Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മഹനീയമായ കാവ്യവ്യക്തിത്വം
Thursday, October 15, 2020 10:43 PM IST
മലയാള സാഹിത്യത്തിലെ സമ്പൂര്‍ണ മനുഷ്യനായിരുന്നു അക്കിത്തത്തുമനയില്‍ അച്യുതന് സമ്പൂതിരിപ്പാട് എന്ന മഹാനായ അക്കിത്തം. ബാല്യകൗമാരങ്ങളിള് കേട്ടു പഠിച്ച അദ്ദേഹത്തിന്റെ കുട്ടിക്കവിതകളില്‍ ആകൃഷ്ടനായി അതു മുഴുവന്‍ വായിച്ചു പഠിച്ചിരുന്നു കാലം ഇന്നും ഓര്‍മയിലുണ്ട്. മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കവിതകളിലൂടെയുള്ള സഞ്ചാരത്തില്‍ അക്കിത്തം എന്ന മഹനീയമായ കാവ്യവ്യക്തിത്വം എന്റെ മനസില്‍ ഉയരത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.
“വെളിച്ചം ദുഃഖമാണുണ്ണി,
തമസല്ലോ സുഖപ്രദം”
എന്ന രണ്ടു വരികളില്‍ അക്കിത്തത്തിന്റെ വിരല്മുദ്രയും ഹൃദയമുദ്രയും പതിഞ്ഞിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിത എന്ന വളരെ ചെറിയ ഒരു പുസ്തകമാണെങ്കില്‍ പോലും ഇതിഹാസ ധന്യമായ മാനങ്ങളതിനുണ്ട്. അത് ഒരു കാലഘട്ടത്തിലെ സാഹിത്യ വിദ്യാര്‍ഥികള്‍ക്കു നിരൂപകന്മാര്‍ക്കും സഹൃദയന്മാര്ക്കും വളരെ പ്രിയപ്പെട്ടതും.
“ആന മുട്ടുമടക്കേണ്ടുന്ന ഉത്തുംഗ മേഘഗോപുരം പണിയാം...
കൂനന്‍ കുത്തുകയില്ല ആ ഗോപുരത്തെ...”
എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ കവിത അവസാനിക്കുന്നത്. വളരെ ഹൃദ്യമായിട്ടുള്ളൊരു പരിശോധന ആവര്‍ത്തിച്ചു നടത്തിയാല്‍ വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ പോലെ തന്നെ വിമര്‍ശനാത്മകത ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ആത്യന്തികമായി അത് കമ്യൂണിസ്റ്റ് വിരുദ്ധ കവിതയല്ല. അക്കിത്തത്തിന്റെ കൗമാരയൗവനങ്ങളിലെ തീക്ഷണമായ ദിനങ്ങള്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയടക്കമുള്ള കാല്‍നഖേന്ദു മരീചികളെ പിന്തുടര്ന്നുള്ളതായിരുന്നു. ആ കാലഘട്ടത്തിലാണ് പ്രാണന് തുടിക്കുന്ന പ്രധാന കവിതകളെല്ലാം അദ്ദേഹം രചിച്ചതും.
അക്കിത്തത്തിന്റെ കാവ്യ ശൈലിയുടെ പ്രത്യേകതയില്‍ നാടോടി വഴക്കത്തിലുള്ള കവിതകളും ഇടംപിടിച്ചിരുന്നു. ഗൗരവപൂര്‍ണമായ ആത്മീയ ദര്‍ശനങ്ങളുടെ അടിമണ്ണില്‍ നിന്നുകൊണ്ടാണ് രണ്ടാം പകുതിയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ പിറന്നത്. ഡ്രൈവര്‍ കുളന്തൈ പോലെയുള്ള ദാര്‍ശനിക ഗരിമയുള്ള കവിതകള്‍ അക്കാലത്തുള്ളതാണ്. ലളിതമായ ദര്‍ശനങ്ങളെ സാമൂഹ്യ ജീവിതത്തിന്റെ ചൂടും ചൂരും തേനും ഇലയുമെല്ലാം നിറച്ച് കവിതകള്‍ രചിച്ചു. കോഴിക്കോട്ട് ആകാശവാണി നിലയത്തിലെ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ നിരവധി കവിതകളാണ് രചിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായ സമയത്ത്
“തോക്കിന്റെ കാഞ്ചി വലിക്കാനറിയാത്ത ഞാനും ജവാന് തന്നെ
പോര്‍ക്കളം കാണാന്‍ സംഗതിയാകാത്ത ഞാനും ജവാന് തന്നെ”
തുടങ്ങിയ ദേശഭക്തി പ്രചോദിതമായ വരികളും അദ്ദേഹം കുറിച്ചിട്ടു. മനോഹരങ്ങളായ ലളിത ഗാനങ്ങളും ഒറ്റക്കവിതകളും ചുരുക്കം ചില ദീര്‍ഘ കവിതകളുമെല്ലാം അക്കിത്തത്തിന്റെ കാവ്യ ജീവിതത്തെ മനോഹരമാക്കി. കടവല്ലൂര്‍ അന്യോന്യം എന്ന പരിപാടിയിലെ കവി സമ്മേനത്തില്‍ അദ്ദേഹത്തിനൊപ്പം കവിത വായിക്കുവാനുള്ള അവസരം എനിക്കുമുണ്ടായി. തമിഴകത്തെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകള്‍ കനിമൊഴിയും അന്നവിടെത്തിയിരുന്നു. പച്ചയായ ഗദ്യത്തില്‍ താളത്തിന്റെ ഒരു അംശം പോലുമില്ലാത്ത കവിതകള്‍ വായിച്ച് കസേരയില്‍ വന്നിരിക്കുമ്പോള്‍ പാട്ടിന്റെ ദ്രാവിഡ പാരമ്പര്യമുള്ള കരുണാനിധിയുടെ മകളായിരുന്നിട്ടും താളമില്ലാത്ത കവിത എഴുതുന്നതെങ്ങനെ, ഒരു മടക്കം വേണ്ടേ എന്നു വളരെ സ്നേഹപൂര്‍വം കനിമൊഴിയെ ശാസിച്ച രംഗം ഞാനിപ്പോഴും ഓര്‍ക്കുന്നു.
വയലാര്‍ പുരസ്കാരം എനിക്കു ലഭിച്ച അവസരത്തില്‍ നേരത്തെ കിട്ടേണ്ടതായിരുന്നു, വൈകിപ്പോയി എന്ന വര്‍ത്തമാനം പലരും പറയുകയുണ്ടായി. അക്കിത്തത്തിനു വയലാര്‍ പുരസ്കാരം ലഭിച്ചത് അഞ്ചാറു വര്‍ഷങ്ങള്‍ക്ക് അപ്പുറത്താണ്. അതുകൊണ്ട് ഒട്ടുമേ വൈകിയില്ലെന്നാണ് സ്നേഹപൂര്‍വം ഞാന്‍ മറുപടി പറഞ്ഞത്. അദ്ദേഹത്തിന് ഒടുവില്‍ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. ഒളപ്പമണ്ണയും അക്കിത്തവുമുള്പ്പെട്ട പാലക്കാടന്‍ കവികളുടെ പ്രത്യേകമായ സഞ്ചയം ഒരുകാലത്ത് മലയാള സാഹിത്യത്തിന്റെ തിരുത്തല്‍ ശക്തിയായിരുന്നു. ആ തിരുത്തല്‍ ശക്തിയും പണ്ടത്തെ മേല്ശാന്തിയുമാണ് ഇപ്പോള്‍ കാലവിയോഗം ചെയ്തത്. ധ്യാനധന്യമായ ആത്മാവിന് അക്ഷരാഞ്ജലികള് അര്‍പ്പിക്കുന്ന ഈ അവസരത്തില്‍ അക്കിത്തത്തിന്റെ ആദ്യകാലങ്ങളിലെ തീക്ഷണ സുന്ദരങ്ങളായ കവിതകളുടെ പിന്‍വഴികളിലേക്കു സഞ്ചരിക്കാന്‍ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഏഴാച്ചേരി രാമചന്ദ്രന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
Latest News
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
Latest News
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം
പൊന്നാനി ബോട്ടപകടം; കപ്പല്‍ ജീവനക്കാര്‍ക്കെതിരേ കോസ്റ്റല്‍ പോലീസ് കേസെടുത്തു
രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top