Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ശങ്കർ വണ്ടർഫുൾ
Monday, February 12, 2024 1:15 PM IST
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ, ശങ്കറും ഇന്ദ്രന്‍സും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്ന സിനിമ തിയറ്ററുകളിലെത്തുകയാണ്.
ഒപ്പം താന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം എറിക്ക് തിയറ്ററുകളിലെത്തിക്കാനുള്ള അവസാനഘട്ട ഓട്ടത്തില്കൂടിയാണ് ശങ്കര്‍. ഡബ്ബിംഗ് ജോലികളുടെ തിരക്കിലാണ് താരം. 1980 കാലഘട്ടം ശങ്കര്‍ എന്ന നടന്റെ കൈകളിലായിരുന്നു. അക്കാലത്തെ യൂത്ത് സ്റ്റാര്‍.
ഒരു തലൈ രാഗം (1980) എന്ന തമിഴ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച മലയാളിയായ ശങ്കര്‍ അതേ വര്‍ഷംതന്നെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിലും നായകനായെത്തി.
മോഹന്‍ലാല്‍ ആയിരുന്നു ഈ സിനിമയിൽ വില്ലൻ വേഷത്തിലെത്തിയത്. തമിഴിലെയും മലയാളത്തിലെയും ആദ്യചിത്രങ്ങള്‍ വന്‍ വിജയമായതോടെ താരപദവിയിലെത്തിയ ശങ്കര്‍ അന്നു മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ ഒട്ടനവധി സിനിമകളില്‍ നായകവേഷത്തില്‍ തിളങ്ങി.
പ്രിയദര്ശന് സംവിധാനം ചെയ്ത ആദ്യചിത്രം പൂച്ചക്കൊരു മൂക്കൂത്തിയിലും ശങ്കര്‍ ആയിരുന്നു നായകന്. പുതിയ താരങ്ങളുടെ വരവ് പിന്നിലേക്കു വലിച്ച ശങ്കര്‍ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. പുതിയ സിനിമാ വിശേഷങ്ങളുമായി ശങ്കര്‍ സണ്‍ഡേ ദീപികയോട്...
ഒരു വാതില്‍ കോട്ട
ഞാനും ഇന്ദ്രന്‍സും പ്രധാന വേഷത്തിലെത്തുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്. ഒരു ഹൊറര്‍ സിനിമ പോലെ തോന്നിക്കുമെങ്കിലും അങ്ങനെയല്ല.
അതിന്റെ കഥയും കാര്യങ്ങളും ഇപ്പോള്‍ പറയുന്നില്ല. ഒരു കോളജ് പ്രഫസറുടെ വേഷത്തിലാണ് ഞാനെത്തുന്നത്. ഒരു ബംഗ്ലാവില്‍ താമസിക്കുന്ന ഒരു സസ്പെന്‍സ് നല്കുന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.
സംവിധാനം ചെയ്യുന്ന എറിക്
ഞാന്‍ സംവിധാനം ചെയ്തു പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച എറിക് എന്ന എന്റെ നാലാമത്തെ സിനിമയുടെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.
അതൊരു ഹൊറര്‍ മൂവിയാണ്. ഇതില്‍ കൂടുതല്‍ പ്രാധ്യാന്യം നല്‍കിയിരിക്കുന്നത് ഗ്രാഫിക്സിനും സ്പെഷല്‍ എഫക്സിനും ഒക്കെയാണ്.
അഭിനേതാക്കളില്‍ അധികവും പുതുമുഖങ്ങളാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്തത് വൈറസ് എന്ന സിനിമയാണ്. പിന്നീടു വിനു മോഹനനെ നായകനാക്കി കോരളോത്സവം എന്ന സിനിമ ചെയ്തു. പിന്നെ മണല്‍നഗരം എന്നൊരു തമിഴ് സിനിമയാണു ചെയ്തത്.
സിനിമയിലേക്ക്
ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ സ്കൂള്‍ ഓഫ് ആക്ടിംഗിൽ പഠിച്ച ശേഷമാണ് ഞാന്‍ സിനിമയില്‍ എത്തിയത്.
രജനീകാന്ത്, ചിരഞ്ജീവി, ശ്രീനാഥ്, ശ്രീനിവാസന് തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും പിന്നീടു പ്രമുഖരായി മാറിയ അഭിനേതാക്കള്‍ പഠിച്ച സ്കൂളാണ് അത്.
ഇവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നടന്ന ഒരു ഓഡിഷനിലൂടെയാണ് ആദ്യ തമിഴ് ചിത്രം ഒരു തലൈ രാഗത്തിലേക്ക് അവസരം ലഭിച്ചത്.
നൂറോളം പേര് പങ്കെടുത്ത ഓഡിഷനിലേക്കു ഞാന്‍ ചെല്ലുമ്പോള്‍ രണ്ടു മൂന്നു പേരെ അവര്‍ സെലക്ട് ചെയ്തുവച്ചിരുന്നു. എന്നാല്‍, എന്നെ കണ്ടപ്പോള്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എന്നോട് എന്തോ താത്പര്യം തോന്നി.
ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ അനുയോജ്യനാണ് എന്നവര്‍ക്കു തോന്നിക്കാണും. അങ്ങനെയാണ് ആ സിനിമയിലെത്തുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക്
ഒരു തലൈ രാഗം വലിയ ഹിറ്റായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ അണിയറക്കാരായ നവോദയ പ്രൊഡക്ഷന്‍സിന്റെ അണിയറക്കാര്‍ ഇതിലെ നായകനെ കണ്ടെത്താന്‍ ഓഡിഷന് നടത്തിക്കൊണ്ടിരുന്ന സമയത്താണ് ഒരു തലൈ രാഗം സിനിമ കാണുന്നത്.
അങ്ങനെ എന്നെ ഇതിലേക്കു വിളിക്കുകയായിരുന്നു. കരിയറില്‍ പിന്നിലേക്ക് ഒരു റൊമാന്റിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്.
അതില്‍നിന്നു മാറിവരാനുള്ള ശ്രമം ഞാന്‍ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും ക്ലിക്കായില്ല എന്നു പറയാം.
കിഴക്കുണരും പക്ഷി എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തു നോക്കി. അതൊന്നും എനിക്കൊരു വിജയം നല്‍കിയില്ല. അങ്ങനെ കുറച്ചുനാൾ സിനിമയില്‍നിന്നു മാറിനിന്നു.
വീണ്ടും തിരിച്ചുവരാമെന്നു കരുതിയാണ് ഒരു ഇടവേളയെടുത്തത്. പക്ഷേ, ഇടവേള കുറച്ചു ഗുരുതരമായി മാറി. പിന്നീടു സൂര്യവനം, ഫയര്‍, ഭദ്ര തുടങ്ങിയ സിനിമയിലൂടെ തിരിച്ചുവന്നുവെങ്കിലും പുതിയ കാലത്തിന്റെ മാറ്റം കിട്ടാതെ വന്നതായിരിക്കാം പിന്നോട്ടടിച്ചത്.
ക്ലൈമാക്സ് മാറിയ ആ സിനിമ
എങ്ങനെ നീ മറക്കും എന്ന സിനിമയിയുടെ ക്ലൈമാക്സില്‍ നായകനായ ഞാൻ (പ്രേംകുമാര്‍) കാമുകിയായ ശോഭയെ (മേനക) ഒരുപാട് സ്നേഹിക്കുന്ന ഉറ്റ സുഹൃത്ത് ശംഭുവിന് (മോഹന്‍ലാല്‍) വിട്ടുകൊടുക്കുകയാണ്.
എന്നാല്‍ ആ ദുഃഖം സഹിക്കാനാകാതെ ഇവരുടെ കല്യാണത്തിന് ഗായകനായ പ്രേംകുമാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതായാണ് സംവിധായകന് പ്രിയദര്ശന് തീരുമാനിച്ചിരുന്നത്.
മരിച്ചാലും ഹീറോ പ്രേംകുമാര്‍ തന്നെ. അങ്ങനെതന്നെ സംഭവിക്കുമെന്നു പ്രേക്ഷകർ മുൻകൂട്ടി വിചാരിക്കും എന്നതിനാൽ അവസാന നിമിഷം ക്ലൈമാക്സില്‍ ചില ട്വിസ്റ്റ് വന്നു.
പ്രേംകുമാറും ശോഭയും പ്രണയത്തിലാണെന്നു തിരിച്ചറിയുന്ന ശംഭു വിഷം കഴിച്ച ശേഷം ശോഭയെ പ്രേംകുമാറിനു കൈമാറുന്നു.
ശംഭു മരിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു. അതോടെ അതുവരെ വില്ലൻ വേഷങ്ങളിൽ തിളങ്ങിയിരുന്ന മോഹന്‍ലാലിന്റെ ഹീറോയിസം പ്രേക്ഷകർ അംഗീകരിക്കുകയും ശങ്കര്‍ തകര്‍ച്ചയിലേക്കു പോകുകയും ചെയ്തു എന്നു പറയുന്നവര്‍ ഇന്നുമുണ്ട്. പരസ്പരം ത്യാഗം ചെയ്താണ് ഞാനും മോഹൻലാലും ആ സിനിമ ചെയ്തത്.
ഡബ്ബിംഗ് ഐഡന്റിറ്റി
ഒരു അഭിനേതാവിന്റെ ഐഡന്റിറ്റി എന്നു പറയുന്നത് അയാളുടെ ശബ്ദംതന്നെയാണ്. തുടക്ക കാലത്ത് ഒരു തലൈ രാഗം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്.
പക്ഷേ പിന്നീട് ഞാന്‍ ഒരുപാട് തിരക്കിലായിപ്പോയി. പത്തും ഇരുപതും സിനിമകള്‍ ഒരു വര്‍ഷം ചെയ്യുന്ന സാഹചര്യമുണ്ടായി. അപ്പോള്‍ എല്ലാ സിനിമകളുടെയും ഡബ്ബിംഗിനു പോകാന്‍ പറ്റാതെവന്നു.
കാരണം അന്നു സിനിമകളുടെയെല്ലാം ഡബ്ബിംഗ് നടക്കുന്നത് ചെന്നൈയിലാണ്. അതും കരിയറിൽ പിന്നാക്കം പോയതിനു കാരണമായിരിക്കാം. ഇപ്പോള്‍ ഞാന്‍ തന്നെയാണ് എന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും ശബ്ദം നൽകുന്നത്.
മോഹൻലാലിനൊപ്പം
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ നെഗറ്റീവ് വേഷത്തിൽ വന്നു. പിന്നീടു പതുക്കെ പതുക്കെ അതിൽനിന്ന് അദ്ദേഹം മാറി.
എനിക്ക് അപ്പോഴും റൊമാന്റിക് ഇമേജായിരുന്നു. കാരണം ചെയ്തതിൽ കൂടുതൽ അത്തരത്തിലുള്ള സിനിമകളായിരുന്നു. റൊമാന്റിക് ഹീറോ എന്ന പരിവേഷത്തിൽനിന്നു പുറത്തുകടക്കാൻ ചില ബുദ്ധിമുട്ടു വന്നു.
അതേസമയം മോഹന്‍ലാല്‍ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തതോടെ അദ്ദേഹത്തിന്റെ കരിയറിൽ ഉയർച്ചയുണ്ടായി.
മേനകയോടൊപ്പം
മേനകയ്ക്കൊപ്പമാണ് ഞാൻ ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്. മുപ്പതിലധികം സിനിമകളിൽ ഞങ്ങൾ ജോഡികളായി അഭിനയിച്ചു.
സിനിമയിൽ റൊമാന്റിക് ജോഡിയായി വരുന്പോൾ ഇവർ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ചിന്തിക്കും. ശരിക്കും ഞങ്ങൾ രണ്ടും നല്ല സുഹൃത്തുക്കൾ മാത്രമാണ്.
കുടുംബം
ലണ്ടനിലാണ് ഇപ്പോൾ താമസിക്കുന്നത്. സിനിമയുള്ളപ്പോൾ നാട്ടിലെത്തും. ഭാര്യ ചിത്രാലക്ഷ്മി, മകൾ ദിവ്യ. അച്ഛൻ തെക്കേവീട്ടിൽ എൻ.കെ. പണിക്കർ, അമ്മ സുലോചന പണിക്കർ. ഞാൻ ജനിച്ചതു തൃശൂരിലാണ്.
അച്ഛന് ജോലി ചെയ്തിരുന്നത് ചെന്നൈയിലായിരുന്നതിനാൽ എനിക്കു നാലു വയസുള്ളപ്പോൾ അവിടേക്കു താമസം മാറി.
പ്രദീപ് ഗോപി
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Latest News
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top