പുല്‍പ്പള്ളി: കടമാന്‍തോട് ജലസേചന പദ്ധതിയുടെ അന്തിമ രൂപരേഖ തയാറാക്കുന്നതിനു മുന്നോടിയായി പീച്ചിയിലെ കേരള എന്‍ജിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള(കെഇആര്‍ഇ)സംഘം വിവരശേഖരണം തുടങ്ങി.

കോസ്റ്റല്‍ എന്‍ജിനിയറിംഗ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. സിജി, അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. ദേവരാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വിവരശേഖരണം നടത്തുന്നത്. ഇതിനകം പൂര്‍ത്തിയായ ലിഡാര്‍ സര്‍വേയില്‍ ശേഖരിച്ച വിവരങ്ങള്‍ ശരിയോ എന്നു പരിശോധിക്കുന്നതിനാണ് നേരത്തെ അടയാളപ്പെടുത്തിയ 80 ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്‍റുകളില്‍നിന്നു തെരഞ്ഞെടുത്ത 15 എണ്ണം കേന്ദ്രീകരിച്ച് വിവരശേഖരണം.

രണ്ടാഴ്ചയ്ക്കകം കാവേരി പ്രോജക്ട് ചീഫ് എന്‍ജിനിയര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടും ഭൂതല, ലിഡാര്‍ സര്‍വേ റിപ്പോര്‍ട്ടുകളും സംയോജിപ്പിച്ചാണ് അന്തിമ രൂപരേഖ തയാറാക്കുക.