Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്നേഹപൂർവം നടത്തിയ അഭ്യർഥന മാനിച്ച് അദ്ദേഹം തന്ന ’ക്ലൂ’ (ആശയസൂചന) മനസിൽ വച്ച് ആഴ്ചകൾക്കുശേഷം ഞാൻ ഒരു നാടകത്തിന് രൂപം കൊടുത്തു. അതിന്റെ പേരാണ് ’ജ്വലനം’.
അവാർഡ് ജ്വലനം
അഭിമാനത്തോടും ഏറെ സന്തോഷത്തോടുംകൂടി അറിയിക്കട്ടെ. ഈ കലാസൃഷ്ടിക്ക് ഏറ്റവും നല്ല നാടകത്തിനുള്ള 1977ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അന്നത്തെ അക്കാദമി സെക്രട്ടറി പവനനാണ് ഫോണിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചത്. വൈകിയാണെങ്കിലും അക്കാദമിയുടെ ഈ അവാർഡ് എനിക്കു ലഭിക്കുന്നതു ഞാൻ നാടകരചന തുടങ്ങിയിട്ട് 22-ാം വർഷമാണ്.
എന്നാൽ, ഇത് എനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡല്ല. 1956-ലാണ് എന്റെ നാടകം ’മാനം തെളിഞ്ഞു’ പ്രസിദ്ധീകരിച്ചത്. അതുകഴിഞ്ഞു പതിനാറു വർഷമായപ്പോൾ, 1972ൽ എനിക്കൊരു അവാർഡ് ലഭിച്ചു. ’സാഹിത്യതാരം’ അവാർഡ്. നാടകത്തിന്റെ പേരിൽ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന അവാഡ്. ’മണൽക്കാട്’ എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട നാടകത്തെ പുരസ്കരിച്ച് കേരള റൈറ്റേഴ്സ് ഫെലോഷിപ്പാണ് അതെനിക്കു സമ്മാനിച്ചത്. സ്വർണം കൊണ്ടുള്ള കീർത്തിചക്രയും പ്രശസ്തിപത്രവും.
കോട്ടയത്ത് 1972 മേയ് 27ന് പൊതുസമ്മേളനത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോർജ് ജേക്കബ് ’സാഹിത്യതാരം’ സുവർണമുദ്ര എന്റെ കഴുത്തിലണിയിച്ചു. പ്രഫ.ഡോ.കെ.എം. തരകൻ അനുമോദന പ്രസംഗം നടത്തി.
അന്നത്തെ പ്രശസ്തിപത്രത്തിൽനിന്നു ചില വരികൾ: സി.എൽ. ജോസ് "മാനം തെളിഞ്ഞു' എന്ന തന്റെ പ്രഥമ നാടകത്തിലൂടെ മനുഷ്യനന്മയുടെ വക്താവായി അരങ്ങത്തു കാൽകുത്തിയ നാൾ മുതൽ ചിരിയും കരച്ചിലും ധർമരോഷ പ്രകടനങ്ങളും സ്നേഹത്തിലധിഷ്ഠിതമായ പുതിയ ജീവിതത്തിന്റെ മണിനാദവും കൊണ്ട് ആസ്വാദകഹൃദയങ്ങളിൽ അലയിളക്കം സൃഷ്ടിച്ചു.
മൂല്യത്തകർച്ചയുടെയും വിഫലതാബോധത്തിന്റെയും വിഷാദ ഗദ്ഗതങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ നാടകത്തെ അത്യുത്തമമായ ധാർമികബോധനോപാധിയായി കണ്ടറിഞ്ഞു ബോധപൂർവം, നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സി.എൽ. ജോസിന് സ്നേഹാഭിവാദ്യങ്ങളർപ്പിക്കാൻ ഈ ഫെലോഷിപ്പിന് അത്യധികം സന്തോഷമുണ്ട്.’
ആദ്യമായി ലഭിക്കുന്ന അവാർഡ് ഞാൻ സ്വീകരിക്കുന്നതു കാണാൻ എന്റെ സഹധർമിണി ലിസിക്കും മൂന്നു മക്കൾക്കും വല്ലാത്ത ആഗ്രഹം. അവർ നിർബന്ധിച്ചപ്പോൾ ഞാൻ വഴങ്ങി. അങ്ങനെ കുടുംബസമേതമാണ് ഞങ്ങൾ കോട്ടയത്തേക്കു പോയത്.
ശങ്കരൻനായരുടെ വരവ്
നമുക്കിനി അക്കാദമി അവാർഡ് നേടിയ ’ജ്വലന’ത്തിലേക്കു തിരിച്ചു വരാം.
പോലീസ് ഉദ്യോഗസ്ഥനായ മൂത്ത മകൻ ശേഖർ, ബിരുദധാരിയും തൊഴിൽരഹിതനും ആദർശശാലിയുമായ നരേന്ദ്രൻ, മെഡിക്കൽ വിദ്യാർഥിയായ രാജു, നിഷ്കളങ്കയായ സുമ. ഇവരുടെയെല്ലാം പ്രൗഢയും കുലീനയുമായ അമ്മ ഭാരതി.
അമ്മയുടെ ജന്മദിനം ആഹ്ലാദപൂർവം ആഘോഷിക്കുന്ന സുദിനം. പരമസന്തുഷ്ടമായ കുടുംബം. ഈ രംഗത്തേക്കു ശങ്കരൻനായർ കയറിവരുന്നു. എല്ലാവരും ഷോക്കേറ്റപോലെയായി.
മേലുദ്യോഗസ്ഥനെ വെട്ടിക്കൊന്നതിനുള്ള നീണ്ട കാലത്തെ ജയിൽശിക്ഷ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ആ നിമിഷം മുതൽ കുടുംബം ഒരഗ്നിപർവതമായി മാറുന്നു.
തീവ്രവികാരങ്ങളുടെ വേലിയേറ്റവും ഹൃദയസ്പർശിയായ രംഗങ്ങളും ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളും നാടകത്തെ ഒരു പരമമുഹൂർത്തത്തിലേക്ക് എത്തിക്കുന്നു. നാടകം എഴുതിത്തീർന്നപ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നി.
അംഗീകാരങ്ങൾ
നേരത്തേ സൂചിപ്പിച്ചതുപോലെ 1977ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ഇതിനു ലഭിച്ചു.
ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എം.ഒ. ജോസഫ് നെടുങ്കുന്നത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ "എം.ഒ. ജോസഫ് സ്മാരക സാഹിത്യ അവാർഡ്' (സ്വർണമെഡൽ) ഇതേ കൃതിക്കു ലഭിച്ചു.
ഈ നാടകം കേരള യൂണിവേഴ്സിറ്റി ബിഎ, ബിഎസ്സിക്കു പാഠപുസ്തകമായി അംഗീകരിച്ചു.
ഇവയ്ക്കു പുറമെ ഈ നാടകം ആകാശവാണി തിരുവനന്തപുരം നിലയം റേഡിയോ നാടകവാരത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഡിസംബറിൽ പ്രക്ഷേപണം ചെയ്തു. പ്രേംനസീർ, അടൂർ ഭാസി, കെ.പി. ഉമ്മർ, ജയൻ, ടി.എൻ. ഗോപിനാഥൻ നായർ, ഷീല, കവിയൂർ പൊന്നമ്മ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു.
സി.എൽ. ജോസ്
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
Latest News
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
Latest News
കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top