കാനഡയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ
കാനഡയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ
Sunday, March 17, 2024 1:32 AM IST
ഒട്ടാവ: കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിൽ ഇന്ത്യൻ വംശജരായ ദമ്പതികളും മകളും വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ. ബ്രാംപ്ടണിലെ വാൻ കിർക് ഡ്രൈവ് ഏരിയയിൽ ഈ മാസം ഏഴിനായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.

രാജീവ് വാരികൂ (51), ഭാര്യ ശില്പ (47), മകൾ മെഹക് (16) എന്നിവരാണ് മരിച്ചത്. ഒന്‍റാറിയോ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ്. തീപിടിത്തത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.


തീപിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചിരുന്നു. ഫയർഫോഴ്സ് തീയണച്ച ശേഷം വീടിനുള്ളിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു.

ഏകദേശം 15 വർഷമായി കുടുംബം ഇവിടെയാണു താമസിക്കുന്നതെന്നും ഇതുവരെയും ഒരു പ്രശ്നമുള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു. വലിയ സ്ഫോടനശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയത്. മണിക്കൂറുകൾക്കുള്ളിൽ വീട് പൂർണമായും നിലംപൊത്തിയെന്നും യൂസഫ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.