Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
Previous
Next
Karshakan
പ്രകാശമലിനീകരണം കാർഷികമേഖലയിലും
Monday, April 3, 2023 12:57 PM IST
ജീവജാലങ്ങളുടെ നിലനിൽപിനു പ്രകാശം അത്യാന്താപേക്ഷിതമാണ്. അവയുടെ ജീവിതചക്രവും ദൈനംദിന പ്രവർത്തനങ്ങളും ആരോഗ്യവുമെല്ലാം നിർണയിക്കുന്നതിൽ പ്രകാശത്തിനു സുപ്രധാന പങ്കുണ്ട്. സൂര്യപ്രകാശമില്ലാത്ത പകലുകൾ പോലെതന്നെ പ്രകാശപൂരിതമായ രാവുകളും ജീവസമൂഹത്തിൽ താളപ്പിഴകളുണ്ടാക്കും.
എന്നിരിക്കിലും പ്രകാശപൂരിതമായ രാത്രികൾ ഒരുക്കുന്നതിൽ മനുഷ്യസമൂഹം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. അതിൽത്തന്നെ ഏറ്റവും തീക്ഷ്ണതയും വ്യാപനശേഷിയുമുള്ള പ്രകാശങ്ങൾക്കാണു മുൻഗണന. നഗരവത്കരണം, വ്യവസായവത്കരണം തുടങ്ങിയവയുടെ പിൻബലത്തിൽ രാത്രി പ്രകാശങ്ങൾ അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്നു.
എന്താണു പ്രകാശ മലിനീകരണം?
പ്രകാശസ്രോതസുകൾ രണ്ടു തരത്തിലുണ്ട്. പ്രകൃതിദത്തവും കൃത്രിമവും. പ്രധാനപ്പെട്ട പ്രകൃതിദത്ത പ്രകാശസ്രോതസാണ് സൂര്യൻ. പ്രകൃതിദത്ത പ്രകാശം സാധാരണഗതിയിൽ ജൈവമണ്ഡലത്തിനു ഹാനികരമല്ല. എന്നാൽ, സ്വാഭാവിക പ്രകാശം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും അവസരങ്ങളിലും കൃത്രിമ പ്രകാശസ്രോതസുകളെ ആശ്രയിക്കുകയല്ലാതെ തരമില്ല.
ഇങ്ങനെയുള്ള കൃത്രിമപ്രകാശങ്ങളാണ് കാലക്രമേണ പ്രകാശ മലിനീകരണത്തിനു വഴിവയ്ക്കുന്നത്. അനാവശ്യസ്ഥലങ്ങളിലെ അമിത അളവിലുള്ള പ്രകാശത്തിന്റെ സാന്നിധ്യമാണു പ്രകാശമലിനീകരണം. ഇതു പരിസ്ഥിതി മലിനീകരണങ്ങളുടെ പട്ടികയിലേക്കു പുതുതായി ചേർക്കപ്പെട്ട പേരാണ്.
നഗ്നനേത്രങ്ങൾകൊണ്ടുപോലും കാണാൻ സാധിച്ചിരുന്ന നക്ഷത്രങ്ങളുടെ നിരീക്ഷണം തടസപ്പെടുത്തിക്കൊണ്ട് ദൃശ്യമായിരുന്ന ആകാശവെളിച്ചത്തെക്കുറിച്ചുള്ള പഠനങ്ങളിലാണു പ്രകാശമലീനീകരണത്തെ ആദ്യമായി തിരിച്ചറിയുന്നത്. ആദ്യകാലങ്ങളിൽ ജ്യോതിശാസ്ത്രജ്ഞർക്കും വാനനിരീക്ഷകർക്കും മാത്രം ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിഭാസം ഇന്നു ജൈവലോകത്തിനു മുഴുവൻ വെല്ലുവിളി ഉയർത്തുന്ന ആഗോള പ്രശ്നമായി മാറിക്കഴിഞ്ഞു.
എന്നാൽ നമ്മുടെ സമൂഹം ഈ പ്രതിസന്ധിയെക്കുറിച്ച് ഒട്ടും ബോധവാ·ാരല്ല എന്നതാണ് വാസ്തവം. വാഹനമോടിക്കുന്നവരുടേയും കാൽനടയാത്രികരുടേയും കാഴ്ചയെ തടസപ്പെടുത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശങ്ങൾ പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. ചില അവസരങ്ങളിൽ പ്രകോപനപരമായ സാഹചര്യങ്ങളോ സംഭ്രമാവസ്ഥയോ സൃഷ്ടിച്ചെടുക്കാൻ അതിതീവ്ര കൃത്രിമപ്രകാശങ്ങൾക്ക് സാധിക്കും. അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാൻ പോലും കഴിയുന്ന മാരകമായ കൃത്രിമപ്രകാശങ്ങൾ പോലും നിലവിലുണ്ട്.
ഭൂമിയിൽ പല ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് പ്രകാശമലിനീകരണത്തിനും സുപ്രധാന പങ്കുണ്ട്.
ദേശാടന പക്ഷികളുടെയും മത്സ്യങ്ങളുടെയും ശലഭങ്ങളുടേയുമൊക്കെ സഞ്ചാരദിശ തെറ്റുന്നതിനു കൃത്രിമ പ്രകാശം പലപ്പോഴും കാരണമാവാറുണ്ട്. ജലജീവികളുടെയും മറ്റു ജന്തുജാലങ്ങളുടെയും സ്വൈര്യവിഹാരത്തേയും പ്രത്യുത്പാദനത്തെയും രാത്രിയിലെ അനാവശ്യ വെളിച്ചങ്ങൾ സ്വാധീനിക്കുന്നുമുണ്ട്.
ജലാശയങ്ങളിൽ ആൽഗകളുടെയും മറ്റു ഉപരിപ്ലവ സസ്യങ്ങളുടെയും വളർച്ചയെ ത്വരിതപ്പെടുത്താനും ജലന്തർഭാഗത്തുള്ള ജീവജാലങ്ങളുടെ വളർച്ചയെ തടസപ്പെടുത്താനും രാത്രിയിലെ അനിയന്ത്രിതപ്രകാശത്തിന് കഴിയും.
ഒരു ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളെ നിയന്ത്രിക്കുന്ന ഘടകമാണു പ്രകാശം. ചില സസ്യങ്ങൾ ഹ്രസ്വമായ പകലും ദീർഘമായ രാത്രിയും ഇഷ്ടപ്പെടുന്നു. പ്രകാശത്തോടു പ്രതികരിക്കാത്ത സസ്യങ്ങളുമുണ്ട്. പ്രകാശത്തിലെ ഏറ്റക്കുറച്ചിലുകൾ സസ്യങ്ങളിൽ ബാഹ്യവും അന്തരികവുമായ പല പ്രതികരണങ്ങളും സൃഷ്ടിക്കാറുണ്ട്.
ഇത്തരം പ്രതികരണങ്ങൾ ഏകവർഷികളായ സസ്യങ്ങളിൽ പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നു. ബഹുവർഷികളായ സസ്യങ്ങളിലും വൃക്ഷങ്ങളിലുമെല്ലാം പ്രകാശത്തിന്റെ സ്വാധീനം ദൃശ്യമാകുന്നതിനു കാലതാമസം ഉണ്ടെങ്കിലും അവയുടെ ജീവഘടികാരത്തിൽ അവ താളപ്പിഴകൾ സൃഷ്ടിക്കും.
അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ നാടുകളിലെ നഗരവത്കരിക്കപ്പെട്ട മേഖലകളിൽ നടത്തിയ ദീർഘകാലപഠനങ്ങൾ തെളിയിക്കുന്നത് പ്രകാശമലിനീകരണം മൂലം ചെടികൾ വസന്തകാലം വന്നെന്നു തെറ്റിദ്ധരിക്കപ്പെടുകയും, വളരെ പെട്ടെന്നു തളിരിടുകയും പുഷ്പിക്കുകയും ജീവിതചക്രം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
ഇത് പലപ്പോഴും സസ്യങ്ങളിൽ തുടങ്ങി ഇലതീനിപ്പുഴുക്കളിലൂടെയും ചെറുപ്രാണികളിലൂടെയും കടന്നു പോകുന്ന വിവിധ ആഹാരശൃംഖലകളിലെ ഓരോ കണ്ണിയെയും ബാധിക്കും. രാത്രിയിലെ അനിയന്ത്രിതമായ പ്രകാശം രാത്രിയിൽ സഞ്ചരിക്കുന്ന പ്രാണികളെയും നിശാശലഭങ്ങളെയും ബാധിക്കും. പ്രകാശത്തിന്റെ ആകർഷണത്താൽ അവ വഴിവിളക്കുകൾക്കു ചുറ്റും പറക്കുകയും ചത്തൊടുങ്ങുകയോ നിഷ്ക്രിയരായിത്തീരുകയോ ചെയ്യും. അമിതമായ പ്രകാശം ചില കാർഷിക വിളകളിൽ കായികവളർച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും വിളവിനെ സാരമായി ബാധിക്കും.
നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഉപോത്പന്നമായാണു പ്രകാശമലിനീകരണമെങ്കിലും കാർഷികമേഖലയിലേക്കുള്ള അതിന്റെ കടന്നു കയറ്റം കൃഷിശാസ്ത്രജ്ഞർ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. നെല്ല് ഒരു ഹ്രസ്വദിന സസ്യമാണ്. അതായത്, ഓരോ ദിനവും ലഭ്യമാകേണ്ട ശരാശരി അനുകൂല പ്രകാശം 8 മുതൽ 10 മണിക്കൂറുകൾ വരെ മാത്രമാണ്.
12 മണിക്കൂറിലധികം ഇരുട്ട് ഇഷ്ടപ്പെടുന്ന നെല്ലുപോലുള്ള കാർഷികവിളകളിൽ അതിതീവ്രമായ പ്രകാശം ഇരുട്ടിനെ ഭേദിച്ചു കടന്നാക്രമിക്കപ്പെട്ടാൽ സംഭവിക്കുന്നതു ചെടിയുടെ രൂക്ഷ പ്രതികരണങ്ങളാവും. പുഷ്പിക്കൽ വൈകിപ്പിക്കുക, ധാന്യത്തിന്റെ അപൂർണമായ രൂപീകരണം, വിത്തുകൾ പതിരാകുക തുടങ്ങിയ രീതികളിലൂടെയാവാം ചെടികൾ പ്രതികരിക്കുന്നത്.
നെൽപ്പാടങ്ങളിൽ ദുരിതം വിതയ്ക്കുന്ന പ്രകാശമലിനീകരണം പോലെയുള്ള പുരോഗതികളിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. വിവേകപൂർണമായ പ്രവർത്തനങ്ങളിലൂടെ പ്രകാശമലിനീകരണം തടയാൻ എളുപ്പമാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
അതിനായി നയരൂപീകരണത്തിൽ ഉചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങളുടെ വിവേകപൂർണമായ വിനിയോഗം ഉറപ്പുവരുത്തുകയും അനാവശ്യമായ വൈദ്യുതവിളക്കുകൾ ഒഴിവാക്കുകയും പുതിയവ സ്ഥാപിക്കുന്നതിന് മാർഗനിർദേശങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ് മാർഗം. ആവശ്യമുള്ള സ്ഥലങ്ങളിൽ മിതമായ അളവിൽ മാത്രം പ്രകാശത്തിന്റെ സാന്നിധ്യം കൊണ്ടുവരുന്നതും മറ്റൊരു മാർഗമാണ്.
വി.പി. കാർത്തിക
അസി. പ്രഫസർ,
കാർഷിക കാലാവസ്ഥാശാസ്ത്രം
പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,
പിലിക്കോട്
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Latest News
മഴ കനക്കുന്നു ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു
സിദ്ധാര്ഥൻ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
കനയ്യ കുമാറിന് മർദനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ആദ്യ ചോദ്യം അംബാനിയെ കുറിച്ച്; മോദിയെ സംവാദത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ഭാരത പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top