തൃശൂർ: ഗതാഗതവകുപ്പുമായി ബസുടമകളുടെ സംയുക്തസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് ഇന്നു സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ച് സൂചനാസമരം നടത്തും.

ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നു സൂചനാപണിമുടക്ക് നടത്താൻ ബസുടമ സംയുക്തസമിതി തീരുമാനിച്ചത്.

22 മുതൽ അനിശ്ചിതകാലസമരവും നടത്താനാണ് സംയുക്തസമിതിയുടെ തീരുമാനം.ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്കുമാത്രം കണ്‍സഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.


സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് അവധി നല്കരുതെന്നും ഓഫീസർമാർ യൂണിറ്റുകളിലുണ്ടാകണമെന്നും നിർദേശം നൽകി.