവാസികളുടെ വരുമാനം ഒരു ലക്ഷം കോറി (കച്ചിലെ നാണയം) വരെ ഉയർന്നിരുന്നതായാണ് ചരിത്രം.
ഒരു ലക്ഷം കോറികളുടെ ഇടം എന്നതിൽനിന്നാണ് ലഖ്പദ്് എന്ന പേരുണ്ടായതെന്ന് പറയുന്നു. എന്നാൽ പതിമൂന്നാം നൂറ്റാണ്ടിൽ സിന്ധ് ഭരിച്ചിരുന്ന റാവു ലഖായിയുടെ പേരിൽനിന്നാണ് ലഖ്പദ് ഉണ്ടായതെന്നും വാദമുണ്ട്.
കോട്ട നഗരമായിരുന്നു ലഖ്പദ്. 1801ൽ അന്നത്തെ രാജപ്രതിനിധി ജമാദർ ഫത്തേ മുഹമ്മദ് നിർമിച്ച കോട്ടയ്ക്കുള്ളിലാണ് പ്രധാന നിർമിതികളെല്ലാം സ്ഥിതിചെയ്യുന്നത്.
ഈ കോട്ട നിർമിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അക്കാലത്ത് നിരവധി ലക്ഷപ്രഭുക്കളാണ് ലഖ്പദിൽ ജീവിച്ചിരുന്നത്. ഹിന്ദിയിൽ ലാഖ്പതി എന്ന വാക്കിന് അർഥം ലക്ഷപ്രഭു എന്നാണല്ലോ. സന്പന്നമായ നഗരത്തിൽ തസ്കര ഭീഷണി നിലനിന്നിരുന്നതിനാൽ ജനങ്ങളെ സംരക്ഷിക്കാനുള്ള മാർഗം കോട്ട കെട്ടുകയാണെന്ന് ഫത്തേ മുഹമ്മദ് ലഖ്പദിലെ രാജാവിനെ അറിയിച്ചു. എന്നാൽ ധനദൗർലഭ്യം പറഞ്ഞ് രാജാവ് ആ നിർദേശം തള്ളിക്കളഞ്ഞത് ഫത്തേ മുഹമ്മദിനെ നിരാശനാക്കി.
രാജാവിന്റെ നിർദേശത്തിനു വഴങ്ങാൻ ഫത്തേ മുഹമ്മദ് ഒരുക്കമല്ലായിരുന്നു. അദ്ദേഹം തൊട്ടടുത്ത പട്ടണം കൊള്ളയടിച്ചു കോട്ട കെട്ടാനുള്ള പണം സമാഹരിച്ചു. അത്തരത്തിലുണ്ടാക്കിയ പണം ചെലവഴിച്ച് കോട്ടമതിൽ പണിയാൻ ഫത്തേ മുഹമ്മദിനായി. 18 വർഷം ഈ കോട്ട നഗരത്തെ കാത്തുരക്ഷിക്കുകയും ചെയ്തു.
വലിയ മതിൽക്കെട്ടുകളാണ് കോട്ടയ്ക്കുള്ളത്. നഗരത്തെച്ചുറ്റിയുള്ള മതിലിന്റെ ആകെ നീളം ഏഴു കിലോമീറ്റർ വരും. ഉത്തരദിശയിൽനിന്നു നോക്കിയാൽ സിന്ധുനദി അതിന്റെ സന്പൂർണ പ്രഭാവത്തിലൊഴുകുന്ന കാഴ്ചയാണ് കാണാനാവുക. സിന്ധ് പ്രവിശ്യയെയും കച്ചിനെയും വിഭജിക്കുന്ന സിന്ധുവിനെയും ഇവിടെ കാണാം. ലഖ്പദിന്റെ പശ്ചിമഭാഗത്തായാണ് റാൻ ഓഫ് കച്ച്.
1800കളുടെ തുടക്കത്തിൽതന്നെ അദ്ഭുതവളർച്ചയാണ് ലഖ്പദിനുണ്ടായത്. തുടർന്നുള്ള രണ്ടു പതിറ്റാണ്ടുകൾ വാണിജ്യനഗരിയുടെ സുവർണകാലഘട്ടം തന്നെയായിരുന്നു. ഇക്കാലയളവിൽ കോട്ടയ്ക്കുള്ളിലെ ജനസംഖ്യ പതിനയ്യായിരംവരെ എത്തുകയും ചെയ്തു.
എന്നാൽ 1819ലെ അതിശക്തമായ ഭൂചലനം ജനജീവിതം ആകെ മാറ്റിമറിച്ചു. ഭൂചലനം സിന്ധുനദിയുടെ സഞ്ചാരപഥംതന്നെ മാറ്റിക്കളഞ്ഞുവെന്നാണു ചരിത്രം.
സമീപത്തുകൂടെ ഒഴുകിക്കൊണ്ടിരുന്ന നദി ഭൂചലനത്തിനുശേഷം സിന്ധ് പ്രവിശ്യയിലൂടെ മാത്രമായി ഒഴുകാൻ തുടങ്ങി. ഇന്നു പാക്കിസ്ഥാന്റെ ഭാഗമായ സിന്ധിലൂടെ ഒഴുക്ക് തുടരുകയും ചെയ്യുന്നു.
ഒരുകാലത്ത് സന്പന്ന വാണിജ്യകേന്ദ്രമായിരുന്ന ലഖ്പദ് ക്രമേണ ഒരു പ്രേതനഗരമായി മാറുകയായിരുന്നു. മെച്ചപ്പെട്ട വാസസ്ഥലം തേടി നഗരവാസികൾ കൂടൊഴിഞ്ഞതോടെ പ്രതാപം അസ്തമിച്ചു. ഇപ്പോൾ ഇവിടെ എണ്ണൂറിൽ താഴെ ജനങ്ങളേയുള്ളു. കോട്ടയുടെ ഉൾവശം മരുഭൂമിക്കു സമാനമായിരിക്കുന്നു. കാലങ്ങൾക്കുമുന്പു തകർന്ന നിരവധി മന്ദിരങ്ങളാണ് ഇവിടെയെത്തുന്നവരെ വരവേൽക്കുന്നത്. ഇതിനു ചുറ്റും രക്ഷകനെപ്പോലെ കോട്ടമതിൽ തലയുയർത്തി നിൽക്കുന്നു.
കോട്ടയുടെ നിരവധി കവാടങ്ങൾ ഇവിടെ കാണാം. സമീപകാലത്ത് പണികഴിപ്പിച്ച മന്ദിരങ്ങളും ഇവിടെയുണ്ട്. സൂഫി പണ്ഡിതൻ ഗൗസ് മുഹമ്മദിന്റെ ശവകുടീരമാണ് സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന ഒരു നിർമിതി. പ്രദേശത്തു ലഭ്യമായ ഒരിനം കറുത്ത കല്ലിലാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിനു നിരവധി ദിവ്യ ശക്തികളുണ്ടായിരുന്നതായി ദേശവാസികൾ വിശ്വസിച്ചിരുന്നതിനാൽ ധാരാളം അനുയായികളുമുണ്ടായി. 1855ൽ ഇദ്ദേഹത്തിന്റെ മരണശേഷം അനുയായികളിൽനിന്നു പണം സ്വരൂപിച്ച് ശവകുടീരം നിർമിച്ചത് അദ്ദേഹത്തിന്റെ സഹോദരനായ ബാവ മിയയാണ്. ശിൽപകലാ വൈദഗ്ധ്യം നിറഞ്ഞ അഷ്ടഭുജാകൃതിയിലുള്ള നിർമിതി കുബോ എന്നാണറിയപ്പെടുന്നത്.
സിഖ് മതാനുയായികൾക്കും ലഖ്പദ് പുണ്യസ്ഥലമാണ്. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് മെക്കയിലേക്ക് പോയത് ഇതുവഴിയാണെന്നാണു പരന്പരാഗത വിശ്വാസം. അന്നു ഗുരു നാനാക്കിന് താമസിക്കാൻ നിർമിച്ചതെന്നു കരുതപ്പെടുന്ന വീട് കാലാന്തരത്തിൽ ഒരു ഗുരുദ്വാരയായി രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റേതായ ചില സ്വകാര്യവസ്തുക്കളും ഇവിടെ സൂക്ഷിച്ചുപോരുന്നു.
കോട്ടയിലൂടെ യാത്ര ചെയ്താൽ കോട്ടമതിലിനു മുകളിലേക്കു കയറാനാവുന്ന പടിക്കെട്ടുകൾ കാണാം. വടക്കുവശത്തുള്ള പടവുകൾ കയറിച്ചെല്ലുന്നവരെ കാത്തിരിക്കുന്നതാവട്ടെ വിശാലമായ റാൻ ഓഫ് കച്ചിന്റെ സുന്ദര ദൃശ്യവും.
ടൂറിസ്റ്റുകൾക്ക് താമസിക്കാൻ ഗുജറാത്ത് ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസ് ഇവിടെയുണ്ട്. കൂടാതെ ചെറിയ പണം നൽകി പ്രദേശത്തെ ഗുരുദ്വാരയിലും താമസിക്കാം. തൊട്ടടുത്ത നഗരമായ ഭുജിലും താമസ സൗകര്യമുണ്ട്.
അജിത് ജി. നായർ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരത്തെ അരുംകൊല; അക്രമികള്‍ കരമന അനന്തു വധക്കേസിലെ പ്രതികള്‍
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Latest News
യുപിയിൽ അമ്മയെയും ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തിരുവനന്തപുരത്തെ അരുംകൊല; അക്രമികള്‍ കരമന അനന്തു വധക്കേസിലെ പ്രതികള്‍
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top