കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റിലെ കുളത്തില്‍ മൃതദേഹം: കൊലപാതകമെന്ന് പോലീസ്
Wednesday, May 1, 2024 6:30 AM IST
ചങ്ങനാശേരി: തോട്ടയ്ക്കാട്ട് ഇരവുചിറയിലുള്ള സ്വകാര്യ കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റിലെ കുളത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അസം സ്വദേശി ലെയ്മാന്‍ കിഷ്‌കവിന്‍റെ (19) മൃതദേഹമാണ് കണ്ടത്.

ഈ കേസുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിലെ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിയുടെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ഇയാള്‍ വലയിലായതായാണ് സൂചന.

ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്‍റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സജി മര്‍ക്കോസിന്‍റെ നേതൃത്വത്തില്‍ വാകത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്. മരണപ്പെട്ട ലെയ്മാനും പ്രതിയുമായി കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം. ലെയ്മാനെ കൊന്ന് കുളത്തിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തിയതാകാമെന്നു പോലീസ് സംശയിക്കുന്നു.

വെള്ളിയാഴ്ച മുതല്‍ കോണ്‍ക്രീറ്റ് യൂണിറ്റിലെ തൊഴിലാളിയായ ലെയ്മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. ചങ്ങനാശേരിയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്. വാകത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്.