Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാലത്തിന്റെ കാടു കയറിപ്പോയ കാടിന്റെ മക്കൾ
വാലാട്ടി സിനിമ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ആസ്വാദകരെ വിസ്മയിപ്പിച്ച ഒരു സിനിമയെക്കുറിച്ച്...
വാലാട്ടി സിനിമ കണ്ടിറങ്ങുന്പോൾ മനസിൽ തെളിഞ്ഞത് വർഷങ്ങൾക്കു മുൻപു കണ്ട കാടിന്റെ മക്കൾ എന്ന സിനിമയായിരുന്നു. 1986ലാണ് കാടിന്റെ മക്കൾ റിലീസ് ചെയ്യുന്നത്. അക്കാലത്ത് അഞ്ച് ഭാഷകളിൽ ഈ ചിത്രം ഡബ്ബ് ചെയ്തിരുന്നു.
എം.ടി.വാസുദേവൻനായരുടെ നവതിവേളയിൽ ഓർമിക്കപ്പെടേണ്ട സിനിമയാണ് കാടിന്റെ മക്കൾ. കാരണം ഈ സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് എം.ടിയായിരുന്നു. ഗാന്ധിമതി ബാലൻ സാന്പത്തികമായി വലിയ പ്രതിസന്ധിയിൽ നിൽക്കുന്പോഴാണ് അദ്ദേഹം ഈ സിനിമയെടുക്കുന്നത്. രമേശ് നായിഡുവിന്റെ കഥയാണ് പി.എസ്. പ്രകാശ് മൃഗങ്ങൾ സംസാരിക്കുന്ന സിനിമയായി സംവിധാനം ചെയ്തത്.
അഞ്ചു വർഷത്തെ ശ്രമത്തിലാണ് പ്രകാശ് തന്റെ സ്വപ്നസിനിമ സാക്ഷാത്കരിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രകാശ് തന്നെയായിരുന്നു.
മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും അഭിനയിപ്പിക്കുന്നതിനുമൊക്കെ ഏറെ പാടുപെട്ടിരുന്നു അണിയറപ്രവർത്തകർ.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. അതാത് ഭാഷകളിലെ മികച്ച എഴുത്തുകാർക്ക് കഥയുടെ ഉള്ളടക്കം പറഞ്ഞുകൊടുത്ത് ഡയലോഗുകൾ എഴുതിക്കാനായിരുന്നു തീരുമാനം.
സംഭാഷണങ്ങൾ എംടിയെക്കൊണ്ട് എഴുതിപ്പിക്കാനായിരുന്നു ഗാന്ധിമതി ബാലന്റെ താല്പര്യം. മൃഗങ്ങൾക്കുവേണ്ടി സംഭാഷണമെഴുതണമെന്ന് ബാലൻ പറഞ്ഞപ്പോൾ എംടി പറ്റില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ ചിത്രം കണ്ട് കഥയുടെ ആശയം കേട്ടപ്പോൾ എംടി സമ്മതം മൂളി. സാധാരണ സിനിമകൾക്ക് എഴുതുന്ന രീതിയിൽ തന്നെ സംഭാഷണങ്ങൾ എഴുതി. അങ്ങനെ എംടിയുടെ ഡയലോഗുകൾ ഡബ്ബ് ചെയ്ത് ചിത്രം കാടിന്റെ മക്കൾ റിലീസ് ചെയ്തു.
ആദ്യം ചിത്രത്തിന് കളക്ഷൻ കുറവായിരുന്നെങ്കിലും വൈകാതെ ചിത്രം ക്ലിക്കാകാൻ തുടങ്ങി. കുട്ടികൾക്കും ഏറെ രസം പകർന്നു ചിത്രം. സർക്കാർ വിനോദ നികുതിയും ഒഴിവാക്കിക്കൊടുത്തു. അക്കാലത്ത് സാന്പത്തിക ബാധ്യതയിലായിരുന്ന ഗാന്ധിമതി ബാലന്റെ എല്ലാ കടങ്ങളും തീർക്കാൻ ഈ സിനിമയ്ക്കായെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്.
മനുഷ്യൻ കാട്ടിലെ മൃഗങ്ങളോടു കാണിക്കുന്ന ക്രൂരതകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ശങ്കർ, ഗൗരി എന്ന രണ്ടു കുരങ്ങൻമാരെ കെണിവച്ചുപിടിച്ച് കുറവൻ അഭ്യാസങ്ങൾ പരിശീലിപ്പിക്കുന്നു. ക്രൂരമായ ശിക്ഷകളിലൂടെയാണ് പരിശീലനം. ഇവയെക്കൊണ്ട് ആൾക്കൂട്ടത്തിനിടയിൽ അഭ്യാസങ്ങൾ കാണിക്കുന്നു. എന്നാൽ കുറവൻ ഇവയ്ക്ക് ഭക്ഷണമൊന്നും കൊടുക്കില്ല. കുറവന്റെ വീട്ടിലെ പെണ്‍കുട്ടി അയാളറിയാതെ ഭക്ഷണം കൊടുക്കുന്നത് അയാൾ അറിയുന്പോൾ പെണ്‍കുട്ടിയെയും കുരങ്ങൻമാരേയും മർദ്ദിക്കുന്നുണ്ട്.
ഒരുദിവസം കുറവൻ എറിയുന്ന സിഗരറ്റ് കുറ്റി ശങ്കറിനെ കെട്ടിയ കയറിൽ വന്നുവീണ് കയർ മുറിഞ്ഞ് രക്ഷപ്പെടുന്നതോടെ കഥ മറ്റൊരു ട്രാക്കിലേക്ക് മാറുന്നു. ഗൗരിയെ കൂടി രക്ഷിക്കാൻ ശങ്കർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ ഓടിപ്പോകുന്നു. എന്നാൽ പ്രിയസഖിയെ രക്ഷിക്കാതെ തനിക്കുമാത്രം സ്വാതന്ത്ര്യം കിട്ടിയിട്ടെന്തു കാര്യമെന്ന് ശങ്കർ ചിന്തിക്കുന്നു. അതോടെ കഥ കൂടുതൽ ആവേശകരമാകുന്നു.
അതിനിടെ ശങ്കർ കണ്ടുമുട്ടുന്ന സുന്ദരി എന്ന ആനയും മൂർഖൻ പാന്പുമൊക്കെ മനുഷ്യരെപ്പോലെ സംസാരിക്കും.
ഒരു ക്ഷേത്രത്തിലെ ആനയാണ് സുന്ദരി. കാട്ടിൽവച്ച് ശങ്കറിന് അവളെ അറിയാം. സുന്ദരി എങ്ങനെ നാട്ടിലെത്തിയെന്ന് ശങ്കർ ചോദിക്കുന്പോൾ സുന്ദരി അവളുടെ കഥ പറയുന്നു.
കാട്ടിൽ അച്ഛനമ്മമാർക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചുവളർന്നതും മനുഷ്യർ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചുകൊണ്ടുപോയി നാട്ടാനയാക്കുന്നതും ക്രൂരപീഡനങ്ങൾ ഏൽക്കേണ്ടിവന്നതും തടിപിടിക്കാൻ കഷ്ടപ്പെട്ടതും ഒടുവിൽ നടയ്ക്ക് ഇരുത്തിയതുമെല്ലാം വിശദീകരിക്കുന്പോൾ പ്രേക്ഷകരുടെ ഹൃദയത്തിൽ തട്ടുന്നതാണ് എംടിയുടെ ഡയലോഗ് മാജിക്.
സുന്ദരി ചെരിയുന്പോൾ ശങ്കറിന് സഹിക്കാനാവുന്നില്ല.
പിന്നീട് ശങ്കർ കാണുന്ന മൂർഖൻ പാന്പും കദനകഥ പറയുന്നുണ്ട്.
വിഷപ്പാന്പല്ലേ നിനക്ക് പാന്പാട്ടിയെ കൊത്താമായിരുന്നില്ലേ എന്ന് ശങ്കർ ചോദിക്കുന്പോൾ തന്റെ വിഷപ്പല്ല് പാന്പാട്ടി പറിച്ചെടുക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഹൃദയസ്പർശിയായ സീനാണ്.നാഗപ്പൻ എന്ന പാന്പിനെ ശങ്കർ കൂടുതുറന്ന് സ്വതന്ത്രമാക്കി രക്ഷിച്ചു വിടുന്നു.
ശങ്കർ ഗൗരിയെ രക്ഷിക്കാൻ വീണ്ടും കുറവന്റെ അടുത്തെത്തുന്പോൾ അവർ ലോറിയിൽ വേറെയെവിടേക്കോ പോകുന്ന കാഴ്ചയാണ് കാണുന്നത്. ലോറിക്കു പിന്നാലെ ശങ്കർ ഓടുന്ന രംഗം വളരെ മനോഹരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഗൗരിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് ഓടിക്കയറുന്നതിനിടെ ഗൗരി ചതുപ്പുനിലത്തിൽ വീണുപോകുന്നു. ചെളിയിൽ താണുതാണു പോകുന്ന ഗൗരിയെ രക്ഷിക്കാൻ ശങ്കറിനാകുന്നില്ല. പകച്ചു നിൽക്കുന്പോൾ തൊട്ടടുത്ത മാളത്തിൽനിന്നു പുറത്തുവരുന്ന നാഗപ്പൻ മറ്റു സർപ്പങ്ങളെ വിളിച്ചുവരുത്തുകയും അവർ ഇഴപിരിഞ്ഞു കയർ പോലെയാവുകയും ആ പാന്പുകയറിൽ പിടിച്ച് ഗൗരി രക്ഷപ്പെടുകയുമാണ്.
രക്ഷപ്പെടുത്തിയ പാന്പുകൾക്ക് നന്ദി പറഞ്ഞ് ശങ്കറും ഗൗരിയും കാടിനകത്തേക്ക് ഓടിപ്പോകുന്നതാണ് അവസാന ഭാഗം. ബന്ധനങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര. മനുഷ്യർ ധരിപ്പിച്ചുകൊടുത്ത ഉടുപ്പുകൾ ശങ്കറും ഗൗരിയും കാട്ടിനകത്തേക്ക് കയറും മുൻപ് കീറിയെറിയുന്നുണ്ട്. ഇതിൽ മനുഷ്യരുടെ ദുർഗന്ധമുണ്ടെന്നാണ് അപ്പോഴുള്ള ഡയലോഗ്.
കാടിന്റെ മക്കൾ ഇക്കാലത്തെ കുട്ടികൾക്കു കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല. കാരണം ഇതിന്റെ മലയാളം പ്രിന്റ് ഒരിടത്തും ലഭ്യമുള്ളതായി അറിവില്ല. കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടിയിരുന്നു.
വാലാട്ടിയിലെ ടോമിയുടേയും അമലുവിന്റെയും മുൻഗാമികളാണ് ശങ്കറും ഗൗരിയും. ഇന്ത്യൻ സിനിമയിലെ അത്ഭുതം എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസ് ചെയ്തത്.
ഋഷി
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
Latest News
മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് : വി.ഡി.സതീശൻ
കേജരിവാളിന് മറുപടിയുമായി അമിത് ഷാ; 75 വയസായാലും മോദി തുടരും
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
ഡോ.ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top