Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഹൃദയംകൊണ്ടു കാണുന്നവർ
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്തായി 5:8). ദൈവദർശനം ഏതൊരു ഭക്തന്റെയും ജീവിതാഭിലാഷമാണ്. ഹൃദയശുദ്ധിയാണ് അതിനുള്ള കുറുക്കുവഴി. ക്രൈസ്തവനെ സംബന്ധിച്ച് ഹൃദയം ശരീരത്തിലെ ഒരു അവയവം മാത്രമല്ല; അവന്റെ ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തിന്റെ കേന്ദ്രം കൂടിയാണ്.
ഒരുവന്റെ മനസിന്റെയും ബുദ്ധിയുടെയും വികാരങ്ങളുടെയും ഇരിപ്പിടമാണത്. മനുഷ്യനു ദൈവത്തോടു ബന്ധപ്പെടാനാവുന്നത് ഹൃദയംകൊണ്ടാണ്. ദൈവം പരിശുദ്ധനായതുകൊണ്ട് അവിടുത്തോടു ബന്ധപ്പെടുന്നവരും പരിശുദ്ധരായിരിക്കണം.
അതുകൊണ്ടാണ് സങ്കീർത്തകൻ ഇപ്രകാരം പ്രാർഥിക്കുന്നത്: “ദൈവമേ, നിർമലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ” (സങ്കീ 51:10). ഹൃദയനൈർമല്യം സൂചിപ്പിക്കുന്നത് ജീവിത പരിപൂർണതയെയാണ്; ഹൃദയം നിർമലമെങ്കിൽ വ്യക്തി പരിപൂർണനാണ്.
ഹൃദയം നിർമലമായിരിക്കുന്ന വ്യക്തിയിൽ ’ആന്തരിക നയനം’ അഥവാ ’ഭാസുര നയനം’ രൂപം കൊള്ളുന്നു. അതുവഴി ബാഹ്യനയനങ്ങൾക്ക് അദൃശ്യങ്ങളായ സ്വർഗീയ യാഥാർഥ്യങ്ങളെ കാണാനുള്ള കഴിവ് ദൃശ്യനയനങ്ങൾക്കു കൈവരുന്നു; അഥവാ ഉൾക്കാഴ്ച ലഭിക്കുന്നു. അതുകൊണ്ടാണ് ഹൃദയശുദ്ധിയുള്ളവർക്കു ദൈവത്തെ കാണാനാകും എന്നു പറയുന്നത്.
ദൈവത്തെ സദാ ദർശിക്കുന്ന വ്യക്തി ഒരു ’നിർമല ദർപ്പണം’പോലെ ദൈവിക യാഥാർഥ്യങ്ങളെ സുന്ദരമായി പ്രതിഫലിപ്പിക്കും; ദൈവത്തെ തന്നെ പ്രതിഫലിപ്പിക്കും. ഈ ’ഭാസുര നയനം’, വിശ്വാസത്തിന്റെ നയനം’ അഥവാ ’ഹൃദയത്തിന്റെ നയന’മാണ്. ശാരീരിക നയനങ്ങൾക്കു പ്രകാശം എങ്ങനെയോ, അങ്ങനെയാണു ഹൃദയത്തിന്റെ നയനങ്ങൾക്കു വിശ്വാസം.
യഥാർഥ വിശ്വാസമുള്ളവനു തന്നിൽത്തന്നെയും ചുറ്റുപാടുകളിലും പ്രകൃതിയിലും വിശുദ്ധഗ്രന്ഥത്തിലുമുള്ള അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അർഥം (രഹസ്യം) ഗ്രഹിക്കാൻ എളുപ്പമാണ്.
ഉദാഹരണത്തിന്, പൗരസ്ത്യസഭാപിതാവായ മാർ അപ്രേം, പ്രപഞ്ചത്തിൽ എവിടെയും - കപ്പലുകളുടെ പായ്ത്തണ്ടിലും, നിലം ഉഴുതുമറിക്കുന്ന കലപ്പയിലും, കൈകൾ വിരിച്ചുപിടിക്കുന്ന മനുഷ്യനിലും ആകാശത്തു പറക്കുന്ന പക്ഷിയിലും - കർത്താവിന്റെ സ്ലീവാ ദർശിച്ച വ്യക്തിയാണ്.
നസ്രായനായ ഈശോയിൽ വിശ്വസിച്ച്, അവിടുത്തെ നാമത്തിൽ മാമ്മോദീസാ മുങ്ങി, അവിടുന്നിൽ ജീവിക്കാൻ ആരംഭിക്കുന്നവരുടെ ഹൃദയമണവറയിൽ മിശിഹായും അവിടുത്തെ പരിശുദ്ധറൂഹായും വന്നുവസിക്കും. ഈ ദൈവികസഹവാസംമൂലം ഹൃദയം ദൈവത്തെ പ്രതിഫലിപ്പിക്കുന്ന നിർമലദർപ്പണമാകും. ഹൃദയനൈർമല്യം കാത്തുസൂക്ഷിക്കാൻ യത്നിക്കുന്നവർ ദൈവത്തിനു പ്രീതികരമായ ബലിയർപ്പിക്കുന്നവരാണ്.
ഹൃദയം നിർമലമാക്കി, പാപത്തിൽനിന്നു ശുദ്ധിനേടുന്നവർ സദാ ദൈവത്തെ ദർശിക്കും. സങ്കീർത്തകൻ ചോദിക്കുന്നു: “കർത്താവിന്റെ മലയിൽ ആരു കയറും? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആരു നില്ക്കും?” അദ്ദേഹം തന്നെ ഉത്തരവും നല്കുന്നു: “കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ” (സങ്കീ 24:3-4).
ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
(വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റും ബൈബിൾ പ്രഫസറുമാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുരിശിലേക്കുള്ള ശിഷ്യത്വം
മാനവരാശിയെ രക്ഷിക്കാനുള്ള മാർഗംഎല്ലാവ
നോമ്പ് -ജീവിതം പുതുതാക്കാം
നമുക്കുള്ളതും നാം ഉപയോഗിക്കുന്നതുമായ സകല വസ്തുക്കളും പഴയതാകും എന്നത് മനുഷ്
ആത്മത്യാഗത്തോളം വളരേണ്ട ശിഷ്യത്വം
യോഹന്നാൻ സുവിശേഷകൻ നല്കുന്ന പീഡാനുഭവ വിവരണങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതു
ശിഷ്യത്വത്തിന്റെ അടയാളമായ ത്യാഗം
2021 മാർച്ച് 19-ലെ പല പത്രങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു കുഞ്ഞ
ലാസറിന്റെ വെള്ളി
വലിയനോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗ
ശിഷ്യത്വം: ഈശോയുടെ കൂടെയായിരിക്കൽ
മലയിലെ പ്രസംഗത്തിൽ ഈശോ ക്രിസ്തുശിഷ്യരായിരിക്കുക എന്നാൽ എന്താണെന്നു പഠിപ്പിച്
നീതി
“നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടെ
സമാധാനം
ദൈവത്തിന്റെ കുടുംബകാര്യങ്ങളെക്കുറ
കാരുണ്യത്തിന്റെ കരങ്ങളാവുക
“കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കു
നീതിക്കായി വിശപ്പും ദാഹവും
ശരീരബന്ധിയായ ലോകത്തിന്റെ കാമനകളിൽ നല്ല ഭക്ഷണ
ശാന്തശീലന്റെ സൗഭാഗ്യം
സീനായ് മലയിൽവച്ച് ദൈവം ഇസ്രായേൽ ജനത്തിന് അടിസ്ഥാന
ഭാഗ്യകരമായ വിലാപം
അഷ്ടഭാഗ്യങ്ങളിലെ രണ്ടാമത്തെ ഭാഗ്യമാണ് "വിലപിക്കുന്ന
ആത്മാവിലെ ദാരിദ്ര്യം
ഈശോയുടെ മലയിലെ പ്ര സംഗത്തിന്റെ ആമുഖമായി മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന സുവിശേഷ
യഥാർത്ഥ നോന്പ്
എല്ലാക്കാലത്തും ഓരോ വിശ്വാസിയും തന്റെ മതാത്മകത ജീവിക്കുന്ന, ദൈവ-
ഉപരി നീതിയുടെ നോന്പുകാലം
ഒരിക്കൽ ഒരു ബ്രിട്ടീഷുകാരൻ ഇന്ത്യയും ബ്രിട്ടനും തമ്മിലുളള പ്രശ്നങ്ങൾ എങ്ങനെ പ
പ്രലോഭനങ്ങൾ
രണ്ടാമത്തെ പ്രലോഭനത്തിൽ ഏ
അവൻ വളരുകയും ഞാൻ കുറയുകയും വേണം
ഈ നോന്പുകാലത്ത് നാം നിശ്ചയമായും ധ്യാനവിഷയമാക്കേണ്ട
ജോബ്: വിശ്വാസത്തിന്റെ സഹനമാതൃക
സഹനമെന്ന ജീവിത യാഥാർഥ്യത്തോടുള്ള വ്യത്യസ്ത കാഴ്ചപ്പാ
യോനായെപ്പോലെ ആകരുത്!
യോന എന്ന വ്യക്തിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് പ്രതീകാത്മകശൈലിയ
ജറമിയായുടെ ആത്മസംഘർഷങ്ങൾ
ശിക്ഷാവിധിയുടെയും രക്ഷയുടെയും സന്ദേശങ്ങളുമായിട്ടാ
പ്രവാചക തീക്ഷ്ണതയുടെ നോന്പുകാലം
നോന്പുകാലത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെടുകയും വി
നോന്പും സാമൂഹിക നീതിയും
മതത്തിന്റെ അന്ത:സത്ത ആചാരാനുഷ്ഠാനങ്ങളാണെന്നാണു ന
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാം
പത്താം പ്രമാണം: അയൽക്കാരന്റെ ഒരു വസ്തുവും ആഗ്ര
മോഹത്തെ നിയന്ത്രിക്കാം
ഒൻപതാം പ്രമാണം: അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്
ഒൻപതും പത്തും പ്ര
സത്യസന്ധത പുലർത്താം
തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റി
കാലഹരണമില്ലാത്ത പ്രമാണം
ഏഴാം പ്രമാണം: മോഷ്ടിക്കരുത്
മോഷണം ഒരു കലയായി മാറിയിരിക്കുന്ന ഈ കാല
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ആറാം പ്രമാണം: വ്യഭിചാരം ചെയ്യരുത്
ഈ പ്രമാണവും ഒൻപതാം പ്രമാണവും മനുഷ്യബ
ഹീനമായ പ്രവൃത്തി
അഞ്ചാം പ്രമാണം – കൊല്ലരുത്
പത്തു കല്പനകളിലെ ഏറ്റവും സംക്ഷിപ്തമായ കല
നാലാം പ്രമാണം: മാതാപിതാക്കന്മാരെ ബഹുമാനിക്കണം
ആദ്യത്തെ മൂന്നു പ്രമാണങ്ങൾ മനുഷ്യനും ദൈവവും തമ്മിലുള്ള ഇടപെടലിനെ സംബന്ധിക്കുന
കർത്താവിന്റെ ദിവസം
മൂന്നാം പ്രമാണം: കർത്താവിന്റെ ദിവസം പരിശുദ്ധമായി ആച
ദൈവത്തിന്റെ നാമം
രണ്ടാം പ്രമാണം: ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.
<
പ്രമാണങ്ങൾ
ഒന്നാം പ്രമാണം: ഈജിപ്തിലെ അടിമത്തത്തിൽനിന്ന് നിന്നെ വിമോചിപ്പിച്ച നിന്റെ ദൈവമാ
സീനായ് ഉടന്പടിയുടെ മഹനീയത
വ്യക്തികൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന ഉടന്പ
മഹത്തരമായ പത്തുകല്പനകൾ
രക്ഷാകരചരിത്രത്തിലെ ഒരു നാഴികക്കല്ലാണു ദൈവം ഇസ്രയേൽ ജനതയ്ക
വിശ്വാസം- ശക്തിസ്രോതസ്
‘നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ എല്ലാ ജനതകള
തകരുന്ന തലയും കുതികാലും
‘നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയ
‘നീ എവിടെയാണ് ?’
ജിപിഎസ് സംവിധാനം വന്നതോടുകൂടി സ്ഥാന നിർണയം ഏറെ ലള
നഷ്ടമായ ബന്ധങ്ങൾ
പഴയ ഒരു പ്രബോധന കഥ പറയാം: ശ്വാസംപിടിച്ചു ശരീരം വലുതാക്കാനുള്ള ക
കുടുംബങ്ങളും നവീകരിക്കപ്പെടുന്ന കാലം
ആത്മീയ സംസ്കരണത്തിന്റെ നാളുകളിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നു. ജീവിത
നോന്പുകാലം: പറുദീസാനുഭവത്തിലേക്ക് തിരികെയെത്തുന്ന കാലം
വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദനിൽ ഒരു തോട്ട
മനുഷ്യൻ സൃഷ്ടിയുടെ മകുടം
മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മനോജ്ഞ സങ്കല്പം വിശുദ്ധഗ്രന്ഥത്തിൽ കാണാം: ‘അ
സ്രഷ്ടാവായ ദൈവം
ഒരിക്കൽ നിരീശ്വരവാദികളായ ഒരുപറ്റം ശാസ്ത്രജ്ഞർ ചേർന്നു തങ്ങൾക്കു കൈവരിക്കാൻ
നോമ്പിന്റെ ഹൃദയഭൂമികയിലേക്ക്
തപസ് എന്ന കവിതാശകലത്തിൽ ദിവാകരൻ വിഷ്ണു
Latest News
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
Latest News
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top