ഇടം
ഇടം ഫാ. സിജോ കണ്ണമ്പുഴ ഒഎം
ഇടങ്ങൾ നഷ്ടപ്പെടുന്നു എന്നതാണ് ഇന്നത്തെ മനുഷ്യരുടെ ഗദ്ഗദം.
ജീവിതം പകരം നൽകി സ്വന്തമാക്കിയ ഇടങ്ങളിൽനിന്ന്, എന്‍റേതു മാത്രമെന്ന് അഭിമാനിച്ച ഹൃദയങ്ങളിൽനിന്ന്, ഒരിക്കലും പിരിയില്ല എന്നുറപ്പിച്ച സൗഹൃദങ്ങളിൽനിന്ന്, തനിച്ചാക്കില്ല എന്നു വിശ്വസിച്ച ബന്ധങ്ങളിൽനിന്നൊക്കെ തിരിഞ്ഞുനോക്കാൻ പോലും ശ്രമിക്കാതെ പടിയിറങ്ങിപ്പോകേണ്ടിവന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാകാം നമ്മൾ. എത്രമാത്രം ചേർത്തുപിടിച്ചിട്ടും കൈക്കുമ്പിളിൽനിന്ന് ഒലിച്ചിറങ്ങുന്ന ജലത്തുള്ളി പോലെ ചിലരെല്ലാം നമ്മിൽനിന്ന് അകലം പാലിക്കുകയാകാം.

എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പിൽ ഊറ്റം നൽകിയതും പകുത്തു പങ്കുവച്ചതും ഒരു വാഴ‌‌്‌വിലെ നന്മകളായിരുന്നു. പക്ഷേ, നമ്മുടെ രത്നങ്ങളെല്ലാം അവർക്ക് വെറും വെള്ളാരങ്കല്ലുകളായിരുന്നു. എല്ലാവരുടെയുമല്ലെങ്കിലും ചിലരുടെയെങ്കിലും ഹൃദയങ്ങളിൽ ചിരംജീവിയാകുമെന്നു കരുതിയിരുന്നു. എന്നാൽ എല്ലാ കരുതലുകളും ശരിയാകണമെന്നില്ല എന്ന് അനുഭവം പഠിപ്പിക്കുകയാണ്.

പ്രപഞ്ചം സൃഷ്ടിച്ച സകല പക്ഷിമൃഗാദികളെയും അതിൽ മേയാൻ അനുവദിച്ചവൻ, ലോകം സൃഷ്ടിച്ച് മനുഷ്യന് ഇടമൊരുക്കിയവൻ, ജനിക്കാൻ ഇടമന്വേഷിച്ച് അലയുകയാണ്. മറിയവും ജോസഫും അവനുവേണ്ടി മുട്ടിവിളിച്ച വാതിലുകൾ എത്രയോ ആയിരിക്കും. അനുഗമിച്ചവരിലും പകുത്തു നൽകിയ അപ്പങ്ങൾ ആഹാരമാക്കിയവരിലും സൗഖ്യപ്പെടുത്തി എഴുന്നേൽപ്പിച്ചവരിലും അവൻ ഇടം തേടുകയായിരുന്നു.

ഗാഗുൽത്തായിൽ അർദ്ധനഗ്‌നനായി പിടഞ്ഞു മരിക്കുമ്പോൾ അധികം പേരുടെ ഹൃദയത്തിലൊന്നും തനിക്ക് സ്ഥാനമില്ലെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. അതായിരിക്കാം ആ കാരിരുമ്പാണികളെക്കാളും അവനെ വേദനിപ്പിച്ചത്. മനുഷ്യഹൃദയത്തിൽ ഇടം തേടിയുള്ള അവന്‍റെ പ്രയാണം ഇന്നും ഇപ്പോഴും തുടരുകയാണ്. ഈ ഭൂമിപാതാളങ്ങൾ മുഴുവൻ സൃഷ്ടിച്ചവൻ മനുഷ്യന്‍റെ ഹൃത്തിൽ ഇടം തേടി അലയുന്നു. മനുഷ്യൻ ഉള്ളിടത്തോളം അവൻ അലഞ്ഞുകൊണ്ടേയിരിക്കും.


മറ്റുള്ളവർ നൽകിയ ഇടങ്ങളിൽനിന്ന് ആട്ടിയിറക്കപ്പെട്ടപ്പോൾ, ഇറങ്ങിപ്പോകേണ്ടിവന്നപ്പോൾ അനുഭവിച്ച വേദന ഇപ്പോഴും നീറ്റലുളവാക്കുന്നില്ലേ? അങ്ങനെയെങ്കിൽ നമ്മുടെ ദൈവം എത്രമാത്രം അതനുഭവിക്കുന്നുണ്ടാകണം. നമ്മുടെ ഹൃദയവാതിലുകളിൽ മുട്ടിവിളിച്ച് അവൻ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും? സാരമില്ല.

യേശു ഇപ്പോഴും നമ്മുടെ ജീവിതത്തിൽ ഇടം തേടി കാത്തിരിക്കുന്നുണ്ട് എന്നുള്ളത് നമുക്കൊരു സദ്‌വാർത്തയാണ്. ഇനിയും വൈകിയിട്ടില്ല. അവനുവേണ്ടി നമ്മുടെ വാതിലുകൾ നമുക്കു മലർക്കെ തുറക്കാം. ആരൊക്കെ ഇടം നൽകിയില്ലെങ്കിലും നമുക്കോരോരുത്തർക്കും അവന്‍റെ മാറിൽ ഇടമുണ്ട്.

നഷ്ടപ്പെട്ടുപോയ ഇടങ്ങളെ ഓർത്തു വേദനിക്കാതെ ഇനിയുള്ള സമയം എത്രപേരെ ഹൃദയത്തിൽ സ്വീകരിക്കാം എന്നു ചിന്തിക്കാം. ചുറ്റുമുള്ളവരെ ഹൃദയത്തിൽ കുടിയിരുത്തുന്തോറും അവന്‍റെ ഹൃദയത്തിലും നമുക്ക് ഇടമുണ്ടാകും. നമ്മുടെ ഹൃദയവും പുൽക്കൂടായി മാറും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.