വയനാട്ടിൽ സുരേന്ദ്രനെ ഇറക്കിയത് മോദി-ഷാ ബഹുമുഖ തന്ത്രം
വയനാട്ടിൽ സുരേന്ദ്രനെ ഇറക്കിയത് മോദി-ഷാ ബഹുമുഖ തന്ത്രം
Tuesday, March 26, 2024 3:08 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയതു നരേന്ദ്ര മോദി, അമിത് ഷാ കൂട്ടുകെട്ടിന്‍റെ തന്ത്രം.

രാഹുലിനെ കൂടുതലായി വയനാട്ടിൽ പിടിച്ചുകെട്ടാനും ബിജെപിക്കെതിരായ വിഷയങ്ങളിൽ ദേശീയ മാധ്യമശ്രദ്ധ തിരിക്കാനും സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം സഹായിക്കുമെന്നാണു മോദിയുടെ പ്രതീക്ഷ. യുപിയിലെ അമേഠിയിൽ വീണ്ടും മത്സരിക്കുന്നതിൽനിന്നു രാഹുലിനെ പിന്തിരിപ്പിക്കാൻ വയനാട്ടിൽ ശക്തമായ മത്സരം കാരണമായേക്കുമെന്നു ബിജെപി കരുതുന്നു.

രാഹുലിനെതിരേ ബിജെപി ദേശീയ നേതാക്കളിലൊരാളെ മത്സരിപ്പിക്കാൻ തുടക്കത്തിൽ ആലോചിച്ചെങ്കിലും പറ്റിയ ആളെ കിട്ടാത്തതും സുരേന്ദ്രനിലേക്ക് എത്തി. ഞായറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ബിജെപി നേതൃയോഗത്തിൽ മോദി തന്നെയാണു വയനാട്ടിലേക്ക് സുരേന്ദ്രന്‍റെ പേര് നിർദേശിച്ചതെന്നാണു സൂചന.

മോദിയുടെ പാലക്കാട് റോഡ് ഷോയിൽ സുരേന്ദ്രനുമായി സംസാരിച്ചതിനെത്തുടർന്നാണ് ഇക്കാര്യം പരിഗണിച്ചതെന്ന് പറയുന്നു. രാഹുലിനെ വയനാട്ടിൽ തളച്ചിടണമെന്ന ലക്ഷ്യത്തോടെയാണു നേരത്തെതന്നെ ബിഡിജെഎസിൽനിന്നു വയനാട് സീറ്റ് ബിജെപി ഏറ്റെടുത്തത്.

തീരെ ദുർബലരായ സ്ഥാനാർഥികളെ നിർത്തി രാഹുലിന് ഈസി വാക്കോവർ നൽകേണ്ടതില്ലെന്ന തീരുമാനവും സുരേന്ദ്രനെ പരിഗണിക്കാൻ കാരണമായി. 2019ൽ 4,41,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു രാഹുൽ ജയിച്ചത്.

മൊത്തം പോൾ ചെയ്ത വോട്ടിന്‍റെ 64.94 ശതമാനം (7,06,367 വോട്ടുകൾ) രാഹുൽ സ്വന്തമാക്കി. സിപിഐയുടെ പി.പി. സുനീറിന് 2,74,597 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു വെറും 78,816 (7.25%) വോട്ടുകളേ ലഭിച്ചുള്ളൂ.

യുഡിഎഫിനു വലിയ മേൽക്കൈയുള്ള മണ്ഡലത്തിൽ വിജയപ്രതീക്ഷ ഇല്ലെങ്കിലും ഉശിരൻ മത്സരം എന്ന തോന്നലുണ്ടാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ സാന്നിധ്യം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. ഹൈന്ദവ വോട്ടുകളോടൊപ്പം മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിൽ ബിജെപിക്കു കണ്ണുണ്ട്.


രാഹുലിനെതിരേ പോരാടാൻ തയാറായ സുരേന്ദ്രനു തെരഞ്ഞെടുപ്പിനുശേഷം മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗത്വവും ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രിസ്ഥാനവും നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കും.

ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകില്ല. ഇതേസമയം, ഇത്തവണകൂടി കേരളത്തിൽ ബിജെപിക്കു വട്ടപ്പൂജ്യമായാൽ വി. മുരളീധരനും കെ. സുരന്ദ്രേനും അടക്കമുള്ള സംസ്ഥാന നേതാക്കളെയും ആർഎസ്എസ് നേതാവ് ബി.എൽ. സന്തോഷിനെയും പിന്നിലേക്കു തള്ളണമെന്ന് എതിർവിഭാഗം വാദിക്കുന്നുണ്ട്.

വയനാട്ടിലേത് സുരേന്ദ്രന്‍റെ ഒന്പതാം മത്സരം

കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ കെ. സുരേന്ദ്രൻ (54) 2020ലാണ് ബിജെപി സംസ്ഥാന അധ്യക്ഷനായത്. ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങൾ നയിച്ചു പേരെടുത്തെങ്കിലും തെരഞ്ഞെടുപ്പുകളിൽ എന്നും തിരിച്ചടികളാണുണ്ടായത്. ശബരിമല പ്രക്ഷോഭത്തിനു പിന്നാലെ 2019ൽ പത്തനംതിട്ടയിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. 2009ലും 2014ലും കാസർഗോഡുനിന്ന് ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു.

എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തുനിന്നു വെറും 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. 2019ലെ ഉപതെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. 2011ൽ ഇവിടെ 5,828 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു തോൽവി. മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൾ റസാക്കായിരുന്നു വിജയി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വത്തിനു പുറമെ കോന്നിയിലും മത്സരിച്ചതു തിരിച്ചടിയായി. മഞ്ചേശ്വരത്ത് 745 വോട്ടുകൾക്കും കോന്നിയിൽ 29,507 വോട്ടുകൾക്കുമാണു തോറ്റത്. 2019ലെ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ചപ്പോൾ സുരേന്ദ്രന്‍റെ പരാജയം 14,313 വോട്ടുകൾക്കായിരുന്നു. നിയമസഭയിലേക്ക് അഞ്ചു തവണ മത്സരിച്ച സുരേന്ദ്രന്‍റെ ലോക്സഭയിലേക്കുള്ള നാലാമത്തെ ഭാഗ്യപരീക്ഷണമാണു വയനാട്ടിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.