തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 335 കോടികൂടി അനുവദിച്ചു
തദ്ദേശഭരണ  സ്ഥാപനങ്ങൾക്ക്  335 കോടികൂടി  അനുവദിച്ചു
Monday, June 23, 2025 4:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 335 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍ററുകളുടെയും പ്രവർത്തനങ്ങൾ ശക്തീകരിക്കുന്നതിന് ധന കമീഷൻ ശിപാർശയിലുള്ള ഗ്രാന്‍റാണ് അനുവദിച്ചത്.

പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുമായി 199 കോടി രൂപയുണ്ട്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍ററുകൾക്കായി 136 കോടി രൂപയും ലഭ്യമാക്കി. ഈ സാന്പത്തിക വർഷം ഇതിനകം 4386 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്.


വികസന ഫണ്ടിന്‍റെ ഒന്നാം ഗഡുവായി 2150 കോടി രൂപയും ഉപാധിരഹിത ഫണ്ട് 78 കോടി രൂപയും മെയിന്‍റനൻസ് ഫണ്ടിന്‍റെ ആദ്യഗഡു 1396 കോടി രൂപയും ജനറൽ പർപ്പസ് ഫണ്ടിന്‍റെ രണ്ടു ഗഡുക്കൾ 427 കോടി രൂപയും നേരത്തേ നൽകിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.