Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദാവൂദി ബോറകളുടെ ഹവേലികൾ
പരശുരാമൻ തന്റെ മാതാവിനായി അന്ത്യകർമങ്ങൾ അനുഷ്ഠിച്ചത് സരസ്വതീതീരത്തുള്ള സിദ്ധ്പുരിലായിരുന്നുവെന്നാണ് സങ്കൽപ്പം. ഇക്കാരണത്താൽ ഹൈന്ദവ വിശ്വാസികൾ ഈ സ്ഥലത്തെ പുണ്യഭൂമിയായി കണക്കാക്കുന്നു. പൂർവികർക്ക് ബലിയർപ്പിക്കാനായി ഏറെപ്പേർ ഇവിടെയെത്തുന്നുണ്ട്. അതിനാൽ ഇവിടം പടിഞ്ഞാറിന്റെ കാശിയെന്നും അറിയപ്പെടുന്നു.
വടക്കൻ ഗുജറാത്തിലെ പത്താൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിദ്ധ്പുരിന് പറയാനുള്ളത് മനോഹരങ്ങളായ മന്ദിരങ്ങളെ അവശേഷിപ്പിച്ചശേഷം വിസ്മൃതിയിലാണ്ടുപോയ ഒരു പട്ടണത്തിന്റെ കഥയാണ്. ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രാധാന്യമുള്ള ഇടമാണ് സിദ്ധ്പുർ.
വില്ലാളിവീരനായ പരശുരാമൻ തന്റെ മാതാവിനായി അന്ത്യകർമങ്ങൾ അനുഷ്ഠിച്ചത് സരസ്വതീതീരത്തുള്ള സിദ്ധ്പുരിലായിരുന്നുവെന്നാണ് സങ്കൽപ്പം. ഇക്കാരണത്താൽ ഹൈന്ദവ വിശ്വാസികൾ ഈ സ്ഥലത്തെ പുണ്യഭൂമിയായി കണക്കാക്കുന്നു. മാതൃപരന്പരയിൽപ്പെട്ട പൂർവികർക്ക് ബലിയർപ്പിക്കാനായി ഏറെപ്പേർ ഇവിടെയെത്തുന്നുണ്ട്. അതിനാൽ ഇവിടം പടിഞ്ഞാറിന്റെ കാശിയെന്നും അറിയപ്പെടുന്നു.
സോളങ്കി രാജവംശഭരണകാലത്താണ് സിദ്ധ്പുരിന്റെ പ്രൗഢമായ ചരിത്രം ആരംഭിക്കുന്നത്. ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രമായിരുന്നു രുദ്രമഹാലയ ക്ഷേത്രം.
എ.ഡി. 943ൽ സോളങ്കി രാജവംശ സ്ഥാപകനായ മൂൽരാജ് തുടക്കമിട്ട ക്ഷേത്രനിർമാണം 1140ൽ പ്രതാപശാലിയായ സിദ്ധ്രാജ് ജയ്സിംഗ് രാജാവാണ് പൂർത്തീകരിച്ചത്. പ്രദേശത്തിന്റെ പേര് സിദ്ധ്പുർ എന്നാക്കിയ ജയ്സിംഗ് ഇവിടം രാജ്യ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
1298-99 കാലഘട്ടത്തിൽ അലാവുദിൻ ഖിൽജിയുടെ സൈന്യാധിപരായിരുന്ന ഉലൂഘ് ഖാന്റെയും നുസ്രത്ത് ഖാന്റെയും നേതൃത്വത്തിലെത്തിയ സൈന്യം രുദ്ര മഹാലയ ക്ഷേത്രം തകർത്തു കളഞ്ഞു. പിന്നീട് മുഗൾഭരണകാലം എത്തിയതോടെ ക്ഷേത്രം അവശിഷ്ടങ്ങൾ മാത്രമായി.
പിന്നീടുള്ള ഏതാനും നൂറ്റാണ്ടുകൾ പ്രദേശം നിദ്രയിലായിരുന്നു. സിദ്ധ്പുർ പിന്നീട് ഉണരുന്നത് പത്തൊൻപതാം നൂറ്റാണ്ടോടുകൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് യമനിൽനിന്ന് ഗുജറാത്തിലെത്തിയ ദാവൂദി ബോറകളാണ് പ്രദേശത്തിന് ഉണർത്തുപാട്ടായത്.
മുസ്ലീം ഷിയ വിഭാഗത്തിൽപ്പെട്ട ദാവൂദി ബോറകൾ അവർക്ക് താമസിക്കാനായി പണികഴിപ്പിച്ച മന്ദിരങ്ങളുടെ പേരിലാണ് പ്രദേശം ഇന്നറിയപ്പെടുന്നതെന്നറിയുന്പോൾ ഇവരുടെ പ്രസക്തി മനസിലാക്കാം.
1820കൾ മുതൽ 1930കൾ വരെ ഇവിടെ വസിച്ചിരുന്ന ദാവൂദികൾ പണിതുയർത്തിയത് ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാവാത്തവിധം നിർമാണശൈലിയിൽ പുതുമയേറിയ മന്ദിരങ്ങളായിരുന്നു.
സിദ്ധ്പുരിനെ പ്രശസ്തമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതും യൂറോപ്യൻ മാതൃകയിൽ നിർമിതമായ മന്ദിരങ്ങളാണ്.
വലിയ വ്യാപാരികളായിരുന്ന ദാവൂദികൾ പണികഴിപ്പിച്ച മന്ദിരങ്ങളെല്ലാം വർണശബളങ്ങളായിരുന്നു. വേഷവിധാനങ്ങളിലും അവർ മറ്റു മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വേറിട്ടുനിന്നു. കറുത്ത ബുർഖയ്ക്കു പകരം വിവിധ നിറങ്ങളിലുള്ള ബുർഖകൾ അണിഞ്ഞിരുന്ന ദാവൂദി സ്ത്രീകൾ ജീവിത വൈവിധ്യത്തിന് ഉത്തമ ഉദാഹരണമാണ്.
വിക്ടോറിയൻ ശൈലിയുടെ മാതൃകയായാണ് ഈ നിർമിതികൾ അറിയപ്പെടുന്നതെങ്കിലും, യൂറോപ്യൻ, ഇസ്ലാമിക്, ഇന്ത്യൻ ശൈലികളുടെ സ്വാധീനവും ഇതിൽ കാണാനാകും. ഹവേലികൾ എന്നറിയപ്പെടുന്ന ഈ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന തെരുവുകൾ ഇപ്പോൾ വിജനമാണ്. മനോഹരമായ അകത്തളങ്ങളുള്ള മന്ദിരങ്ങളുടെ പുറംഭാഗവും മുറ്റവും ഒരു കാലത്ത് സൗന്ദര്യം ജ്വലിപ്പിച്ചിരുന്നു.
പ്രധാനമായും തടികൊണ്ട് നിർമിക്കപ്പെട്ട ഈ മന്ദിരങ്ങൾക്കെല്ലാം ചെറിയ നടുമുറ്റമുണ്ട്. ഉൾവശത്ത് ചൂട് നിലനിർത്താനും വായുസഞ്ചാരം സുഗമമാക്കാനും സഹായിച്ചിരുന്നത് ഈ നടുമുറ്റമാണ്.
വോറാവാദ് എന്നാണ് ഈ മന്ദിരങ്ങൾ സ്ഥിതിചെയ്യുന്ന തെരുവ് അറിയപ്പെടുന്നത്. കാഴ്ചയിൽ ഏറെക്കുറെ ഒരുപോലിരിക്കുന്ന മന്ദിരങ്ങൾ പ്രഭാതസൂര്യനിൽനിന്ന് തെരുവിനെ സംരക്ഷിക്കുന്ന മതിലുകൾ പോലെയാണ് കാണപ്പെടുന്നത്.
ഒരു നൂറ്റാണ്ടിനുമേൽ പാരന്പര്യം അവകാശപ്പെടാനുള്ള മന്ദിരങ്ങളുടെ ഇളംനിറമാർന്ന ഭിത്തികളിൽ സൂര്യപ്രകാശം പതിക്കുന്പോഴുണ്ടാകുന്ന വർണവൈവിധ്യം ഏറെ വശ്യമാണ്. ഗുജറാത്തിൽനിന്നു വ്യത്യസ്തമായി ഒരു പേർഷ്യൻ രാജ്യത്തെ തെരുവിലൂടെ നടക്കുന്ന ഒരനുഭവമായിരിക്കും സഞ്ചാരികൾക്കു ലഭിക്കുക.
തിളങ്ങുന്ന മേൽക്കൂരകളും അലംകൃതമായ വാതിലുകളും ജനാലകളുമെല്ലാം ആരെയും ആകർഷിക്കുന്നതാണ്. തെരുവുകളുടെ രൂപകൽപ്പനതന്നെ പഴയ യൂറോപ്യൻ നഗരങ്ങളെ അനുസ്മരിപ്പിക്കുംവിധമാണ്.
പ്രൗഢഗംഭീരമാണെന്നിരിക്കെയും മരുഭൂവിനു സമാനമായ ഒരു ശൂന്യതാബോധം പ്രദേശത്തെ ചൂഴ്ന്നുനിൽക്കുന്നതായി അനുഭവപ്പെടും. അപൂർവമായ ജനസാന്നിധ്യമാണ് ഇതിനു കാരണം. ഇതു തന്നെയാണ് സിദ്ധ്പുരിനെ ഒരു പ്രേതനഗരമാക്കുന്നത്.
അതിശയകരമായ മനോഹര നിർമിതികൾ നിറഞ്ഞ, ചരിത്രപ്രാധാന്യമുള്ള ഈ പട്ടണം എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ടു എന്ന ചോദ്യം സഞ്ചാരികളുടെ മനസിൽ അവശേഷിക്കും.
ഈ ചോദ്യത്തിന് ഉത്തരമായി ചേർത്തു വയ്ക്കാവുന്ന പ്രധാനകാര്യം ദാവൂദി ബോറകളുടെ നാടോടി സ്വഭാവമാണ്. കച്ചവടം വികസിപ്പിക്കുന്നതിനായി അവർ സിദ്ധ്പുരിന് പുറത്തേക്കു പലായനം ചെയ്തതായാണ് ചരിത്രം പറയുന്നത്. വൻ നഗരങ്ങളായ മുംബൈയിലേക്കും അഹമ്മദാബാദിലേക്കും മാത്രമല്ല യൂറോപ്പിലേക്കും കിഴക്കൻ ആഫ്രിക്കയിലേക്കുംവരെ അവരുടെ കുടിയേറ്റം നീണ്ടു.
അതോടെ ഈ പ്രൗഢോജ്ജ്വല മന്ദിരങ്ങൾ ഉപേക്ഷിക്കപ്പെടുകയായിരുന്നു. കച്ചവടത്തിലൂടെ സന്പന്നരായിത്തീർന്ന ദാവൂദിബോറകളുടെ പിൻതലമുറക്കാർ തങ്ങളുടെ പൂർവികർ താമസിച്ചിരുന്ന സിദ്ധ്പുർ പിൽക്കാലത്ത് സന്ദർശിക്കുകയും ഹവേലികളിൽ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിട്ടുണ്ട്.
പിങ്കും നീലയും ഇളംമഞ്ഞയും ഇളംപച്ചയുമാർന്ന വർണങ്ങളിൽ തിളങ്ങിനിൽക്കുന്ന അതിമനോഹര മന്ദിരങ്ങൾ സന്ദർശകരുടെ മനസിൽ മനോഹരമായ ഭൂതകാലത്തിന്റെ സ്മരണകളാണ് പ്രതിഫലിപ്പിക്കുക.
അജിത് ജി. നായർ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്
പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി
Latest News
സ്വവർഗരതിയെ എതിർത്തു; പിതാവിനെ കൊന്ന് കത്തിച്ച മകനും സുഹൃത്തും പിടിയിൽ
മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്
പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top