നിലന്പൂർ: വന്യമൃഗശല്യം കാരണം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള കർഷക സംഘം നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഓൾ ഇന്ത്യ കർഷക സംഘം അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഇ.പി. ജയരാജൻ നയിക്കുന്ന കർഷക മുന്നേറ്റ ജാഥക്ക് ഇന്ന് നിലന്പൂർ മണ്ഡലങ്ങളിൽ സ്വീകരണം നൽകുമെന്ന് കർഷക സംഘം നേതാക്കൾ നിലന്പൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30, 31 തിയതികളിൽ തിരുവനന്തപുരത്ത് വനം സിസിഎഫ് കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിക്കുന്ന രാപ്പകൽ ഉപരോധ സമരത്തിന് മുന്നോടിയായാണ് 22ന് കാസർകോട് നിന്ന് ആരംഭിച്ച ജാഥ.

ഇന്ന് രാവിലെ 11 ന് എടക്കരയിലും വൈകുന്നേരം മൂന്നിന് വണ്ടൂരിലും എത്തുന്ന ജാഥക്ക് വൻ സ്വീകരണം നൽകും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ക്യാപ്റ്റനായ ജാഥയുടെ മാനേജർ വത്സൻ പനോളിയാണ്. പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, സി.കെ. രാജേന്ദ്രൻ, സി.എച്ച്. കുഞ്ഞന്പു, ഡി.കെ. മുരളി, എസ്.കെ. പ്രീജ, കെ.കെ. ജോസഫ്,

എൻ.ആർ. സക്കീന തുടങ്ങിയവർ ജാഥയിൽ സ്ഥിരാംഗങ്ങളായി പങ്കെടുക്കും. വാർത്താസമ്മേളത്തിൽ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.എം.ഷൗക്കത്ത്, കർഷക സംഘം ഏരിയാ സെക്രട്ടറി വി.പി. സജീവൻ, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹൻ എന്നിവർ പങ്കെടുത്തു.