Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുൽധാരയിലെ വിസ്മയകഥകൾ
രാജസ്ഥാനിലെ ജയ്സാൽമീറിന് പതിനെട്ടു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കുൽധാര ഗ്രാമത്തിന് പറയാനുള്ളത് അസാധാരണമായ കുറേ കഥകളാണ്.
വിസ്മൃതിയിലായ നഗരങ്ങൾ പലപ്പോഴും നിഗൂഢതയുടെ കേന്ദ്രങ്ങൾ കൂടിയാണ്. അങ്ങനെയൊരിടമാണ് കുൽധാര. രാജസ്ഥാനിലെ ജയ്സാൽമീറിന് പതിനെട്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന് പറയാനുള്ളത് അസാധാരണമായ കുറേ കഥകളാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദുരൂഹ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പ്രതാപകാലത്ത് പലിവാലി ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു ഇവിടം.
ജയ്സാൽമീറിലെ പാലി പ്രദേശത്തുനിന്ന് ഇവിടേക്കുവന്ന ബ്രാഹ്മണരെയാണ് പലിവാലികൾ എന്ന് വിളിച്ചിരുന്നത്. കഥൻ എന്ന പലിവാലി ബ്രാഹ്മണനായിരുന്നു കുൽധാരയിലെ ആദ്യ അന്തേവാസിയെന്നാണ് ചരിത്രം.
ഗ്രാമാവശിഷ്ടങ്ങളിൽ മൂന്ന് ശ്മശാനത്തറകളും സ്മാരകശിലകളും കാണാനാവും. 1235ലും 1238ലും മരണപ്പെട്ട രണ്ടുപേരുടെ സ്മാരകശിലകളിൽനിന്ന് ഗ്രാമം സ്ഥാപിക്കപ്പെട്ടത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെന്ന് മനസിലാക്കാം.
വേറെയും ശിലാഫലകങ്ങൾ ഇവിടെയുണ്ടെങ്കിലും അവയിലൊന്നിലും പലിവാൽ എന്ന പരാമർശമില്ല. ബ്രാഹ്മിണ്‍ എന്നു മാത്രമാണ് പ്രദേശവാസികളെപ്പറ്റിയുള്ള പരാമർശം. ചില ലിഖിതങ്ങളിൽ പ്രദേശവാസികളുടെ ജാതി കുൽദാർ അല്ലെങ്കിൽ കൽദാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലിവാലി ബ്രാഹ്മണരിലെ ഒരു വിഭാഗമായാണ് കുൽദാറിനെ കണക്കാക്കിയിരിക്കുന്നത്.
ചില ലിഖിതങ്ങളിൽ ഹർജാൽ, ഹർജാലു, മുദ്ഗൽ തുടങ്ങിയ ജാതികളെപ്പറ്റിയും അസാമർ, സുട്താന, ഗാർവി, ഗാഗോ ഗോത്രങ്ങളെപ്പറ്റിയും പറയുന്നു. ഒരു ലിഖിതത്തിൽ ബ്രാഹ്മണരുടെ കുലത്തെ ഗൊണാലി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധൻമാഗ്, സുജോ ഗോപൈന എന്നിങ്ങനെ രണ്ട് വാസ്തുശിൽപ്പികളെപ്പറ്റിയും പരാമർശമുണ്ട്. പ്രദേശവാസികൾ ബ്രാഹ്മണ സമൂഹത്തിൽ നിന്നുതന്നെയാണ് വിവാഹം കഴിച്ചിരുന്നത്. എന്നാൽ ചില ഉപവിഭാഗങ്ങൾ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിച്ചതായും കാണാം.
ശിലകളിൽ കാണുന്ന ബിംബങ്ങൾ അക്കാലത്തെ വേഷധാരണത്തെ വെളിവാക്കുന്നു. മുഗൾശൈലിയിലുള്ള തലപ്പാവും നീളൻ അങ്കിയും അരപ്പട്ടയുമായിരുന്നു പുരുഷന്മാരുടെ വേഷം. അവരേറെയും ദീക്ഷ വളർത്തിയിരുന്നു. ലെഹങ്കയായിരുന്നു സ്ത്രീകളുടെ വേഷം. ചിലർ നെക്ലേസും ധരിച്ചിരുന്നു. വൈഷ്ണവ വിശ്വാസികളായിരുന്നു ഗ്രാമത്തിലുണ്ടായിരുന്നവർ. ഇവിടുത്തെ പ്രധാന ക്ഷേത്രത്തിൽ വിഷ്ണുവിന്റെയും മഹിഷാസുര മർദിനിയുടെയും വിഗ്രഹങ്ങൾ കാണാം.
ഗണേശസ്തുതിയോടെയാണ് ഒട്ടുമിക്ക ശിലാലിഖിതങ്ങളും ആരംഭിക്കുന്നത്. കൃഷിയായിരുന്നു പ്രധാന ജീവിതോപാധി. കളിമണ്ണിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും ഇവർ വിദഗ്ധരായിരുന്നു. കക്നി നദിയിലെയും കിണറുകളിലെയും വെള്ളമാണ് കാർഷികാവശ്യങ്ങൾക്കായി ഉപയോഗിരുന്നത്. തുള്ളിനനയ്ക്കു സമാനമായ ജലവിനിയോഗവിദ്യകൾ സ്വായത്തമായിരുന്നു.
410 മന്ദിരങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാനാവും. കൂടാതെ 200 കെട്ടിടങ്ങൾ ഗ്രാമത്തിനു പുറത്തും സ്ഥിതിചെയ്യുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ 1500ലേറെ ജനങ്ങൾ പാർത്തിരുന്ന ഈ പ്രദേശത്ത് 19-ാം നൂറ്റാണ്ടിന്റെ അവസാനം 37 പേർ മാത്രമാണ് അവശേഷിച്ചത്.എന്തുകൊണ്ട് ഇവിടം ഉപേക്ഷിക്കപ്പെട്ടുവെന്നത് ഇക്കാലത്തും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
ഇതേക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ഇവിടത്തെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടിരുന്നു. 1850 എത്തിയപ്പോഴേക്കും ഒന്നോ രണ്ടു കിണറുകളിൽ മാത്രമായി ജലസാന്നിധ്യം ചുരുങ്ങിയതോടെ ഗ്രാമീണർ പ്രദേശത്തു നിന്നൊഴിഞ്ഞു പോയെന്നാണ് ഒരു നിഗമനം.
എന്നാൽ ഏറ്റവും പ്രചാരത്തിലുള്ളതും കുൽധാരയെ പ്രേതനഗരമാക്കി നിലനിർത്തുന്നതും മറ്റൊരു കഥയാണ്. സുവർണകാലത്തിന്റെ അവസാനകാലത്ത് ജയ്സാൽമീറിലെ ദിവാൻ സലിം സിംഗ് എന്ന ക്രൂര ഭരണാധികാരിയായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെത്തിയ സലിം സിംഗ് ഗ്രാമമുഖ്യന്റെ മകളെ കണ്ട് ഇഷ്ടപ്പെടുകയും അവളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ഗ്രാമീണരുടെ നികുതി വർധിപ്പിക്കുമെന്നായിരുന്നു ഭീഷണി. ആ പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാരയിലെയും സമീപമുള്ള 84 ഗ്രാമങ്ങളിലെയും ദേശവാസികൾ ഒരു രാത്രി സ്ഥലം വിട്ടുപോയെന്നാണ് പറയപ്പെടുന്നത്.
മടങ്ങും മുൻപ് ഇനിയൊരിക്കലും ഒരാൾക്കും ഇവിടെ ജീവിക്കാൻ കഴിയാതിരിക്കട്ടെ എന്ന് ഗ്രാമീണർ ശപിച്ചുവത്രെ. എന്നാൽ ഭൂചനത്തെത്തുടർന്നുണ്ടായ നാശനഷ്ടമാണ് കുടിയൊഴിയാൻ കാരണമായമെന്നാണ് മറ്റൊരു കഥ.
ഇക്കാലത്തും കുൽധാരയെക്കുറിച്ച് ഒട്ടേറെ കഥകളാണ് പ്രചാരത്തിലുള്ളത്.
സമീപവാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കുന്നില്ലെങ്കിലും സഞ്ചാരികളെ ആകർഷിക്കാനായി അവർ ഭീതിപ്പെടുത്തുന്ന കഥകൾ തകൃതിയായി പ്രചരിപ്പിച്ചുവരുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടം 2010ലാണ് രാജസ്ഥാൻ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്.
2010ന്റെ തുടക്കത്തിൽ ഡൽഹിയിലെ പാരാ നോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയച്ചു. എന്നാൽ രാത്രിയിൽ ചില അസാധാരണ അനുഭവങ്ങൾ അവർക്കുണ്ടായതായി സംഘത്തിന് നേതൃത്വം നൽകിയ ഗൗരവ് തിവാരി പറയുന്നു.
ചലിക്കുന്ന നിഴലുകളും അജ്ഞാത ശബ്ദങ്ങളും മറ്റും അനുഭവപ്പെട്ടതായി അദ്ദേഹം പറയുന്നു. കഥ ഇങ്ങനെയെങ്കിലും നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കുൽധാരയിലെ പ്രേതകഥകളെ അടിസ്ഥാനമാക്കി 2010ൽ ‘കാലോ ദി ഡെസേർട്ട് വിച്ച്’ എന്നൊരു സിനിമ ഇറങ്ങിയിരുന്നു.
അജിത് ജി. നായർ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
Latest News
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു
കരമന കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍
എം.കെ.രാഘവനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല, തനിക്കെതിരായ നടപടി ഗൂഢാലോചന: കെ.വി.സുബ്രഹ്മണ്യന്
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നരകോടി രൂപയുടെ സ്വർണം പിടികൂടി
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിഞ്ഞിരുന്നില്ല: ഗവര്‍ണര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top