Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജറമിയായുടെ ആത്മസംഘർഷങ്ങൾ
ശിക്ഷാവിധിയുടെയും രക്ഷയുടെയും സന്ദേശങ്ങളുമായിട്ടാണു ജറമിയ ബി.സി. ഏഴാം നൂറ്റാണ്ടിൽ പ്രവാചകശുശ്രൂഷ ആരംഭിക്കുന്നത്. ബാബിലോൺ വിപ്രവാസത്തിനുശേഷം ഇസ്രയേൽ ഭവനവുമായി ഒരു പുതിയ ഉടന്പടി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ജറമിയ ‘പുതിയ ഉടന്പടിയുടെ പ്രവാചകൻ’ എന്നാണ് അറിയപ്പെടുക.
ദൈവിക സന്ദേശങ്ങളെ തിരസ്കരിച്ചതിന്റെ ഫലമായി ജറുസലേം നഗരവും ദേവാലയവും നശിപ്പിക്കപ്പെടുന്നതും ജനം ബാബിലോണിലേയ്ക്ക് നാടുകടത്തപ്പെടുന്നതും നേരിട്ടു കാണണ്ടിവന്ന ജറമിയ ‘കണ്ണുനീരിന്റെ പ്രവാചകൻ’എന്ന കൂടി വിളിക്കപ്പെടുന്നു.
തിരസ്കരണത്തിന്റേയും കുറ്റപ്പെടുത്തലിന്റെയും ഏകാന്തതയുടെയും തീച്ചുളയിൽ സ്ഫുടം ചെയ്തടുത്തതാണു പ്രവാചകന്റെ ജീവിതം. ദേശവാസികളുടെ ദുഷ്ടത നിമിത്തം നാടും ദൈവജനവും പരീക്ഷിക്കപ്പെടുമെന്ന പ്രവാചകന്റെ മുന്നറിയിപ്പ് സ്വീകരിക്കാതെ അതിനെ തള്ളിപ്പറയുകയും തന്നെ പീഡിപ്പിക്കുകയും ചെയ്ത നേതാക്കന്മാരുടെ തിരസ്കരണവും ക്രൂരതകളും ആവലാതികളായി ദൈവത്തിന്റെ മുന്പിൽ അവതരിപ്പിക്കുകയാണു ജറമിയ ചെയ്തത്. പ്രവാചകനെ ദൈവം തന്റെ സാന്നിധ്യത്താൽ ശക്തിപ്പെടുത്തുന്നു.
ജറമിയയുടെ ജീവിതം തന്നെയായിരുന്നു ദൈവജനത്തിനു നൽകപ്പെട്ട സന്ദേശം. സ്വകാര്യജീവിതവും പൊതുജീവിതവും നിഷേധിക്കപ്പെട്ട വ്യക്തിയാണു ജറമിയ. ഇതൊക്കെ വരുംനാളുകളിൽ ജനത്തിനു സംഭവിക്കാനിരിക്കുന്നവയുടെ പ്രതീകങ്ങളാണ്.
ആന്തരികതയേക്കാൾ ബാഹ്യാചാരങ്ങളും ആത്മീയതയേക്കാൾ ഭൗതികതയും മതജീവിതത്തെ വരിഞ്ഞുമുറുക്കിയ കാലഘട്ടത്തിൽ യഥാർഥ ഭക്തിയും നീതിയുടെ അഭ്യസനവുമാണു മതജീവിതത്തിന്റെ കാതലെന്നു ജറമിയ വ്യക്തമാക്കി.
വിശ്വസ്തനായ ദൈവത്തെ അടുത്തറിഞ്ഞവനാണു ജറമിയ. അതാണു പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു ശക്തി പകർന്നത്. താൻ അനുഭവിച്ച എതിർപ്പുകളും തിരസ്കരണങ്ങളും ഒറ്റപ്പെടലുകളും ഏകാന്തതയുമൊക്കെ ദൈവവുമായുള്ള നിരന്തര സംഭാഷണത്തിലൂടെ വലിയ ആന്തരിക ശക്തിയാക്കി അദ്ദേഹം രൂപാന്തരപ്പെടുത്തി.
ദൈവത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ, തന്റെ ദൗത്യത്തോടും ഉത്തരവാദിത്വങ്ങളോടും നീതിപുലർത്തിയതിന്റെ പേരിൽ, എല്ലാവരാലും തിരസ്കരിക്കപ്പെട്ട പ്രവാചകന്റെ ജീവിതം ഏതു പ്രതിസന്ധിയിലും തളരാതെ ദൈവത്തോടു നിരന്തര സംഭാഷണത്തിൽ ഏർപ്പെട്ട് നമ്മുടെ ജീവിതയാത്ര മുന്പോട്ടുനയിക്കാൻ നമുക്കും ശക്തി പകരുന്ന ഒന്നാണ്.
ദൈവത്തോടു ചേർന്നുനിൽക്കുന്നവന്റെ ജീവിതം ആരൊക്കെ തിരസ്കരിച്ചാലും ദൈവം ഉയർത്തുമെന്നതു വാസ്തവമാണെന്നു ജറമിയയെ ധ്യാനിച്ചുകൊണ്ടു നമുക്ക് തിരിച്ചറിയാം. ആരൊക്കെ തളർത്തിയാലും ദൈവത്തിന്റെ കൈകളിൽ ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ ആർക്കും തകർക്കാനാവില്ലെന്നത് ഈ നോന്പുകാലത്ത് നമുക്ക് ആശ്വാസം പകരട്ടെ.
ഫാ. മാത്യു ഓലിക്കൽ എംസിബിഎസ്
(താമരശേരി സനാതന മേജർ സെമിനാരിയിൽ ബൈബിൾ പ്രഫസറാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുരിശിലേക്കുള്ള ശിഷ്യത്വം
മാനവരാശിയെ രക്ഷിക്കാനുള്ള മാർഗംഎല്ലാവ
നോമ്പ് -ജീവിതം പുതുതാക്കാം
നമുക്കുള്ളതും നാം ഉപയോഗിക്കുന്നതുമായ സകല വസ്തുക്കളും പഴയതാകും എന്നത് മനുഷ്
ആത്മത്യാഗത്തോളം വളരേണ്ട ശിഷ്യത്വം
യോഹന്നാൻ സുവിശേഷകൻ നല്കുന്ന പീഡാനുഭവ വിവരണങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതു
ശിഷ്യത്വത്തിന്റെ അടയാളമായ ത്യാഗം
2021 മാർച്ച് 19-ലെ പല പത്രങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു കുഞ്ഞ
ലാസറിന്റെ വെള്ളി
വലിയനോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗ
ശിഷ്യത്വം: ഈശോയുടെ കൂടെയായിരിക്കൽ
മലയിലെ പ്രസംഗത്തിൽ ഈശോ ക്രിസ്തുശിഷ്യരായിരിക്കുക എന്നാൽ എന്താണെന്നു പഠിപ്പിച്
നീതി
“നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടെ
സമാധാനം
ദൈവത്തിന്റെ കുടുംബകാര്യങ്ങളെക്കുറ
ഹൃദയംകൊണ്ടു കാണുന്നവർ
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8). ദൈവദർശനം
കാരുണ്യത്തിന്റെ കരങ്ങളാവുക
“കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കു
നീതിക്കായി വിശപ്പും ദാഹവും
ശരീരബന്ധിയായ ലോകത്തിന്റെ കാമനകളിൽ നല്ല ഭക്ഷണ
ശാന്തശീലന്റെ സൗഭാഗ്യം
സീനായ് മലയിൽവച്ച് ദൈവം ഇസ്രായേൽ ജനത്തിന് അടിസ്ഥാന
ഭാഗ്യകരമായ വിലാപം
അഷ്ടഭാഗ്യങ്ങളിലെ രണ്ടാമത്തെ ഭാഗ്യമാണ് "വിലപിക്കുന്ന
ആത്മാവിലെ ദാരിദ്ര്യം
ഈശോയുടെ മലയിലെ പ്ര സംഗത്തിന്റെ ആമുഖമായി മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന സുവിശേഷ
യഥാർത്ഥ നോന്പ്
എല്ലാക്കാലത്തും ഓരോ വിശ്വാസിയും തന്റെ മതാത്മകത ജീവിക്കുന്ന, ദൈവ-
ഉപരി നീതിയുടെ നോന്പുകാലം
ഒരിക്കൽ ഒരു ബ്രിട്ടീഷുകാരൻ ഇന്ത്യയും ബ്രിട്ടനും തമ്മിലുളള പ്രശ്നങ്ങൾ എങ്ങനെ പ
പ്രലോഭനങ്ങൾ
രണ്ടാമത്തെ പ്രലോഭനത്തിൽ ഏ
അവൻ വളരുകയും ഞാൻ കുറയുകയും വേണം
ഈ നോന്പുകാലത്ത് നാം നിശ്ചയമായും ധ്യാനവിഷയമാക്കേണ്ട
ജോബ്: വിശ്വാസത്തിന്റെ സഹനമാതൃക
സഹനമെന്ന ജീവിത യാഥാർഥ്യത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാ
യോനായെപ്പോലെ ആകരുത്!
യോന എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് പ്രതീകാത്മകശൈലിയ
പ്രവാചക തീക്ഷ്ണതയുടെ നോന്പുകാലം
നോന്പുകാലത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും വി
നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു ന
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്ര
മോഹത്തെ നിയന്ത്രിക്കാം
ഒൻപതാം പ്രമാണം: അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്
ഒൻപതും പത്തും പ്ര
സത്യസന്ധത പുലർത്താം
തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റി
കാലഹരണമില്ലാത്ത പ്രമാണം
ഏഴാം പ്രമാണം: മോഷ്ടിക്കരുത്
മോഷണം ഒരു കലയായി മാറിയിരിക്കുന്ന ഈ കാല
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ആറാം പ്രമാണം: വ്യഭിചാരം ചെയ്യരുത്
ഈ പ്രമാണവും ഒൻപതാം പ്രമാണവും മനുഷ്യബ
ഹീനമായ പ്രവൃത്തി
അഞ്ചാം പ്രമാണം – കൊല്ലരുത്
പത്തു കല്പനകളിലെ ഏറ്റവും സംക്ഷിപ്തമായ കല
നാലാം പ്രമാണം: മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആദ്യത്തെ മൂന്നു പ്രമാണങ്ങൾ മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപെടലിനെ സംബന്ധിക്കുന
കർത്താവിന്റെ ദിവസം
മൂന്നാം പ്രമാണം: കർത്താവിന്റെ ദിവസം പരിശുദ്ധമായി ആച
ദൈവത്തിന്റെ നാമം
രണ്ടാം പ്രമാണം: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
<
പ്രമാണങ്ങൾ
ഒന്നാം പ്രമാണം: ഈജിപ്തിലെ അടിമത്തത്തിൽനിന്ന് നിന്നെ വിമോചിപ്പിച്ച നിന്റെ ദൈവമാ
സീനായ് ഉടന്പടിയുടെ മഹനീയത
വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന ഉടന്പ
മഹത്തരമായ പത്തുകല്പനകൾ
രക്ഷാകരചരിത്രത്തിലെ ഒരു നാഴികക്കല്ലാണു ദൈവം ഇസ്രയേൽ ജനതയ്ക
വിശ്വാസം- ശക്തിസ്രോതസ്
‘നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകള
തകരുന്ന തലയും കുതികാലും
‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയ
‘നീ എവിടെയാണ് ?’
ജിപിഎസ് സംവിധാനം വന്നതോടുകൂടി സ്ഥാന നിർണയം ഏറെ ലള
നഷ്ടമായ ബന്ധങ്ങൾ
പഴയ ഒരു പ്രബോധന കഥ പറയാം: ശ്വാസംപിടിച്ചു ശരീരം വലുതാക്കാനുള്ള ക
കുടുംബങ്ങളും നവീകരിക്കപ്പെടുന്ന കാലം
ആത്മീയ സംസ്കരണത്തിന്റെ നാളുകളിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ജീവിത
നോന്പുകാലം: പറുദീസാനുഭവത്തിലേക്ക് തിരികെയെത്തുന്ന കാലം
വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ഒരു തോട്ട
മനുഷ്യൻ സൃഷ്ടിയുടെ മകുടം
മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം വിശുദ്ധഗ്രന്ഥത്തിൽ കാണാം: ‘അ
സ്രഷ്ടാവായ ദൈവം
ഒരിക്കൽ നിരീശ്വരവാദികളായ ഒരുപറ്റം ശാസ്ത്രജ്ഞർ ചേർന്നു തങ്ങൾക്കു കൈവരിക്കാൻ
നോമ്പിന്റെ ഹൃദയഭൂമികയിലേക്ക്
തപസ് എന്ന കവിതാശകലത്തിൽ ദിവാകരൻ വിഷ്ണു
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top