പേമാരി: ഇടുക്കിയിൽ മൂന്നു മരണം
പേമാരി: ഇടുക്കിയിൽ മൂന്നു മരണം
ഇടുക്കിയിൽ മഴക്കെടുതിയിൽ ഒരു വയസുകാരി ഉൾപ്പെടെ മൂന്നുപേർമരിച്ചു. മരം വീണു യുവാവിനു ഗുരുതരമായി പരിക്കേറ്റു.

വീട്ടിലേക്കു മണ്ണിടിഞ്ഞു വീണു മൂന്നാർ ചിന്നക്കനാൽ മാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്നാട് നാമക്കൽ സ്വദേശി രാജശേഖരൻ- നിത്യ ദന്പതികളുടെ ഒരു വയസുള്ള മകൾ മഞ്ജുശ്രീ, തലയാർ വുഡ് ബ്രയർ ഗ്രൂപ്പിന്‍റെ തേയിലതോട്ടത്തിലെ വാഗുവരൈയിൽ താമസിക്കുന്ന ജ്യോതിയമ്മ(71), തൊടുപുഴ വെള്ളിയാമറ്റത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടു തകർന്നുപരിക്കേറ്റ് ചികിൽസയിലായിരുന്ന ഒഡീഷ സ്വദേശി സമര കൃഷാനിയുടെ മകൻ മധുകൃഷാനി (26) എന്നിവരാണ് മരിച്ചത്.

നെടുങ്കണ്ടം കല്ലാറിൽ മരം വീണ് യുവാവിനു ഗുരുതരമായി പരിക്കേറ്റു.നെടുങ്കണ്ടം കല്ലാർ വട്ടയാർ കോഴിപ്പാടൻ ജോബി(30)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കനാലിലെ സ്വകാര്യ റിസോർട്ടിനു പിൻഭാഗത്തെ തൊഴിലാളി ലയങ്ങളോടു ചേർന്നു ദേശീയ പാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റൻ മണ്‍കൂന ലയങ്ങളിലേക്ക് ഇടിഞ്ഞുവീണുണ്ടായ അപകടത്തിലാണ് മഞ്ജു ശ്രീ മരിച്ചത്.
കനത്ത മഴയെത്തുടർന്നു ലയങ്ങൾക്കു മുകളിലേക്കു മണ്ണിടിഞ്ഞുവീഴുകയായിരുന്നു. രാജശേഖരന്‍റെ ലയത്തിനുമുകളിലേക്ക് മണ്ണ് വീണതോടെ ഭിത്തി ഉൾപ്പെടെ തകർന്ന് വീണു. ഈ സമയം മഞ്ജുശ്രീ മറ്റുള്ളവർക്കൊപ്പം വീടിന്‍റെ മുൻവശത്തായിരുന്നു. മണ്ണിടിഞ്ഞു വീഴുന്നതു കണ്ടു മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും നടക്കാറാകാത്ത കുട്ടി മണ്ണിനടിയിൽപ്പെടുകയായിരുന്നു.

പിന്നിട് ജെസിബി ഉപയോഗിച്ചു മണ്ണ് നീക്കി പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ശാന്തൻപാറ എസ്. ഐ ബി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. പ്രകൃതിക്ഷോഭത്തിന് ഇരയായി മരിച്ച സാഹചര്യത്തിൽ പോസ്റ്റുമോർട്ടം ഒഴിവാക്കി.

പാന്പാറിന്‍റെ കൈവഴിയായ വാഗുവരൈതോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ജ്യോതിയമ്മ മരിച്ചത്. ഇന്നലെ രാവിലെ 11-ാടെ തോടിന്‍റെ വക്കത്തു നിന്ന ജ്യോതിയമ്മ ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപത്തെ ലയത്തിൽനിന്നെത്തിയ തൊഴിലാളികൾ ചേർന്നു രക്ഷിച്ചു തലയാർ കന്പനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു. അശോകൻ,തങ്കരാജ്, മാടസ്വാമി, ഐഡ എന്നിവർ മക്കളും സരസ്വതി മരുമകളുമാണ്.

പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയ അഞ്ചു തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുവീണാണ് ഒഡീഷ സ്വദേശി മധുകൃഷാനി മരിച്ചത്.

രാത്രി ശക്തമായ കാറ്റിലും മഴയിലും കെട്ടിടം തകർന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മധുകൃഷാനിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

എറണാകുളം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം എംബാം ചെയ്തു സ്വദേശത്തേക്കു കൊണ്ടു പോയി. 15 ദിവസം മുൻപാണ് ഇയാൾ വെള്ളിയാമറ്റത്തു സ്വകാര്യ വ്യക്തിയുടെ പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.