സ്തോത്രഗീതം
സ്തോത്രഗീതം ഫാ. സിജോ കണ്ണമ്പുഴ ഒഎം
മറിയം പാടുന്ന സ്തോത്രഗീതം ആഗമനകാലത്തെ പരിചിതമായ ധ്യാനവിഷയമാണ്. എല്ലാ ശുഭപര്യവസായിയായ കാര്യങ്ങൾക്കും സ്തോത്രഗീതം പാടി നന്ദിയർപ്പിക്കുന്നത് യഹൂദരുടെ പാരമ്പര്യമായിരുന്നു. അതാണ് മറിയവും ചെയ്യുന്നത്.

പക്ഷേ ഒരു വ്യത്യാസമുണ്ട്, എല്ലാവരും എല്ലാം ഭംഗിയായി അവസാനിപ്പിച്ചതിനുശേഷം സ്തോത്രഗീതം പാടുമ്പോൾ മറിയം ഏറ്റവും ആദ്യമേ തന്നെ അതാലപിക്കുകയാണ്. ഗബ്രിയേലിന്‍റെ മംഗളവാർത്ത കേട്ട്, എലിസബത്തിനെ സന്ദർശിക്കാനായി എത്തിച്ചേരുന്ന മറിയം, താൻ കർത്താവിന്‍റെ അമ്മയാണ് എന്ന മനോഹരകാര്യം എലിസബത്തിനു വെളിപ്പെട്ട് കിട്ടിയതായി മനസിലാക്കുന്നു.

ദൈവത്തിന്‍റെ പദ്ധതി പ്രവർത്തിക്കാൻ ആരംഭിച്ചതായി മനസിലാക്കുന്ന മറിയം ദൈവതിരുമുമ്പിൽ ആനന്ദത്തോടെ, നന്ദിയോടെ എല്ലാ ജനതയ്ക്കും വേണ്ടി സ്തോത്രഗീതം ആലപിക്കുകയാണ്. മറിയം ഇനിയും തന്‍റെ ഉദരത്തിൽ കുഞ്ഞിന്‍റെ ചലനം തിരിച്ചറിഞ്ഞിട്ടില്ല.

ജോസഫിനെ പോലും ഒന്നും അറിയിച്ചിട്ടില്ല. യേശു ജനിച്ചിട്ടില്ല. വിവാഹം കഴിഞ്ഞിട്ടില്ല. ഒരു മാലാഖയുടെ വാക്കുകളിൽ, എലിസബത്തിന്‍റെ വെളിപ്പെടുത്തലിൽ-മറിയം ഉറപ്പിക്കുകയാണ്-ഇത് ദൈവികപദ്ധതി തന്നെ. അതിന്‍റെ വരുംവരായ്കകൾ നോക്കാതെ മറിയം ദൈവത്തിനു കൃതജ്ഞതയർപ്പിക്കുന്നു. കാരണം ദൈവം ആരംഭിച്ചത് അവൻ ഭംഗിയായി പര്യവസാനിപ്പിക്കുമെന്ന് മറിയത്തിനു വിശ്വാസമുണ്ടായിരുന്നു.

പരീക്ഷ എഴുതുന്നതിനുമുൻപ് ആരെങ്കിലും മികച്ച വിജയത്തിന് ദൈവത്തിനു നന്ദി പറയുമോ? വീടുപണി ആരംഭിക്കുമ്പോൾതന്നെ നല്ല വീട് ലഭിച്ചതിനും വിവാഹം കഴിയുമ്പോൾതന്നെ നല്ല ദാമ്പത്യം നല്കപ്പെട്ടതിനും വിത്ത് വിതയ്ക്കുമ്പോഴേക്കും നല്ല വിള ലഭിച്ചതിനും യാത്ര ആരംഭിക്കുമ്പോൾതന്നെ നല്ല യാത്ര ലഭിച്ചതിനുമൊക്കെ നന്ദി പറയാനാവുമോ?


മനുഷ്യന്‍റെ ബുദ്ധിയിൽ അതത്ര ശരിയായ രീതിയുമല്ല. എന്നാൽ മറിയം വിഭിന്നയാവുകയാണ്. ആരംഭത്തിൽ തന്നെ അവൾ നന്ദിയുടെ കീർത്തനം ഉള്ളം തുറന്നുപാടുന്നു. ആശീർവദിച്ചയച്ചവന് അനുഗ്രഹിച്ചു സ്വീകരിക്കാനും കഴിയുമെന്നവൾക്ക് ഉറപ്പുണ്ടായിരുന്നു.

ക്രിസ്തു, ശിഷ്യരെ അയച്ചത് പൂർണമായ ദൗത്യങ്ങളോടും അതു നിറവേറ്റാനുള്ള അനുഗ്രഹങ്ങളോടുമാണ്. ആരെയും കുറച്ചുകാലത്തേക്കായോ ഏതെങ്കിലും പ്രത്യേകമായ ദൗത്യത്തിനായോ വിളിക്കുന്നില്ല. വിളിക്കപ്പെടുന്നവർ എന്നെന്നേക്കും എല്ലാത്തിനുമായി വിളിക്കപ്പെട്ടവരാണ്. മറിയം യേശുവിന്‍റെ ജനനത്തിനുശേഷം വഴി മാറി നടക്കുന്നില്ല.

അവൾ യേശുവിനെ സാകൂതം വീക്ഷിച്ചുകൊണ്ട് കൂടെത്തന്നെയുണ്ട്. കുരിശിന്‍റെ താഴെയും അവളുടെ ദൗത്യം അവസാനിക്കുന്നില്ല, ചിതറിപ്പോയ ശിഷ്യരെ ഒരു തള്ളക്കോഴിയെപ്പോലെ ചേർത്തുപിടിച്ച് സെഹിയോൻ ഊട്ടുശാലയിൽ അവന്‍റെ വാഗ്ദാനമായ ആത്മാവിനുവേണ്ടി കാത്തിരിക്കുകയാണ്.

ക്രിസ്തുവിനാൽ വിളിക്കപ്പെട്ടവർ സ്തോത്രഗീതം ആലപിക്കേണ്ടത് അവസാനമല്ല, ആദ്യമാണ്. സ്തോത്രഗീതം ആലപിച്ചുകൊണ്ടുവേണം അവൻ തന്‍റെ ദൗത്യം ആലപിക്കുവാൻ. എന്നെ വിളിച്ചവൻ വഴി നടത്തും എന്നുള്ള ഉറപ്പ് അവന് അനിവാര്യമാണ്. സംശയമില്ലാതെ, ചാഞ്ചല്യം കൂടാതെ മുന്നേറാൻ സ്തോത്രഗീതങ്ങൾ നമ്മെ സഹായിക്കും. എല്ലാം ശുഭപര്യവസായിയാകുമ്പോഴല്ല സ്തോത്രഗീതം പാടേണ്ടത്, എല്ലാം സ്തോത്രഗീതത്തോടെ ആരംഭിക്കാൻ മറിയം നമ്മോടു പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.