ജനാധിപത്യത്തിന്‍റെ അന്തഃസത്ത തകർത്തുവെന്ന് കേജരിവാൾ
ജനാധിപത്യത്തിന്‍റെ അന്തഃസത്ത തകർത്തുവെന്ന് കേജരിവാൾ
Thursday, March 28, 2024 1:53 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റിലൂടെ തുലനാവസ്ഥ ഇല്ലാതാക്കിയെന്നും അതിലൂടെ ജനാധിപത്യത്തിന്‍റെ അന്തഃസത്ത ഇല്ലാതാക്കിയെന്നും വാദം. ഇഡിയുടെ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നതായിരുന്നു ഇന്നലെ കേജരിവാളിന്‍റെ അഭിഭാഷകനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വിയുടെ വാദം.

എന്നാൽ അറസ്റ്റിലായ കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ഇഡിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

കേജരിവാളിനായി നൽകിയ ജാമ്യഹർജിയുടെ പകർപ്പ് കിട്ടിയിട്ടില്ലെന്ന വാദം ഉയർത്തിയാണ് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു മുഖ്യമായും പ്രതിരോധിച്ചത്. ഞായറാഴ്ചയും ഹോളിയും പ്രമാണിച്ച് കോടതി അവധി ആയിരുന്നതിനാലാണു പകർപ്പ് നൽകാൻ വൈകിയത്. കേജരിവാളിന്‍റെ അഭിഭാഷകൻ ഉയർത്തിയ വാദമുഖങ്ങൾക്ക് മറുപടി പറയാൻ മൂന്നാഴ്ച സമയം വേണമെന്നും രാജു ആവശ്യപ്പെട്ടു.

അഭിഷേക് സിംഗ്‌വിയുടെ പ്രധാന വാദങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. ഒരു ലെവൽ പ്ലേയിംഗ് ഫീൽഡാണു ജനാധിപത്യത്തിന്‍റെ കാതൽ. സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ എന്നാണു അതിനർഥം. തുലനം ഇല്ലാതാക്കാൻ എന്തെങ്കിലും ചെയ്താൽ, അടിസ്ഥാന ഘടനയെ തടസപ്പെടുത്തുകയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കലിൽ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് ഇത്തരമൊരു അസന്തുലിതാവാസ്ഥ (ലെവൽ പ്ലേയിംഗ് ഫീൽഡ് ഇല്ലാതാക്കാൻ) വേണ്ടിയാണ്.

മുഖ്യമന്ത്രിക്കു പ്രചാരണത്തിനുപോലും കഴിയാതാക്കുകയും അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയപാർട്ടിക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയുമാണ് ചെയ്തത്. കേജരിവാളിന്‍റെ ഹർജിയിൽ മറുപടി നൽകാൻ മൂന്നാഴ്ചത്തെ സമയം വേണമെന്ന ഇഡിയുടെ അഭ്യർഥന തികച്ചും ദുരുദേശ്യപരമാണ്. ഒരു ദിവസത്തെ തടവുപോലും മൗലികാവകാശത്തിന്‍റെ പ്രശ്നമാണ്. ഇഡിക്ക് എന്തു മറുപടിയാണ് ഫയൽ ചെയ്യാൻ കഴിയുക? അറസ്റ്റിന്‍റെ കാരണങ്ങളിൽനിന്ന് ഇതു വ്യത്യസ്തമാകാൻ കഴിയില്ല.- മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി.

കേജരിവാളിനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യകത എന്തായിരുന്നു എന്നതാണ് ചോദ്യം. നിസഹകരണം എന്നത് ഇഡി ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന വാക്യങ്ങളിലൊന്നാണ്. സ്വയം കുറ്റപ്പെടുത്തലിനെതിരായ അവകാശം വിനിയോഗിക്കുന്നതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ഇഡിക്കു പറയാനാകുമോ? ഭരണഘടനയുടെ അനുച്ഛേദം 20, 21 എന്നിവയ്ക്കെതിരാണത്. കേജരിവാളിന്‍റെ മൊഴി ഇഡി രേഖപ്പെടുത്തുന്നു. ആ ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരേ ഒന്നുമില്ല. വീണ്ടും കുറച്ചു മൊഴികൾ കൂടി രേഖപ്പെടുത്തുന്നു. സഞ്ജയ് സിംഗിൽനിന്ന് ഒന്പത് മൊഴികൾ രേഖപ്പെടുത്തി. അപ്പോഴും കേരിവാളിനെതിരേ ഒന്നും ഉണ്ടായിരുന്നില്ല.


ഒരാളെ അറസ്റ്റ് ചെയ്യുന്നതാണ് അടുത്ത ഘട്ടം. അയാൾ ജയിലിൽ കഷ്‌ടപ്പെടുകയും പിന്നീട് ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്യുന്നു. ജാമ്യം കൊടുക്കുന്നതിന് എതിർപ്പില്ലെന്ന് ഇഡി കോടതിയിൽ പറയുന്നതാണ് അടുത്ത ഘട്ടം.

അദ്ദേഹത്തിന് നടുവേദനയാണെന്നാണു പറഞ്ഞ കാരണം. അത്തരത്തിൽ പുറത്തുവന്നയാൾ കേജരിവാളിനെതിരേ മൊഴി കൊടുക്കുന്നു. അതിനു പിന്നാലെ അയാളെ മാപ്പുസാക്ഷിയാക്കി കുറ്റവിമുക്തമാക്കുന്നു.

(ഡൽഹി മദ്യനയ കേസിൽ സിബിഐ ആദ്യം അദ്യം അറസ്റ്റ് ചെയ്ത ഹൈദരാബാദിലെ വ്യവസായി ശരത് ചന്ദ്ര റെഡ്ഢിക്കു ജാമ്യം നൽകിയതിനെയും പിന്നീട് മാപ്പുസാക്ഷിയാക്കി കേസിൽ കുറ്റവിമുക്തനാക്കിയതിനെയും പരാമർശിച്ചായിരുന്ന് ഈ വാദം. ബിജെപിക്ക് കോടികളുടെ ഇലക്‌ടറൽ ബോണ്ട് നൽകി മാപ്പുസാക്ഷിയായ ഈ റെഡ്ഢിയുടെ മൊഴിയാണ് കേജരിവാളിനെതിരേ ഇഡി ആയുധമാക്കിയത്.)

മദ്യനയ കേസിലെ എല്ലാ കേസുകളിലും ഇതു സംഭവിച്ചിട്ടുണ്ട്. ഭരണഘടനാ സംരക്ഷണത്തെ കാറ്റിൽ പറത്തുന്ന നടപടിയാണിത്. ഇത്തരക്കാരുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകളൊന്നുമില്ല. കൂട്ടുപ്രതികളിൽനിന്ന് മൊഴിയെടുക്കുന്നത് എളുപ്പമാണ്.

പ്രതികൾക്ക് അവരെക്കുറിച്ചു തന്നെ ആശങ്കയുണ്ട്. അതിനാൽ കൂട്ടുപ്രതികളുടെ മൊഴികൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. മാപ്പുസാക്ഷികൾ (അപ്രൂവർ) എന്നു വിളിക്കപ്പെടുന്നവരെ ട്രോജൻ കുതിരകൾ എന്നു കോടതികൾ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയ്ചന്ദ് എന്ന രാജാവിനോടും ഇത്തരം മാപ്പുസാക്ഷികളെ ചരിത്രം വിലയിരുത്തിയിട്ടുണ്ട്. -അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.