Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Representatives

സഹകരണ ബാങ്കുകളിലെ വായ്പ തീർപ്പാക്കൽ; ജനപ്രതിനിധികൾക്ക് 50% വരെ ഇളവു നൽകാം

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ തീർപ്പാക്കലിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അധികാരം. ഒറ്റത്തവണ വായ്പാ തീർപ്പാക്കലിന്‍റെ ഭാഗമായുള്ള ആശ്വാസ് പദ്ധതിയിൽ എംഎൽഎമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികൾക്ക് പലിശയിൽ 50 ശതമാനം ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകൾക്ക് സഹകരണ അംഗീകാരം നൽകി. ആശ്വാസ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒരുമാസത്തേക്കു നീട്ടിയിരുന്നു.

ഇതനുസരിച്ച് അസിസ്റ്റന്‍റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എംഎൽഎയെയും ഉൾപ്പെടുത്തി. സിറ്റിംഗിൽ എംഎൽഎമാരും പങ്കെടുക്കും. എംഎൽഎ ഉൾപ്പെട്ട സമിതിക്ക് പലിശയിൽ 35 ശതമാനം വരെ ഇളവ് അനുവദിക്കാൻ ചട്ടത്തിൽ വ്യവസ്ഥ വരുത്തി. ജോയിന്‍റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എംപിമാരാകും പ്രതിനിധികളാകുക.

ഇവർ ഉൾപ്പെടുന്ന സമിതിക്ക് 50 ശതമാനം വരെ പലിശയിളവ് അനുവദിക്കാനാകും. ഇതോടെ ജനപ്രതിനിധികളുടെ സമിതിക്ക് പലിശയിൽ പകുതി വരെ ഇളവ് നൽകാനാകും. സംഘത്തിന്‍റെ ഭരണസമിതികൾ നടത്തുന്ന സിറ്റിംഗിൽ 25 ശതമാനം പലിശയിളവ് നൽകാൻ മാത്രം വ്യവസ്ഥ ഉള്ളപ്പോഴാണ് ജനപ്രതിനിധികൾ ഉൾപ്പെടുന്ന സമിതികൾക്ക് കൂടുതൽ പലിശ ഇളവ് അനുവദിക്കാനാകുക.

നഷ്ടത്തിലായി പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ നടപടികളുടെകൂടി ഭാഗമായാണ് എംഎൽഎമാരും എംപിമാരും ഉൾപ്പെടുന്ന സമിതി ഒറ്റത്തവണ വായ്പാ തീർപ്പാക്കൽ പദ്ധതിയിൽ നിർണായക സ്വാധീനമാകുന്നത്. സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനാകാതെ നിക്ഷേപകർ നട്ടംതിരിയുന്ന 441 സഹകരണ സംഘങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.ഈ മാസം 31ന് അവസാനിപ്പിക്കാനിരുന്ന ആശ്വാസ് പദ്ധതിയുടെ കാലാവധിയാണ് സെപ്റ്റംബർ 30 വരെ കഴിഞ്ഞ ദിവസം നീട്ടിയത്.

മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതുവരെ പദ്ധതിയുടെ ഭാഗമായി 100 കോടിയിലേറെ രൂപ സഹകരണ സംഘങ്ങൾക്ക് ലഭിച്ചതായാണ് സഹകരണ വകുപ്പ് അധികൃതർ പറയുന്നത്.

Sports

ഇറാന്‍ പ്രതിനിധികള്‍ എത്തിയില്ല

വാന്‍കൂവര്‍: ഫിഫ 2026 ലോകകപ്പ് ഫുട്‌ബോളില്‍ ഇറാന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്തതിനിടെ, കാനഡയിലെ വാന്‍കൂവറില്‍ ചൊവ്വാഴ്ച നടന്ന ഫിഫ പ്രത്യേക യോഗത്തില്‍ ഇറാന്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല.

വീസ പ്രശ്‌നത്തിന്‍റെ പേരിലാണ് ഇറാന്‍ പ്രതിനിധികള്‍ എത്താതിരുന്നതെന്ന് ദ അത് ലറ്റിക് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച നടക്കുന്ന ഫിഫ കോണ്‍ഗ്രസിലും ഇറാന്‍ പ്രതിനിധികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.

അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത്.

District News

ജനപ്രതിനിധികൾ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി

തിരുവമ്പാടി: മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ തിരുവമ്പാടി സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസങ്ങളിൽ പോലും ത്രിതല പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡുപദ്ധതി വിഹിതം അനുവദിക്കാത്ത ഇടത്പക്ഷ സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരേയാണ് ധർണ നടത്തിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹൻ ധർണ ഉദ്ഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈകാട്ട് മുഖ്യപ്രഭാഷണം നടത്തി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത്, തിരുവമ്പാടി പഞ്ചായത് പ്രസിഡന്‍റ് ജിതിൻ പല്ലാട്ട്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് ബോബി ഷിബു എന്നിവർ പ്രസംഗിച്ചു.

District News

ജില്ലയില്‍ എംഎല്‍എമാരായവരില്‍ കോണ്‍ഗ്രസ് - എസ്എന്‍ഡിപി പ്രതിനിധികളും

പത്തനംതിട്ട: ജില്ല രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും കേരള നിയമസഭയില്‍ എത്തിയവരില്‍ ഏറെയും കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ് കക്ഷികളാണ്. ഇടയ്ക്ക് കോണ്‍ഗ്രസ് -എസിനും എന്‍ഡിപിക്കും ജില്ലയില്‍ നിന്നും പ്രാതിനിധ്യം ലഭിച്ചു.

1982ല്‍ റാന്നിയില്‍ നിന്നും വിജയിച്ചത് കോണ്‍ഗ്രസ് -എസിലെ സണ്ണി പനവേലിലാണ്. അദ്ദേഹത്തിന്‍റെ മരണത്തേ തുടര്‍ന്ന് ഭാര്യ റേച്ചല്‍ സണ്ണി പനവേലില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയതും കോണ്‍ഗ്രസ് -എസിന്‍റെ ടിക്കറ്റിലാണ്. കോണ്‍ഗ്രസിലെ എ.കെ. ആന്‍റണി വിഭാഗം ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ പോയപ്പോള്‍ വിഘടിച്ചുനിന്നവര്‍ ചേര്‍ന്നാണ് അക്കാലത്ത് കോണ്‍ഗ്രസ് -എസ് ശക്തമാക്കിയത്. 1982ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എസ് റാന്നി കൂടാതെ കല്ലൂപ്പാറയിലും മത്സരിച്ചിരുന്നു.

1987ല്‍ കോണ്‍ഗ്രസ് -എസിലെ സി.എ. മാത്യു കല്ലൂപ്പാറയില്‍ എംഎല്‍എയായി. ഇതേവര്‍ഷം കോന്നിയില്‍ വിജയിച്ചത് എന്‍ഡിപിയിലെ ചിറ്റൂര്‍ ശശാങ്കന്‍ നായരാണ്. യുഡിഎഫ് ഘടകകക്ഷിയായിരുന്ന എന്‍ഡിപിക്ക് അക്കാലയളവില്‍ ജില്ലയില്‍ ഒരു നിയമസഭാസീറ്റ് നല്‍കിയിരുന്നു. 1991ല്‍ ആറന്മുളയില്‍ മത്സരിച്ച എന്‍ഡിപിയിലെ ആർ. രാമചന്ദ്രന്‍ നായര്‍ വിജയിച്ചു.

കോന്നിയില്‍ സിപിഎമ്മിലെ എ. പത്മകുമാര്‍ പരാജയപ്പെടുത്തിയതും എന്‍ഡിപി സ്ഥാനാര്‍ഥിയായിരുന്ന സി.പി. രാമചന്ദ്രന്‍ നായരെയാണ്. കോണ്‍ഗ്രസ് -എസിലെ സി.എ. മാത്യുവിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. ആർ. രാമചന്ദ്രന്‍ നായര്‍ അക്കാലയളവില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയുമായി. കേരള കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും ജില്ലയില്‍ എംഎല്‍എമാരുണ്ടായി. ജില്ല രൂപീകരണത്തിനു മുമ്പുതന്നെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസ് നിര്‍ണായക കക്ഷിയായിരുന്നു.

പത്തനംതിട്ട, റാന്നി, തിരുവല്ല, കല്ലൂപ്പാറ മണ്ഡലങ്ങളില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

1982ല്‍ യുഡിഎഫ് പക്ഷത്തെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്ന് കല്ലൂപ്പാറയില്‍ ടി.എസ്. ജോണ്‍ വിജയിച്ചു. 1987ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഈപ്പന്‍ വര്‍ഗീസ് റാന്നിയില്‍ വിജയിച്ചു. 1991ല്‍ ജോസഫ് എം. പുതുശേരി കല്ലൂപ്പാറയില്‍ വിജയിച്ചത് കേരള കോണ്‍ഗ്രസ് - ബി സ്ഥാനാര്‍ഥിയായിട്ടാണ്. എല്‍ഡിഎഫ് പക്ഷത്തായ ജോസഫ് ഗ്രൂപ്പിലെ ടി.എസ്. ജോണിനെയാണ് പരാജയ്പെടുത്തിയത്. 1996ല്‍ മാണി ഗ്രൂപ്പിലെത്തിയ പുതുശേരിയെ ടി.എസ്. ജോണ്‍ പരാജയപ്പെടുത്തുകയും ചെയ്തു. തിരുവല്ലയില്‍ മാണി ഗ്രൂപ്പിലെ മാമ്മന്‍ മത്തായി വിജയിച്ചു.

1996ല്‍ കല്ലൂപ്പാറ കൂടാതെ പത്തനംതിട്ട നിയമസഭാ മണ്ഡലത്തിലും ജോസഫ് ഗ്രൂപ്പ് മത്സരിച്ചു. മാണി ഗ്രൂപ്പ് കല്ലൂപ്പാറയിലും തിരുവല്ലയിലും മത്സരിച്ചു. തിരുവല്ലയില്‍ മാമ്മന്‍ മത്തായി വിജയിച്ചു. 2001ല്‍ കല്ലൂപ്പാറ, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു. മാണി ഗ്രൂപ്പില്‍ നിന്ന് കല്ലൂപ്പാറയില്‍ ജോസഫ് എം. പുതുശേരിയും തിരുവല്ലയില്‍ മാമ്മന്‍ മത്തായിയും വിജയിച്ചു. 2006ല്‍ കല്ലൂപ്പാറയില്‍ ജോസഫ് എം. പുതുശേരി വീണ്ടും വിജയിച്ചു.

തിരുവല്ലയില്‍ മാണി ഗ്രൂപ്പിലെ വിക്ടര്‍ ടി.തോമസ് പരാജയപ്പെട്ടു. ജോസഫ് ഗ്രൂപ്പ് അടൂരില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് ജോസഫ് ഗ്രൂപ്പ് യുഡിഎഫിലെത്തിയതോടെ 2011 മുതല്‍ കേരള കോണ്‍ഗ്രസിനു തിരുവല്ല സീറ്റ് മാത്രമായി. 2021ല്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെ റാന്നിയില്‍ പ്രമോദ് നാരായണ്‍ സ്ഥാനാര്‍ഥിയാകുകയും വിജയിക്കുകയും ചെയ്തു.

District News

കരയോഗത്തിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആദരിച്ചു

രാജാക്കാട്: രാജാക്കാട് എൻഎസ്എസ് കരയോഗത്തിന്‍റെ നേതൃത്വത്തിൽ രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ പുതിയ ഭരണ സമിതിയംഗങ്ങളെയും ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ആദരിച്ചു.

കരയോഗം ഹാളിൽ പ്രസിഡന്‍റ് പി.ബി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽകുമാർ മഠത്തിനകത്ത്, കരയോഗം ഭാരവാഹികളായ ആർ. ബാലൻപിള്ള, കെ. സുനിൽ, രാജഗോപാൽ, രാധാമണി എന്നിവർ പ്രസംഗിച്ചു.

പ്രസിഡന്‍റ് കിങ്ങിണി രാജേന്ദ്രൻ, വൈസ് പ്രസിഡന്‍റ് ബെന്നി പാലക്കാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ ടി.കെ. സുജിത്, മിനി ബേബി, സന്ധ്യ ബൈജു, അംഗങ്ങളായ സി.ആർ. രാജു, ജോഷി കന്യാക്കുഴി, ബിന്ദു ജീവൻകുമാർ, ബാബു കൊച്ചുപുര, ഗീതാ പ്രസാദ്, സുധീർ കോട്ടക്കുടി, ശ്രീജ സനിൽ, ആശ അജിമോൻ ബ്ലോക്ക് പഞ്ചായത്തംഗം വിപിൻ സി. അഗസ്റ്റ്യൻ എന്നിവരെയാണ് ആദരിച്ചത്.

Kerala

പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ; വിജ്ഞാപനം പുറപ്പെടുവിച്ചു

കോഴിക്കോട്: പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ നടത്താം. ഒളിവില്‍ പോകുന്ന പ്രതികളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്‌ഷന്‍ 356(8) പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

നീതിനിര്‍വഹണം മനഃപൂർവം തടസപ്പെടുത്തുന്നതും വിചാരണ നീണ്ടുപോകുന്നതും ഒഴിവാക്കുകയാണു ലക്ഷ്യം. കര്‍ശനമായ നിയമവ്യവസ്ഥകള്‍ക്കു വിധേയമായി, പ്രഖ്യാപിത കുറ്റവാളികളുടെ കാര്യത്തിലാണു വിചാരണയ്ക്ക് അനുമതി.

മുമ്പുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണയോ ശിക്ഷാവിധിയോ സാധ്യമായിരുന്നില്ല. വിചാരണയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനഃപൂര്‍വം പ്രതി ഒളിവില്‍ പോകുകയും ഭാവിയില്‍ ഇയാളെ പിടികൂടാന്‍ സാധ്യതയില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണയുമായി മുന്നോട്ടു പോകാന്‍ സെക്‌ഷന്‍ 356 കോടതിയെ അധികാരപ്പെടുത്തുന്നുണ്ട്.

സെക്‌ഷന്‍ 84 പ്രകാരം പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ഒളിവില്‍ പോവുകയാണെങ്കില്‍ ഈ നിയമം ബാധകമാകും. പഴയ നിയമപ്രകാരം (സിആര്‍പിസി, 1973 (19)) കുറ്റങ്ങളില്‍ മാത്രമേ പ്രഖ്യാപനം സാധ്യമായിരുന്നുള്ളൂ.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഇതു ബാധകമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമേ പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിചാരണ ആരംഭിക്കാന്‍ പാടുള്ളൂ. പ്രതി മനഃപൂര്‍വം ഒളിവില്‍ കഴിയുകയാണെന്നു പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.

District News

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മാനന്തവാടി: മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾക്ക് ഡയാന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ക്ലബ് പ്രസിഡന്‍റ് പി.എം. പയസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർ പേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ സി. കുഞ്ഞബ്ദുള്ള, പി.ടി. ബിജു, മുൻ ക്ലബ് പ്രസിഡന്‍റ് ഇ.എം. ശ്രീധരൻ, കടവത്ത് മുഹമ്മദ്, ഡോ. സി.കെ. രണ്‍ജിത്ത്, കടവത്ത് ഷറഫുദ്ദീൻ, വെങ്കിട്ട സുബ്രമണ്യൻ, എൻ.എ. റഹീം, എ.കെ. ശശീധരൻ, മനോഹരൻ ചാത്തന്പത്ത്, ആബൂട്ടി, സെക്രട്ടറി ഡോ. വി.പി. ഉസ്മാൻ, ട്രഷറർ പി.പി. അജയൻ എന്നിവർ പ്രസംഗിച്ചു.

District News

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മുണ്ടക്കയം ഈസ്റ്റ്: ഐഎൻടിയുസി കൊക്കയാർ - പെരുവന്താനം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കു സ്വീകരണം നൽകി. ഐഎൻടിയുസി ഇടുക്കി ജില്ലാ സെക്രട്ടറി വി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്‍റ് റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മോഷ്ടാക്കൾ പുറത്തും ചൂണ്ടിക്കാട്ടിയവർ ജയിലിലുമാണെന്നും ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവർ ഭരണത്തിന്‍റെ സംരക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി സാബു, ടോണി തോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോൺ പി. തോമസ്, ബ്ലോക്ക് മെംബർമാരായ നൗഷാദ് വെംബ്ലി, ജീവമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ ഷീബ ബിനോയ്, രജനി രാജൻ, കോൺഗ്രസ് നേതാക്കളായ സണ്ണി തട്ടുങ്കൽ, കെ.എൽ. ദാനിയേൽ, ഷിനോജ് ജേക്കബ്, സണ്ണി ആന്‍റണി, എൻ.വി. മൈക്കിൾ, ശരത് ഒറ്റപ്ലാക്കൽ, കെ.എൻ. രാമദാസ്, അയൂബ് കട്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

District News

വ്യാപാരി വ്യവസായി സമിതി ജനപ്രതിനിധികളെ ആദരിച്ചു

നെയ്യാറ്റിന്‍കര: വ്യാപാരികളുടെ വിഷമതകള്‍ മനസിലാക്കാനും പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നു സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കര പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സമിതി ഏരിയാ പ്രസിഡന്‍റ് പി. ബാലചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍. ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്‍. പ്രാണകുമാര്‍, കൗണ്‍സിലര്‍ സുപ്രിയ മഹേഷ്, സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് പാപ്പച്ചന്‍, ഏരിയാ സെക്രട്ടറി എം. ഷാനവാസ്, ദീപ എന്നിവര്‍ സംബന്ധിച്ചു.

District News

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

മാനന്തവാടി: ബത്തേരി രൂപതയുടെ സാമൂഹിക വിഭാഗമായ ശ്രേയസിന്‍റെ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും ശ്രേയസ് കുടുംബത്തിലെയും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ന്ധനമ്മുടെ ഭക്ഷണം നമ്മുടെ വീട്ടുമുറ്റത്ത്ന്ധ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, ശ്രേയസ് മേഖല ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ, ശ്രേയസ് കാട്ടിക്കുളം യൂണിറ്റ് ഡയറക്ടർ ഫാ. ജോണ്‍ പനച്ചിപറന്പിൽ, ചെരൂർ യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് ചുരകുഴി, തരിയോട് യൂണിറ്റ് ഡയറക്ടർ ഫാ. റോയി വലിയപറന്പിൽ, ശ്രേയസ് മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ പ്രമീള വിജയൻ, മാനന്തവാടി മേഖല പ്രോഗ്രാം കോഓഡിനേറ്റർ സ്നേഹ ജോസഫ് എന്നിവർ അനുമോദിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ ഫാ. ജോണ്‍ പനച്ചി പറന്പിൽ, ഫാ. വർഗീസ് ചുരക്കുഴി, ഫാ. റോയി വലിയപറന്പിൽ, പ്രമീള വിജയൻ എന്നിവർ പ്രസംഗിച്ചു. ശ്രേയസ് മേഖല ഡയറക്ടർ, മേഖല പ്രവർത്തകർ, യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

District News

ജനപ്രതിനിധികൾക്കു സ്വീകരണം

പൊൻകുന്നം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടു പ്പിൽ വിജയികളായവർക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സ്വീകരണം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്‍റ് സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിച്ച പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, പി.എ. ഷെമീർ, സുനി ജോസഫ് പത്യാല, സുനിൽ തേനമ്മാക്കൽ, വി.ഐ. അബ്ദുൾ കരിം, ജോസഫ് മാത്യു, ജാക്വിലിന്‌ സെബാസ്റ്റ്യൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.

അസോസിയേഷൻ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് പി.എൻ. ദാമോദരൻ പിള്ള, ജില്ലാ കമ്മിറ്റിയംഗം വി.ആർ. മോഹനൻപിള്ള, ജി. പ്രവീൺകുമാർ, കെ.കെ. ഇസ്മയിൽ, ജയൻ ആർ. നായർ, ജോർജ് ഡൊമിനിക്, ജോർജുകുട്ടി കുരുവിള, പി.പി. സഫറുള്ളാഖാൻ, എം.പി. സുനിൽ, ഡി. ഹെർബർട്ട്, എം.എസ്. സജിമോൻ, ടി.കെ. ജയപ്രകാശ്, ആലീസ്‌കുട്ടി ജോസഫ്, എൻ.ഡി. ജേക്കബ്, പി.ഐ. കൃഷ്ണൻകുട്ടി, എ.വി. ജോസഫ്കുഞ്ഞ്, കെ.എസ്. രാജൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി: റിട്ടയേർഡ് ഗവൺമെന്‍റ് എംപ്ലോയീസ് അസോസിയേഷൻ കൂട്ടായ്മയുടെ വാർഷിക സമ്മേളനം നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് സി.കെ. അബു ഉബൈദത്ത് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എൻ.എ. ജോൺ, പി.എ. ഷമീർ, സുനി ജോസഫ് പത്യാല, പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, സുനിൽ തേനമ്മാക്കൽ, നൗഷാദ് വെംബ്ലി, വി.ഐ. അബ്ദുൾ കരീം, കെ.കെ. സദാനന്ദൻ, മേഴ്സി പ്രഭാകരൻ, ജോസഫ് മാത്യു, ബിജു പത്യാല തുടങ്ങിയവർ പ്രസംഗിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം, വിവിധ കലാപരിപാടികൾ എന്നിവ നടത്തും.

District News

ജനപ്രതിനിധികളെ ആദരിച്ചു

ആലപ്പുഴ: ആലപ്പുഴ രൂപത ലെയ്റ്റി കമ്മീഷന്‍റെയും കേരള ലത്തീൻ കത്തോലിക്ക വിമൻ അസോസിയേഷന്‍റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളെയും സാമൂഹിക പ്രവർത്തകരെയും ആദരിക്കാൻ ലീഡേഴ്സ് മീറ്റ് 2026 സംഘടിപ്പിച്ചു. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിൽ നടന്ന സംഗമത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തദ്ദേശ ഭരണ പ്രതിധികളും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്തു.

ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. അനുമോദന യോഗം മോൺ. ജോൺ ബോയ വെളിയിൽ ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഭരണഘടന, പഞ്ചായത്തിരാജ്, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെക്കുറിച്ച് രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും കിലാ ട്രെയിനറുമായ സൈറസ്, കേരള ടൈലറിംഗ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എ.ഡി. തോമസ്, ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് റീജണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ എന്നിവർ ക്ലാസെടുത്തു.

രൂപത ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെഎൽസിഡ്ബ്ല്യുഎ ഡയറക്ടർ അമ്പി ലിയോൺ, പ്രസിഡന്‍റ് സോഫി രാജു, ലെയ്റ്റി കമ്മീഷൻ സെക്രട്ടറി സന്തോഷ് കൊടിയനാട്, കുഞ്ഞുമോൻ, മുനിസിപ്പൽ ചെയർ പേഴ്സൺ മോളി ജേക്കബ്, ബ്ലോക്ക് മെംബർ ക്ലീറ്റസ് പുന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Leader Page

മെംബർമാർ അടിയന്തരമായി ചെയ്യേണ്ടത്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര‍്യങ്ങൾ ഇവയാണ്:

  • അതതു പ്രാദേശിക സർക്കാരുകളുടെ പദ്ധതിരേഖയുടെ കോപ്പി എല്ലാ മെമ്പർമാരും വാങ്ങിച്ചെടുക്കുക. ആവശ്യമായ കോപ്പി ഇല്ലെങ്കിൽ ഫോട്ടോകോപ്പി എടുത്ത് ബൈൻഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിലേക്ക് വരുന്ന ചെലവ് പ്ലാൻ ചെലവുകളിൽ ഉൾപ്പെടുത്താം.
  • തങ്ങളുടെ വാർഡുകളിൽ എത്ര പ്രോജക്ട് ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും പദ്ധതിരേഖയിൽ മാർക്ക് ചെയ്യുക. ഇവയുടെ നിർവഹണസ്ഥിതി എന്താണെന്നു പഠിക്കുക.
  • ഓരോ പ്രോജക്ടിന്‍റെയും നിർവഹണ ഉദ്യോഗസ്ഥന്മാർ ആരാണെന്നും എത്ര ശതമാനം തുക ചെലവായി എന്നും പദ്ധതികളുടെ നിർവഹണം എവിടെവരെ ആയെന്നും കണ്ടുപിടിക്കുക.
  • മാർച്ച് 31 കഴിഞ്ഞാൽ തുക ലാപ്സാകുന്നതുകൊണ്ട് തുടങ്ങിവച്ചിട്ടുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾ എടുക്കുക.
  • ചില പദ്ധതികൾ തുടങ്ങിയിട്ടില്ലാത്തവയും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കാം. അങ്ങനെയുള്ള പദ്ധതികൾ ഏതെന്നു കണ്ടുപിടിച്ചു പകരം പദ്ധതികൾ ഉണ്ടാക്കുക. ഇങ്ങനെ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ പഴയ പദ്ധതികൾ ഏതു സെക്‌ടറിൽ ആയിരുന്നുവോ ആ സെക‌്ടറിൽതന്നെ സപ്ളിമെന്‍ററി പ്രോജക്ടുകൾ ഉണ്ടാക്കണം . ഉദാഹരണമായി ഡബ്ല‍്യുസിപിയിൽപെട്ട പ്രോജക്ടിന്‍റെ സപ്ളിമെന്‍ററി പ്രോജക്ട് ഡബ്ല‍്യുസിപിയിൽതന്നെ ആയിരിക്കണം. പ്രൊഡക്ടിവ് സെക‌്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് പ്രൊഡക്ടീവ് സെക‌്ടറിലും സർവീസ് സെക‌്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് സർവീസ് സെക‌്ടറിലും ഇൻഫ്രാസ്ട്രക്ചറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്‍ററി പ്രോജക്ട് ഇൻഫ്രാസ്ട്രക്ചറിലുംതന്നെ ആയിരിക്കണം.
  • പ്രാദേശിക സർക്കാരുകളിൽ രൂപപ്പെടുന്ന സപ്ളിമെന്‍ററി പ്രോജക്ടുകൾ എല്ലാം കൗൺസിൽ അംഗീകാരത്തോടെ നടപ്പിലാക്കാൻ തുടങ്ങുക.
  • ഈ സപ്ളിമെന്‍ററി പ്രോജക്ടുകൾ എല്ലാം അടുത്തതായി കൂടുന്ന ഡിപിസിയിൽ വച്ച് മുൻകാല പ്രാബല്യത്തോടുകൂടി അംഗീകാരം നേടിയെടുക്കുക.
  • ഡിപിസി രൂപീകരിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഈ സപ്ളിമെന്‍ററി പ്രോജക്ടുകൾ ഡിപിസിയുടെ മുൻപാകെ അവതരിപ്പിക്കുക.
  • വൈസ് ചെയർമാൻ/ വൈസ് പ്രസിഡന്‍റ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എകസ് ഒഫീഷ്യോ ചെയർമാൻ ആയതിനാൽ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക എന്നത് വൈസ് ചെയർമാന്‍റെ/ വൈസ് പ്രസിഡന്‍റിന്‍റെ ചുമതലയാണ്. മാർച്ച് 31നകം ബജറ്റ് അവതരിപ്പിച്ചു പാസാക്കി എടുക്കേണ്ടതുള്ളതുകൊണ്ട് ബജറ്റ് രൂപീകരണത്തിന്‍റെ നടപടികൾ ഉടനെ തുടങ്ങാവുന്നതാണ്.

District News

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തലയോലപ്പറമ്പ്: സെന്‍റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് പഞ്ചായത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ ജോസ് വേലിക്കകം, അബ്ദുൾസലിം, ജോൺ തറപ്പേൽ, അനിതാ സുഭാഷ് തുടങ്ങിയവരെ വികാരി റവ. ഡോ. ബെന്നിജോൺ മാരാംപറമ്പിൽ ഷാൾ അണിയിച്ച് അനുമോദിച്ചു. കൈക്കാരന്മാരായ റിൻസൺ, തങ്കച്ചൻ, കേന്ദ്രസമിതി സെക്രട്ടറി ബേബി പോളച്ചിറ,സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്ര സമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ഷേർലി ജോസ്, ഷിബു പുളിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

Kerala

പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു: ഭരണഘടന കൈയിലേന്തി ശബരിനാഥൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വി.വി. രാജേഷ്, ആര്‍. ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു.

ഭരണഘടന കൈയിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് അംഗം വൈഷ്ണ സുരേഷും ഭരണഘടന കൈയിൽ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടത്തും.

ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.

District News

ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഒന്നിപ്പിച്ച് മണിമല പള്ളിയുടെ ആദരവ്

മണിമല: മണിമല ഹോളി മാഗി ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ മണിമല, വെള്ളാവൂർ,കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. 2025ലെ വിജയികളായ ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ മണിമല ഫൊറോനാപള്ളി ഒരുക്കിയ സ്വീകരണത്തിന് എത്തിച്ചേരുകയായിരുന്നു. മണിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സ്വീകരണം ജനപ്രതിനിധികൾക്ക് ഒരുക്കുന്നത്.


ഫൊറോനയിലെ മണിമല, വെള്ളാവൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഇടവക വൈദികരും സംഘടനാ പ്രതിനിധികളും, പാരിഷ് കൗൺസിൽ അംഗങ്ങളും സംയുക്തമായാണ് ജനപ്രതിനിധികളുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.


ഫൊറോന വികാരി ഫാ. എബ്രഹാം തയ്യിൽ നെടുംപറമ്പിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ കരിമ്പനക്കുളം ഇടവക വികാരി ഫാ. ജെയിംസ് കുന്നിൽ, ചുങ്കപ്പാറ ഇടവക വികാരി ഫാ. ടോണി മണിയൻചിറ, മണിമല ഇൻഫന്‍റ് ജീസസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ, അസിസ്റ്റന്‍റ് വികാരി ഫാ. ബിനു ചിറയിൽ, ഇടവക പ്രതിനിധി ജോസ് സി. വർഗീസ് ചെമ്മരപ്പള്ളി, പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ അജിത്ത് മുതിരമല, തോമസ് കുന്നപ്പള്ളി, ആശ ജോയി, സതീഷ് ബാബു തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.

District News

ജനപ്രതിനിധികളെ ആദരിച്ചു


മറവൻതുരുത്ത്: മറവൻതുരുത്ത് ഗവൺമെന്‍റ് യുപി സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. ‌ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക്‌ മെംബർ രേഷ്മ പ്രവീൺ, മുൻ ബ്ലോക്ക്‌ മെംബർ സുഷമ സന്തോഷ്‌, മറവൻതുരുത്ത് പഞ്ചായത്ത്‌ പ്രസിഡന്‍റ് പി. പ്രീതി, വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രദീപ്, ബി. ഷിജു, സീമാ ബിനു, കെ.ബി. രമ, പോൾ തോമസ്, സി. സുരേഷ്‌കുമാർ, വി.ആർ. അനിരുദ്ധൻ, മല്ലിക രമേശൻ, ഗീതാ ദിനേശൻ, മജിത ലാൽജി, പ്രമീള രമണൻ, മോഹൻ കെ. തോട്ടുപുറം, കെ.എസ്. ബിജുമോൻ എന്നിവരെയാണ് ആദരിച്ചത്.


യോഗത്തിൽ‌ പ്രഥമ പൂർവവിദ്യാർഥി ശ്രേഷ്ഠ പുരസ്‌കാരം പപ്പൻ അഞ്ചുപറയ്ക്കു സമ്മാനിച്ചു. പിടിഎ പ്രസിഡന്‍റ് അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ. ഹെഡ്മാസ്റ്റർ പി. പ്രമോദ്, പ്രകാശൻ മൂഴിക്കരോട്ട്, എസ്എംസി ചെയർമാൻ ആർ. ഗിരിമോൻ, പിടിഎ വൈസ് പ്രസിഡന്‍റ് വി.പി. ജയകുമാർ, എംപിടിഎ പ്രസിഡന്‍റ് സൗധ, എസ്എംസി വൈസ് ചെയർമാൻ വേണുഗോപാൽ, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Latest News

Corehub Up