ഹിമാചലിലെ മുൻ കോൺഗ്രസുകാർ ബിജെപി സ്ഥാനാർഥികൾ
ഹിമാചലിലെ മുൻ കോൺഗ്രസുകാർ  ബിജെപി സ്ഥാനാർഥികൾ
Wednesday, March 27, 2024 12:46 AM IST
സിംല: ഹിമാചൽപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന്‍റെ പേരിൽ അ‍യോഗ്യരാക്കപ്പെട്ട ആറ് മുൻ കോൺഗ്രസ് എംഎൽഎമാരും ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും.

സുധീർ ശർമ(ധരംശാല), രവി ഠാക്കൂർ(ലഹൗല് സ്പിത്തി), രജീന്ദർ റാണ(സുജാൻപുർ), ഇന്ദർ ദത്ത് ലഖൻപാൽ(ബർസാർ), ചേതന്യ ശർമ(ഗാഗ്റേത്), ദേവീന്ദർ കുമാർ ഭുട്ടോ(കുട്‌ലേഹർ) എന്നിവർക്കാണു ബിജെപി സീറ്റ് നല്കിയത്.


കഴിഞ്ഞ ശനിയാഴ്ചയാണ് ആറു പേരും ബിജെപിയിൽ ചേർന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്ത മൂന്നു സ്വതന്ത്ര എംഎൽഎമാർ നിയമസഭാംഗത്വം രാജിവച്ചു. ഇവരും ബിജെപിയിൽ ചേർന്നു.

ഇതിനിടെ, ലഹൗൽ സ്പിത്തിയിലെ ബിജെപി നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ രാം ലാൽ മാർക്കണ്ഡ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു. ഇദ്ദേഹം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.